EN | ES |

Text view

mal-3


Javascript seems to be turned off, or there was a communication error. Turn on Javascript for more display options.

ഇത്തിരിവെട്ടം , കന്നി പോസ്റ്റിന്റെ കന്നി കമന്റിനു പെരുത്ത നന്ദി . ഇവരെ നോക്കിയിരിക്കുന്നത് തന്നെ രസകരമാണ് . കണ്ണൂരാന്‍ , നന്ദി ഫോട്ടോകള്‍ മാതമല്ല , എല്ലാം പോരട്ടെ ! ! ! ! അതെന്തര് എല്ലാം ? സുല്‍ , തീര്‍ച്ചയായും കൊണ്ടു വരും . ആഷ തന്നെ നല്ലത് കാരണം അതാണ് എന്റെ പേര് . : ) പച്ചാളം , അനുഗ്രഹം വേണം കേട്ടോ പടം പിടിക്കാന്‍ . പീലിക്കുട്ടി , തീര്‍ച്ചയായും : ) മുല്ലപ്പൂ , ശ്രീജിത്ത് , സാന്‍‌റ്റോസ് , സ്വപ്നാടകന്‍ , അഗ്രജന്‍ , സു , താങ്കൂ സോ മച്ച് : ) ദേവരാഗം - ഞങ്ങളുടെ പിന്നാമ്പുറത്ത് തന്നെ കൊറ്റില്ലങ്ങള്‍ . ഒന്നല്ല അനവധിയുണ്ട് . ഇപ്പോ ഒരു ചെറിയ സംഘമേ എത്തിയിട്ടുള്ളു . ഇനി വരും ദിവസങ്ങളില്‍ മുന്‍‌വശത്തുള്ള മരങ്ങളില്‍ അന്തിയുറങ്ങാനെത്തുന്നവരെ കൊണ്ടു നിറയും . മുന്‍പത്തെ ഞങ്ങളുടെ വീടിന്റെ ബാല്‍ക്കണിയില്‍ നിന്നും ഒരു മീറ്റര്‍ മാത്രം ദൂരത്തായിരുന്നു മൂന്ന് കുടും‌ബങ്ങള്‍ . പക്ഷേ അന്നു പടം പിടിക്കല്‍ യന്ത്രം കൈവശമുണ്ടായിരുന്നില്ല . ഈപ്രാവശ്യം കഴിവതും എല്ലാ സ്റ്റേജും പകര്‍ത്തിയെടുക്കണമെന്ന് വിചാരിക്കുന്നു . കുമാര്‍ , ഞാന്‍ പാമ്പിന്റെ മുട്ട കണ്ടിട്ടില്ല . അതിനുള്ളില്‍ നീലനിറം കാണാന്‍ പറ്റൂവോ ? ബിക്കൂസ് , അങ്ങനെ അരവട്ടു മൂത്ത് മുഴു വട്ടായി : ) ) അപ്പോ ഇനി എനിക്കു കലപില കൂട്ടാല്ലോ അല്ലേ ? വേണുചേട്ടാ മുട്ട വിരിയട്ടെ ഞാന്‍ കുഞ്ഞുങ്ങളുടെയും പടം പോസ്റ്റ് ചെയ്യാം എല്ലാര്‍ക്കും ഒരിക്കല്‍ കൂടി എന്റെ സ്നേഹം നിറഞ്ഞ നന്ദി . സതീശ് കാക്കോത്തി സോറി മാക്കോത്തീ അസൂയക്ക് മരുന്നു കണ്ടുപിടിച്ചിട്ടില്ല അല്ലേ അല്പം വാങ്ങി തരാരുന്നു . ; ) തിരുവനന്തപുരം : ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വളരുന്ന മെഡിക്കല്‍ ടൂറിസം രംഗത്ത് നേത്ര ശസ്ത്രക്രിയാരംഗത്തെ അത്യാധുനിക സങ്കേതങ്ങള്‍ മുഖ്യവരുമാനമാര്‍ഗ്ഗമായി മാറുന്നു . രാജ്യത്തെ ഇതര നഗരങ്ങളിലും വിദേശത്തും ലഭ്യമാകുന്നതിലും കുറഞ്ഞനിരക്കിലാണ് സൗകര്യങ്ങള്‍ കേരളത്തിലെത്തുന്നത് . ബ്‌ളേഡ് ഉപയോഗിക്കാതെയുള്ള ലേസിക് ശസ്ത്രക്രിയ ഇതാദ്യമായാണ് കേരളത്തിലെത്തുന്നത് . ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നടക്കം വിദേശങ്ങളില്‍ നിന്ന് ഇതിനകം തന്നെ നിരവധി രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കിയ കോഴഞ്ചേരിയിലെ മുളമൂട്ടില്‍ ഹോസ്പിറ്റലിലാണ് മെഡിക്കല്‍ ടൂറിസം രംഗത്തിന് കരുത്തു പകരുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൌകര്യം ഒരുങ്ങുന്നത് . ബംഗളൂരുവിന് ശേഷം രാജ്യത്തെ ആദ്യത്തെ ബ്‌ളേഡ് രഹിത ശസ്ത്രക്രിയാ സംവിധാനമാണ് കോഴഞ്ചേരിയിലേതെന്ന് മുളമൂട്ടില്‍ ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ . ആഷ്‌ലി ജേക്കബ് പറഞ്ഞു . സംസ്ഥാനത്ത് ഇതാദ്യമായാണെങ്കിലും താരതമ്യന കുറഞ്ഞ നിരക്കിലാണ് ശസ്ത്രക്രിയ നടത്തുന്നതെന്ന് അദ്ദേഹം അറിയിച്ചു . വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരമായ ഒട്ടേറെ ഇടങ്ങളുള്ള കേരളത്തില്‍ രാജ്യാന്തര നിലവാരത്തിലുള്ള ചികിത്സാ സൌകര്യങ്ങള്‍ നിരവധി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട് . ബ്‌ളേഡ് രഹിത ലേസിക് ശസ്ത്രക്രിയാ സംവിധാനം കുടി മാസം കേരളത്തിലെത്തുന്നതോടെ ചികിത്സ തേടിയെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധന ഉണ്ടാകുമെന്നാണ് പ്രതീക്ഷ . പമ്പാ നദിക്കരയില്‍ , പുറത്തുനിന്നുള്ളവര്‍ക്ക് താമസിച്ച് ചികിത്സക്ക് ഇന്റര്‍നാഷണല്‍ ഗസ്‌റ് ഹൌസ് അടക്കമുള്ള സൌകര്യങ്ങള്‍ ക്രമീകരിച്ചിട്ടുള്ള മുളമൂട്ടില്‍ ആശുപത്രി എന്നും പ്രവാസികള്‍ക്കും വിദേശികള്‍ക്കും ഇഷ്ടസ്ഥാനമാണ് . നവീന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതില്‍ എക്കാലത്തും മുന്‍പന്തിയില്‍ നിന്നിട്ടുള്ള ആശുപത്രിക്ക് നേത്ര സംരക്ഷണത്തില്‍ 1885 മുതലുള്ള കുടുംബ പാരമ്പര്യമാണുള്ളത് . പല ആശുപത്രികളും ഇപ്പോള്‍ ഭാഗികമായ ബ്‌ളേഡ് രഹിത ശസ്ത്രക്രിയ നടത്തുന്നുണ്ടെങ്കിലും , നേത്രപടലത്തിലെ പാട മാറ്റാനും ലെന്‍സിന്റെ തകരാറുകള്‍ പരിഹരിക്കാനും ലേസര്‍ സംവിധാനവും കമ്പ്യൂട്ടര്‍വല്‍കൃത ലോഹബ്‌ളേഡുമാണ് ഉപയോഗിക്കുന്നത് . ലോഹബ്‌ളഡുപയോഗിക്കുമ്പോഴുണ്ടാകാവുന്ന നേരിയ പരിക്കുകള്‍ പോലും കാലക്രമത്തില്‍ നേത്രപടലത്തിന് ക്ഷതമുണ്ടാക്കാനിടയുണ്ട് . എന്നാല്‍ ബ്‌ളേഡ് രഹിത ലേസിക് ശസ്ത്രക്രിയയില്‍ ലേസര്‍ജാലകത്തിലൂടെ കടത്തിവിടുന്ന ലേസര്‍രശ്മികളാണ് ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്നത് . പരമ്പരാഗതമായി നടത്തിവരുന്ന ലേസറും ബ്‌ളേഡും ഉപയോഗിച്ചുള്ള ശസ്ത്രക്രിയയില്‍ നേത്രപടലത്തിലെ കോശനഷ്ടം 150 മൈക്രോണ്‍ വരെയാകാം . എന്നാല്‍ബ്‌ളഡ് രഹിത ഫ്‌ളാപ് രഹിത ശസ്ത്രക്രിയയില്‍ നഷ്ടം 80 മൈക്രോണ്‍ വരെ താഴുന്നതായി ഡോ . ആഷ്‌ലി ജേക്കബ് പറഞ്ഞു . ലെന്‍സിന്റെ ശേഷി ലേസിക് മാര്‍ഗത്തില്‍ 12 ഡയോപ്റ്റര്‍ വരെ ശരിയാക്കാനാകും . എന്നാല്‍ പരമ്പരാഗത രീതിയില്‍ ഇത് ആറ് ഡയോപ്റ്റര്‍വരെ മാത്രമേ കഴിയൂ . മാത്രമല്ല , എട്ടോ പത്തോ മിനിറ്റിനുള്ളില്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി രോഗിക്ക് പതിവ് കാര്യങ്ങളിലേക്കു കടക്കുകയും ചെയ്യാം . ലേസിക് ശസ്ത്രക്രിയാ സംവിധാനമായ ആല്‍ക്കോണ്‍ വേവ്‌ലൈറ്റ് റിഫ്രാക്റ്റീവ് സ്യൂട്ട് ഇറക്കുമതി ചെയ്തതും ലോകോത്തരവുമാണെന്നും അദ്ദേഹം പറഞ്ഞു . സംവിധാനത്തില്‍ നേത്രപടലത്തില്‍ രണ്ട് മില്ലിമീറ്റര്‍ ലേസര്‍ജാലകത്തില്‍ 10 ഡിഗ്രി മുറിവാണുണ്ടാക്കുന്നത് . എന്നാല്‍ പരമ്പരാഗത രീതിയില്‍ ഇത് 270 ഡിഗ്രിയോ 25 മില്ലിമീറ്ററോ ആണ് . ഹ്രസ്വദൃഷ്ടി , ദീര്‍ഘദൃഷ്ടി തുടങ്ങിയ വിവിധ നേത്രരോഗങ്ങള്‍ക്ക് അന്തര്‍ദേശീയ തലത്തില്‍ത്തന്നെ നവീന സാങ്കേതിക വിദ്യയാണ് ഉപയോഗപ്പെടുത്തുന്നത് . എന്നാല്‍ ഇതിന് ചെലവ് താരതമ്യേന കുറവാണ് . ബാംഗ്‌ളൂരില്‍ ഇതിന് 85 , 00 രൂപയും അമേരിക്കയില്‍ 2200 ഡോളറും ഇംഗ്‌ളണ്ടില്‍ 1500 പൌണ്ടും ഈടാക്കുമ്പോള്‍ മുളമൂട്ടില്‍ ആശുപത്രിയില്‍ 60 , 000 രൂപ മാത്രമാണ് ഈടാക്കുന്നത് . തിമിരരോഗികള്‍ക്ക് ജലധാരയും അള്‍ട്രാസൌണ്ട് സംവിധാനവും ഉപയോഗിക്കുന്ന അന്താരാഷ്ട്രസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി രക്തരഹിതവും തയ്യലില്ലാത്തതുമായ ശസ്ത്രക്രിയാരീതി മുളമൂട്ടില്‍ കണ്ണാശുപത്രി നേരത്തെ ഏര്‍പ്പെടുത്തിയിരുന്നു . ഒരുമണിക്കൂറില്‍ പൂര്‍ത്തിയാകുന്ന ശസ്ത്ക്രിയക്കുശേഷം 24 മണിക്കൂറിനുള്ളില്‍ രോഗിക്ക് പതിവ് ജീവിത രീതികളിലേക്ക് കടക്കാന്‍ കഴിയും . ഹൃദ്രോഗികള്‍ക്കും പ്രമേഹരോഗികള്‍ക്കും പോലും രീതി അനുയോജ്യമാണ് . രാജ്യത്തെ ഇതര നഗരങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ചെലവിലാണ് ചികിത്സയും മുളമൂട്ടില്‍ കണ്ണാശുപത്രിയില്‍ ചെയ്തുവരുന്നത് . കൃഷ്ണന്‍ എസ് തിരുവനന്തപുരത്തു ചാക്കയില്‍ 1925 ആഗസ്റ് 3 ന് ജനിച്ചു . കച്ചവടം തൊഴിലായി സ്വീകരിച്ചു . 1942 തിരുവിതാംകൂര്‍ സ്റേറ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്ന് ഉത്തരവാദ ഭരണത്തിനു വേണ്ടിയുള്ള സമരത്തില്‍ സജീവമായി പങ്കെടുത്തു . 1947 ജൂലൈ 13 - ന് തിരുവനന്തപുരത്ത് പേട്ട മൈതാനത്തില്‍ നിരോധിക്കപ്പെട്ട യോഗത്തില്‍ പങ്കെടുത്തു . പോലീസ് വെടിവെപ്പില്‍ വലത്തേക്കാലിനു പരിക്കുപറ്റി . 3 . ശറഇലെ ശാഖാപരമായ പ്രമാണങ്ങളെയും അവയുടെ താല്‍പര്യങ്ങളെയും പരസ്പരം തുലനം ചെയ്തു നോക്കണം . ഇസ്ലാമിക ചൈതന്യത്തെയും ശരീഅത്തിന്റെ ലക്ഷ്യങ്ങളെയും സംരക്ഷിക്കുക എന്ന വാദപ്രകാരം ശാഖാപരമായ പ്രമാണങ്ങളെയോ , അക്ഷര പൂജകരായി ബാഹ്യമായി ലഭ്യമാകുന്ന ധാരണകളില്‍ കുടുങ്ങി ശരീഅത്തിന്റെ താല്‍പര്യങ്ങളെയോ പൊതു ലക്ഷ്യങ്ങളെയോ അവഗണിക്കാവതല്ല . അദ്ദേഹത്തിന്റെ ഷെഹ്നായി വാദനം തരളിതവും ഭക്തിനിർഭരവുമായിരുന്നു . അദ്ദേഹത്തിന്റെ സംഗീതം ചിലപ്പോൾ ഒരു ഗാഢപ്രാർത്ഥനയായെങ്കിൽ അത് മറ്റുചിലപ്പോൾ അക്ഷമയായ കാമുകിയുടെ പിടിവാശികളായി . ഇന്ത്യയിൽ ശാസ്ത്രീയസംഗീതത്തിനെ ജനപ്രിയമാക്കുന്നതിൽ അദ്ദേഹം ഒരു വലിയ പങ്കുവഹിച്ചു . ശുദ്ധസംഗീതത്തിന്റെ വക്താവായ അദ്ദേഹം അനാവശ്യമായ സങ്കീർണ്ണതകൾ തന്റെ രാഗങ്ങളിൽ നിന്ന് ഒഴിവാക്കി . അങ്ങനെയിരിക്കുമ്പോഴാണ് വെള്ളിടി പോലെ വാര്‍ത്തയെത്തുന്നത് . കാമുകി അഥവാ പെണ്‍മണിക്ക് മെനഞ്ചെറ്റിസ് . കാമുകന്‍ തപ്തനാകുകയും എന്നിട്ടും തൃപ്തി വരാതെ ബെര്‍ക്കിലി സിഗരറ്റുകള്‍ ചങ്ങലയായും മാലയായും വലിച്ചു കൂട്ടുകയും ചെയ്തു . മെയ് മാസം മുതൽ ക്ലാസുകൾ തുടങ്ങി . പാഠഭാഗങ്ങൾ കൃത്യമായി പൂർത്തിയായിരിക്കുന്നു . സി . . പ്രവർത്തനങ്ങൾ - പ്രൊജക്റ്റ് , 2 പ്രാക്ടിക്കൽ , 2 അസ്സൈന്മെന്റ് , 1 നിർമ്മാണ പ്രോജക്റ്റ് , ചർട്ടുകൾ , സയൻസ്ക്ലബ്ബ് പ്രവർത്തനങ്ങൾ എന്നുവ പൂർത്തിയായി . എന്ന വിശേഷണം അക്ഷരാര്‍ത്ഥത്തില്‍ അര്‍ത്ഥവത്തക്കുന്നതാണ്‌ തൃശ്ശൂര്‍ പൂരം . തുടര്‍ച്ചയായി മുപ്പത്താറു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഉത്സവത്തിന്‌ ലോകത്തിന്റെ കണ്ണും കാതും മനസ്സും ഒന്നായി തട്ടകത്തേക്ക്‌ ഒഴുകിയെത്തുന്നു . സ്വദേശികളും വിദേശികളുമായി ആയിരക്കണിക്ക്‌ ആസ്വാദകരാണ്‌ പൂരം കാണുവാനായി എത്തുന്നത്‌ . നേരിട്ടെത്തുവാന്‍കഴിയാത്തവര്‍ ടെലിവിഷനിലൂടെ ആവേശത്തോടെ പൂരത്തെ നോക്കിക്കാണുന്നു . വര്‍ഷങ്ങള്‍ കഴിയും തോറും പൂരത്തിന്റെ പെരുമയും . കൊടിയേറ്റം മുതല്‍ ദേവിമാര്‍ ചൊല്ലി പിരിയുന്നതു വരെ കൃത്യമായ രീതിയിലാണ്‌ തൃശ്ശൂര്‍ പൂരത്തിന്റെ ഒരോ . ആധുനിക തൃശ്ശൂരിന്റെ ശില്‍പിയായ ശക്തന്‍തമ്പുരാനാണ്‌ തൃശ്ശൂര്‍ പൂരത്തെ ഇന്നു കാണുന്ന രൂപത്തില്‍ ചിട്ടപ്പെടുത്തിയത്‌ . ഇരുനൂറിലധികം വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇന്നും അതില്‍ കാര്യമായ മാറ്റമൊന്നും വരുത്തതെ നിലനില്‍ക്കുന്നു . പൂരത്തിന്റെ ഉല്‍ഭവത്തെ പറ്റി പല ഐതിഹ്യങ്ങളും നിലവിലുണ്ടെങ്കിലും ഏറ്റവും പ്രചാരത്തില്‍ ഉള്ളത്‌ മുമ്പ്‌ ആറാട്ടു പുഴ പൂരത്തില്‍ പങ്കെടുക്കുവാന്‍തൃശ്ശൂരില്‍ നിന്നും പോയ പൂരത്തിലെ തിടമ്പ്‌ മഴമൂലം ഇടയ്ക്ക്‌ ഒരു ആലയില്‍ ഇറക്കി വെക്കേണ്ടിവന്നു . ആലപ്പുരയില്‍ ബിംബം ഇറക്കിയതിനെ തുടര്‍ന്ന് അത്‌ അശുദ്ധിയയെന്നും അതിനാല്‍ ആറട്ടുപുഴ പൂരത്തില്‍ പങ്കെടുപ്പിക്കില്ലെന്ന് പെരുവനം ഗ്രാമത്തിലെ നമ്പൂതിരിമാര്‍ പറഞ്ഞത്രെ . തുടര്‍ന്ന് തൃശ്ശൂരില്‍ നിന്നും മടങ്ങിപ്പോന്നെന്നും അതറിഞ്ഞ ശക്തന്‍തമ്പുരാന്‍ഇനി ആറാട്ടുപുഴക്ക്‌ പോകേണ്ടെന്നും ഇവിടെ പൂരം നടത്താമെന്നും പറഞ്ഞതായാണ്‌ ഒരു ഐതിഹ്യം . പാറമേക്കാവ്‌ തിരുവമ്പാടി എന്നീ രണ്ടു ദേവസ്വങ്ങളാണ്‌ പൂരത്തിന്റെ പ്രധാന പങ്കാളികള്‍ ഇവരെ കൂടാതെ എട്ട് ഘടക ക്ഷെത്രങ്ങളും പൂരത്തില്‍ പങ്കാളികളാണ്‌ . കണിമംഗലം ശാസ്താവ്‌ , പനമുക്കം പിള്ളി ശാസ്താവ്‌ , നെയ്തലക്കാവ്‌ ഭഗവതി , ചെമ്പൂക്കാവ്‌ ഭഗവതി , കാരമുക്ക്‌ ഭഗവതി , ലാലൂര്‍ ഭഗവതി , ചൂരക്കോട്ടുകാവ്‌ ഭഗവതി , അയ്യന്തോള്‍ ഭഗവതി എന്നിവരാണ്‌ ഘടക പൂരങ്ങളില്‍ പങ്കെടുക്കുന്നവര്‍ . " വെയിലും കൊള്ളാതെ " പുലര്‍ച്ചെ നാലുമണിയോടെ കണിമംഗലം ശാസ്താവ്‌ പൂരത്തില്‍ പങ്കെടുക്കുവാനായി പുറപ്പെടുന്നതോടെ ആണ്‌ തൃശ്ശൂര്‍പ്പൂരത്തിന്റെ തുടക്കം . ഇടയ്ക്ക്‌ കുളശ്ശേരി ക്ഷേത്രത്തിലെ ഇറക്കി പൂജ കഴിഞ്ഞ്‌ രാവിലെ ഏഴുമണിയോടെ വടക്കും നാഥനെ വണങ്ങാനെത്തുന്നു . തുടര്‍ന്ന് മറ്റു ഘടക പൂരങ്ങളും ഒന്നൊന്നായി പടിഞ്ഞാറേ ഗോപുര നടവഴി വടക്കും നാഥ സന്നിധിയില്‍ എത്തുന്നു . ഘടകപൂരങ്ങള്‍ കഴിയുമ്പോഴേക്കും തിരുവമ്പാടിയും പാറമേക്കാവും പൂരത്തില്‍ പങ്കെടുക്കുവാന്‍പുറപ്പെട്ടിട്ടുണ്ടാകും . ഇവരുടെ വരവോടെ പൂരത്തിന്റെ ഗരിമ വര്‍ദ്ധിക്കുന്നു . ശ്രീ ഇപ്പോഴാ പോസ്റ്റ് കണ്ടത് , തല ചൂടു പിടിച്ചു . ഒന്നു വേഗം പറഞ്ഞുതരൂ ഇതിന്റെ ഉത്തരം . സ്വാഭവികം . തന്നെ നിര്‍ദ്ദേശിച്ച ആളോട് നന്ദി സൂചകമായി ഉപകാരമല്ലാതെ മറ്റെന്തു ചെയ്യും ? ശ്രീമതു തിരുവിതാകോട്ടു സംസ്ഥാനത്തു നിന്നും സമയത്തു എന്തും ചെയ്തല്ലാതെ നിലനില്‍ക്കയില്ലെന്നു കണ്ടു തുടങ്ങേണ്ടി വന്ന കാര്യത്തിന്റെ നിര്‍ണ്ണയവും അവസരവും രാജ്യത്ത് മഹത്തുക്കള്‍ മഹാബ്രാഹ്മണര്‍ , ഉദ്യോഗസ്ഥന്മാര്‍ മുതല്‍ ശൂദ്രര്‍ വരെ കീഴ്പരിഷവരെയും ഉളള പല ജാതി കുടിയാനവന്മാരു പരബോധം വരേണ്ടതിനായിട്ടു എഴുതി പ്രസിദ്ധപ്പെടുത്തുന്ന വിളംബരമാണിത് . എന്നത്തേം പോലെ പ്രഭാതം പൊട്ടിവിടർന്നപ്പോ അതില് എന്റെ വാല്‌ മുറിയുംന്നൊരു സൂചന എയർഹോളിലെ പല്ലിപോലും തന്നില്ല പിന്നെ എണീറ്റ്വന്നപ്പോ എന്റെ മോന്ത കണ്ണാടീല് കണ്ടോണ്ടാ തുടങ്ങീത് ന്നിട്ടും ഇത്രയല്ലേ കിട്ടീള്ളോ കടവുളേ അമുസ്ലിംകളുള്ള സമൂഹത്തില്‍ നിയോഗിതരായ പ്രവാചകന്മാരെല്ലാം പ്രഥമമായും പ്രധാനമായും നിര്‍വഹിച്ച ദൗത്യം അവരിലുള്ള ഇസ്ലാമിക പ്രബോധനമത്രെ . മുഹമ്മദ്‌ നബി തിരുമേനിക്കുശേഷം ബാധ്യത ഏറ്റെടുത്ത്‌ നിര്‍വഹിക്കേണ്ടത്‌ മുസ്ലിംകളാണ്‌ . അവിശ്വാസികളെ സംബന്ധിച്ച്‌ ചോദ്യം ചെയ്യപ്പെടുക അവരാണ്‌ . സത്യസാക്ഷ്യം നിര്‍വഹിച്ചോ ഇല്ലേയെന്ന്‌ വിചാരണാ വേളയില്‍ വിലയിരുത്തപ്പെടും . ബായന്‍ - - - ഒരു മുസ്ലിം വിശ്വസിക്കുന്നതു ലോകവും അതിലെ സര്‍വ്വസ്വവും സമ്പാദിക്കുന്നതിനേക്കാളും അവന്റെ നാഥന്റെ മുന്നില്‍ പുണ്യകരമായതാണ് ഒരു മുസ്ലിം വിശ്വാസമില്ലാത്തവനെ ഇസ്ലാം വിശ്വാസിയാക്കുക എന്നത് . - - - - ഇതെവിടുന്നു കിട്ടിയോ ആവോ - പുതുമുഖ നടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു : പ്രതി സഹനടി ബോളിവുഡില്‍നിന്ന്‌ പീഡന വാര്‍ത്തകള്‍ക്ക്‌ പഞ്ഞമൊന്നുമില്ലെങ്കിലും നടി മറ്റൊരു നടിയെ പീഡിപ്പിച്ച ആരോപണം ചൂടന്‍ ചര്‍ച്ചയാകുന്നു . അലിസ ഖാന്‍ എന്ന നടിയാണ്‌ ഒപ്പം അഭിനയിക്കുന്ന രാഖി വോറ ( ചിത്ത്രിലുള്ളത്‌ ) രംഗത്തുവന്നിരിക്കുന്നത്‌ . ' മൈ ഹസ്‌ബന്‍ഡ്‌സ് വൈഫ്‌ ' എന്ന ചിത്രത്തില്‍ തന്റെയൊപ്പം അഭിനയിച്ച രാഖി വോറ തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ്‌ അലിസയുടെ ആരോപണം . ബിക്കിനി വേഷത്തില്‍ രാഖി അലീസയെ ഓടിച്ചിട്ടു പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ്‌ നടി പറയുന്നത്‌ . ക്വാലാലംപൂരിലെ ഷൂട്ടിംഗിനിടെയായിരുന്നു സംഭവം . ഷൂട്ടിംഗിന്‌ ശേഷം അലിസ ഖാനെ രാഖി വോറ തന്റെ സ്യൂട്ട്‌ റൂമിലേക്ക്‌ ക്ഷണിക്കുകയായിരുന്നു . ഒരു കൂട്ടാകുമെന്നു കരുതി അലിസ സസന്തോഷം ക്ഷണം സ്വീകരിച്ചു . എന്നാല്‍ രാത്രി ഏറെ വൈകിയതോടെ രാഖിയുടെ സ്വഭാവം മാറി . അലിസയുടെ വസ്‌ത്രം ബലമായി ഉരിഞ്ഞുകളഞ്ഞ രാഖി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു . നഗ്നയായ അലിസ നിലവിളിച്ചുകൊണ്ട്‌ മുറിക്കുള്ളിലൂടെ ഓടി . എന്നിട്ടും വിടാതെ , അലിസയെ പിന്തുടര്‍ന്ന്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചു . അലീസ വഴങ്ങാതിരുന്നതോടെ രാഖിയുടെ ഭാവം മാറി . അലിസയെ മുറിയിലാക്കി പൂട്ടിയ ശേഷം പിറ്റേന്ന്‌ ഷൂട്ടിങിനായി സ്‌ഥലം വിട്ടു . ഒടുവില്‍ സംവിധായകന്‍ വിനോദ്‌ ഛബ്രയെയും നടന്‍ പവന്‍ ശര്‍മ്മയെയും ഫോണില്‍ വിളിച്ച്‌ അലീസ സഹായം അഭ്യര്‍ഥിച്ചു . ഇരുവരും രാഖിയോട്‌ ഏറെ കെഞ്ചിയതിനു ശേഷമാണ്‌ അവര്‍ മുറിയുടെ താക്കോല്‍ നല്‍കിയത്‌ . കൗതുകം എന്തെന്നു വച്ചാല്‍ ചിത്രത്തില്‍ മനോരോഗിയായ കാമുകിയുടെ വേഷമാണ്‌ രാഖിയുടേത്‌ . എന്തായാലും കന്നി ചിത്രത്തിന്റെ ഷൂട്ടിങിനിടെ ഉണ്ടായ ദുരനുഭവത്തില്‍ അലീസ ആകെ തകര്‍ന്നിരിക്കുകയാണ്‌ . പണി നിര്‍ത്താന്‍ തന്നെയാണ്‌ അവരുടെ തീരുമാനം . അഭിനയരംഗം വിട്ട്‌ അലിസ പ്രശസ്‌തമായ ഒരു വിമാനക്കമ്പനിയില്‍ എയര്‍ഹോസ്‌റ്റസായി ചേരാന്‍ ശ്രമിക്കുകയാണ്‌ . വിമാനത്തിലും ആരും സുരക്ഷിതരല്ലെന്ന കഥ അലീസയ്‌ക്ക് അറിയില്ലെന്ന്‌ തോന്നുന്നു . നമ്മുടെ മുന്‍ മന്ത്രി പണ്ട്‌ വിമാനത്തില്‍വച്ച്‌ പണി പറ്റിച്ച കഥ അലീസ കേട്ടിട്ടില്ലെന്നു തോന്നുന്നു ക്ലീവേജിനേക്കാള്‍ ആകര്‍ഷകം കൈകള്‍ പയ്യന്‍സിന്റെ കണ്ണൊന്ന് ഉടക്കട്ടെയെന്ന് വെല്ലുവിളിക്കുന്നവിധം ഇറക്കമേറിയ കഴുത്തുള്ള വസ്ത്രങ്ങള്‍ ധരിച്ച് ക്ലീവേജ് പ്രദര്‍ശിപ്പിക്കുന്ന തരുണീമണികള്‍ കുറവല്ല . പരുഷന്മാരെ ആകൃഷ്ടരാക്കിക്കളയാം എന്ന് കരുതിയാണ് വേലയെങ്കില്‍ അതധികം നടപ്പാവില്ലെന്നാണ് പുതിയതായി നടന്ന ഒരു പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത് . നീണ്ട കൈകളിലാണത്രേ ആകര്‍ഷണത്തിന്റെ മാജിക് ഒളിഞ്ഞിരിക്കുന്നത് . നീണ്ട് ആകൃതിയൊത്ത കൈകളുള്ള സ്ത്രീകളില്‍ പുരുഷന്മാര്‍ പെട്ടെന്ന് ആകൃഷ്ടരാകുമത്രേ . സിഡ്‌നിയിലെ ന്യൂസൗത്ത് വേല്‍സ് യൂണിവേഴ്‌സിറ്റിയിലാണ് ദേവന്‍ , നന്ദി . ആദ്യമായി , ബോള്‍ഷെവിസം അല്ലെങ്കില്‍ മാര്‍ക്സിസം - ലെനിനിസം സമം സ്റ്റാലിനിസം എന്ന സമവാക്യം ശരിയല്ല എന്നാണ് ഞാന്‍ കരുതുന്നത് . സോവിയെറ്റ് യൂണിയനില്‍ സ്റ്റാലിനിസം മേല്‍ക്കൈ നേടിയതോടെ , അത് , ബ്യൂറൊക്രസി ഭരിക്കുന്ന ഒരു degenerated workers state ( തത്തുല്യ മലയാളപദം അറിയില്ല ) ആയി മാറി എന്ന ട്രോട്സ്കിയുടെയും , പാര്‍ട്ടീയിലെ , ഇടതു പക്ഷത്തിന്റെ ( left opposition ) ന്റെയും , പിന്നീട് നാലാം ഇന്റെര്‍നാഷലിന്റെയും വിമര്‍ശനം ശരിയാണെന്ന് കരുതുന്ന ആളാണ് ഞാന്‍ . മാര്‍ക്സ് വിഭാവനം ചെയ്ത , തെരഞ്ഞെടുക്കുന്നവര്‍ക്ക് , തിരിച്ചുവിളിക്കാന്‍ അവകാശമുള്ള ( right to recall ) പ്രതിനിധികളുടെ കൌണ്‍സിലുകള്‍ക്ക് ( സോവിയെറ്റുകള്‍ക്ക് ) പൂര്‍ണ്ണാധികാരം എന്ന ബോള്‍ഷെവിക് ആശയത്തിന് പകരം , ജനാധിപത്യമില്ലാത്ത പാര്‍ട്ടീ ബ്യൂറൊക്രസി ഭരണം , തൊഴിലാളി വിപ്ലവത്തിന്റെ സാര്‍വദ്ദേശീയത എന്ന മാര്‍ക്സിസ്റ്റ് മുദ്രാവാക്യത്തിന് പകരം ഏക രാജ്യ സോഷ്യലിസം ( socialism in one country ) എന്ന മുദ്രാ‍വാക്യം , സോഷ്യലിസ്റ്റ് വിപ്ലവത്തിന് പകരം രണ്ട് ഘട്ട വിപ്ലവം ( ആദ്യം ദേശീയ ജനാധിപത്യ വിപ്ലവം / പുത്തന്‍ ജനാധിപത്യ വിപ്ലവം പിന്നീട് സോഷ്യലിസ്റ്റ് വിപ്ലവം ) എന്ന മാര്‍ക്സിറ്റ് വിരുദ്ധ സിദ്ധാന്തവും , , അതിനു വേണ്ടി , ദേശീയ ബൂര്‍ഷ്വാസിയുമായി ചേര്‍ന്ന് ജനകീയ മുന്നണീ ( popular front ) രൂപീകരിക്കാം എന്ന അടവു നയവും , മേല്‍പ്പറഞ്ഞ സ്റ്റാലിനിസ്റ്റ് നയങള്‍ എല്ലാം തന്നെ സോവിയെറ്റ് യൂണിയനില്‍ മാത്രമല്ല , ലോകത്തില്‍ എല്ലായിടത്തും മാര്‍ക്സിസം ലെനിനിസം എന്ന പ്രത്യയശാസ്ത്രത്തെ descredit ചെയ്യാനും , അനേകായിരം വിപ്ലവകാരികളുടെ കൂട്ടകൊലയ്ക്കും വഴിയൊരുക്കി എന്നത് ഒരു വസ്തുതയാണ് . ( ചൈന , സ്പെയിന്‍ , ഇറാഖ് , ഇന്തോനേഷ്യ , തുടങി അനവധി ഉദാഹരണങള്‍ ) . അതു കൊണ്ട് തന്നെ ബോള്‍ഷെവിസം അല്ലെങ്കില്‍ മാര്‍ക്സിസം - ലെനിനിസം എന്ന പ്രത്യശാസ്ത്രത്തെ വളച്ചൊടിച്ച് , വലതുപക്ഷത്തിന് എക്കാലവും ഉപയോഗിക്കാനാവുന്ന ഒരു ആയുധം കൊടുത്തു എന്നതാണ് സ്റ്റാലിനിസത്തിന്റെ പ്രധാന പങ്ക് . പിന്നെ രണ്ടാം ലോകമഹായുദ്ധകാലത്ത് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ , റെഡ് ആര്‍മിയും , അവര്‍ക്കൊപ്പം പോരാടിയ അനേകായിരം സോവിയെറ്റ് പാര്‍ട്ടിസാനുകളും , യുദ്ധ മുന്നണിയിലേക്ക് വേണ്ട ഉത്പാദന വര്‍ദ്ധനവിന് വേണ്ടീ അഹോരാത്രം പണിയെടുത്ത സോവിയെറ്റ് തൊഴിലാളിവര്‍ഗ്ഗവും , കഴിഞ്ഞേ , ചരിത്രത്തില്‍ സ്റ്റാലിന് ഒരു സ്ഥാനമുണ്ടാവൂ . ദേവന്‍ , ഒരു polemic ന് ഉള്ള ആവേശവും , സമയവും , ഇപ്പോള്‍ തീരെയില്ലാത്തതിനാല്‍ , വളരെ ചുരുക്കിയെഴുതേണ്ടി വരുന്നു . സ്റ്റാലിന്‍ എന്ന വ്യക്തിക്കുപരിയായി സ്റ്റാലിനിസം എന്ന മാര്‍ക്സിസ്റ്റ് വിരുദ്ധ പ്രത്യയശാസ്ത്രത്തെയാണ് ഞാന്‍ വിമര്‍ശിക്കാന്‍ ശ്രമിച്ചിട്ടൂള്ളത് . ദേവന്‍ , , ഒരു തരത്തില്‍ , നമ്മുടെ ബൂലോഗത്തില്‍ ഒരു taboo വിഷയമായ പ്രത്യയശാസ്ത്ര ചര്‍ച്ചകള്‍ക്ക് ഇടം കൊടുത്തതിന് താങ്കളെ നമിക്കുന്നു . ഒരു പക്ഷെ ഇത് താങ്കള്‍ക്ക് മാത്രമേ ഇവിടെ സാധ്യമാവുകയുള്ളൂ . നന്ദി . ഇതാവശ്യമായിരുന്നു . . പെണ്ണിനെ കാമവെറിക്കുള്ള ഉപകരണമായി മാത്രം കാണുന്ന ഒരു സമൂഹം കേരളത്തില്‍ മാത്രമേ കാണൂ . . ഡി സിക്കു നന്ദി . . അദ്വാനിയുടെ വസതിയിൽ വച്ച്‌ ക്രൈസ്തവമതാദ്ധ്യക്ഷന്മാരുമായി ചർച്ച നടന്നിരിക്കുന്നു . സഹകരിച്ചു പ്രവർത്തിക്കാനുള്ള ആഹ്വാനങ്ങളുണ്ടാകുന്നു . മതപരിവർത്തനം സംബന്ധിച്ച ആശങ്കകൾ അന്യോന്യം മനസ്സിലാക്കുന്നു . കലാപകാലത്തു തകർന്ന ഒരു ഗ്രാമം പുനർനിർമ്മിച്ചുകൊടുക്കുമെന്നു വരെ ഒരു സന്യാസിവര്യൻ പറഞ്ഞുകഴിഞ്ഞു ! ഇനിയെന്തു ചെയ്യും ? ! ! നുണപ്രചരിപ്പിച്ചും ഭയം ജനിപ്പിച്ചും ജനങ്ങളെ വിഭജിച്ചു നേട്ടം കൊയ്യാമെന്നു കരുതി കൊതിയോടെ കാത്തിരുന്നവർ ഇനിയെന്തു ചെയ്യും ? " അപകരമായ നീക്കങ്ങൾ " ആവർത്തിച്ചുകൊണ്ടേയിരിക്കുകയാണ് . സാമാന്യജനത്തിന് ആശ്വാസവും കൂസിസ്റ്റുകൾക്ക് അപകടഭീതിയും സമ്മാനിക്കുന്ന നീക്കങ്ങൾ ! * * * പെട്ടെന്നുണ്ടാക്കാവുന്ന ഒരു തരം ചമ്മന്തി . നന്നായി വിശക്കുമ്പോള്‍ നല്ല്ല ചുടു ചോറിന്റെയും തൈരിന്റെയും കൂടെ കഴിക്കാവുന്നത് . പണ്ട് സ്കൂളില്‍ നിന്ന് വന്നാലും , നാട്ടിലുള്ളപ്പോള്‍ ജോലി കഴിഞ്ഞ് വന്നാലും ഇതും കൂട്ടിയായിരുന്നു ചോറുണ്ടിരുന്നത് . കത്തി , ടിസ്പൂണ്‍ എല്ലാം ആദ്യമേ തന്നെ ദൂരേക്ക് മാറ്റിവെക്കുക . വക ഐറ്റംസ് ഉപയോഗിച്ചാല്‍ ഇതിന്റെ ടേസ്റ്റ് പോകും . സാധനങ്ങള്‍ 1 ) വാടാത്ത ചെറിയ ഉള്ളി - 20 എണ്ണം 2 ) അധികം എരിവില്ലാത്ത പച്ചമുളക് ( തൊടിയില്‍ ഉണ്ടായത് , അല്ലെങ്കില്‍ നല്ല ഫ്രഷ് ആയത് ) - 5 എണ്ണം 3 ) കറിവേപ്പില ഫ്രഷ് ആയത് - നാലോ അഞ്ചോ ഇലകള്‍ 4 ) വെളിച്ചെണ്ണ - 1 ടിസ്പൂണ്‍ ( ആവശ്യം പോലെ ഉപയോഗിക്കാം ) 5 ) ഉപ്പ് - പാകത്തിന് ഉണ്ടാക്കുന്ന വിധം ചെറിയ ഒരു പാത്രത്തില്‍ വെച്ച് ഉള്ളിയും , പച്ചമുളകും കൂടി കൈ കൊണ്ട് നന്നായി ചതക്കുക . ചതക്കല്‍ കൂടി ജ്യൂസ് പരുവം ആവരുത് . അതിലേക്ക് കറിവേപ്പില കൈ കൊണ്ട് പീസ് പീസായി മുറിച്ചിടുക . അതിനു ശേഷം ഉപ്പും , വെളിച്ചെണ്ണയും ചേര്‍ത്ത് നന്നായി ഇളക്കുക . ചൂട് ചോറിന്റെ കൂടെ തൈരും കൂട്ടി കഴിക്കുക . നന്നായാല്‍ എനിക്കൊരു റ്റാങ്ക്യൂ‍ പറയുക . ഇല്ലേല്‍ സ്വയം റ്റാങ്ക്യൂ പറഞ്ഞാല്‍ മതി . പരുത്തിവീരന് മംഗല്യം കുറഞ്ഞകാലം കൊണ്ട് തെന്നിന്ത്യന്‍ സിനിമയില്‍ ആരാധകരേയും ഹിറ്റുകളും സൃഷ്ടിച്ച യുവനടന്‍ കാര്‍ത്തി വിവാഹിതനാകുന്നു . നടന്‍ സൂര്യയുടെ സഹോദരനും തമിഴ്‌നടന്‍ ശിവകുമാറിന്റെ മകനുമായ കാര്‍ത്തി തമിഴ് സിനിമയിലെ ഏറ്റവും തിരക്കുള്ള താരമാണിപ്പോള്‍ . ആദ്യചിത്രമായ പരുത്തിവീരനിലൂടെ തന്നെ തമിഴ് ജനതയുടെ മാത്രമല്ല മലയാളികളുടെ കൂടി ശ്രദ്ധയും ഇഷ്ടവും കവര്‍ന്ന നടനായ കാര്‍ത്തിയുടേത് പക്ഷേ പ്രേക്ഷകര്‍ പ്രതീക്ഷിച്ചതുപോലെ ഒരു പ്രണയവിവാഹമല്ല . ചെന്നൈ സ്റ്റെല്ല മേരീസ് കോളേജില്‍ നിന്ന് സാഹിത്യത്തില്‍ ഗോള്‍ഡ് മെഡലോടെ ബിരുദം നേടിയ രഞ്ജിനിയാണ് കാര്‍ത്തിയുടെ പ്രതിശ്രുത വധു . ഇതേ കോളേജില്‍ എം . എയ്ക്ക് പഠിക്കുകയാണിപ്പോള്‍ രഞ്ജിനി . കാര്‍ത്തിയുടെ പിതാവ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത് . ചെന്നൈ ഈറോഡ് സ്വദേശികളായ ചിന്നസ്വാമി - ജ്യോതി മീനാക്ഷി ദമ്പതികളുടെ മകളാണ് രഞ്ജിനി . വരുന്ന ജൂലൈ മൂന്നിന് വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ട് . പല നടിമാരുടേയും പേരില്‍ കേട്ട ഗോസിപ്പുകളെയെല്ലാം അല്‍പ്പായുസ്സാക്കിയാണ് കാര്‍ത്തി സ്ത്രീ ആരാധകരെ വേദനിപ്പിക്കുന്ന കടുത്ത തീരുമാനമെടുത്തത് . സഹോദരന്‍ സൂര്യയുടേത് പ്രണയവിവാഹമായിരുന്നു . നടി ജ്യോതികയെയാണ് സൂര്യ വിവാഹം കഴിച്ചത് . മലയാളത്തില്‍ കാര്‍ത്തിയുടെ സമപ്രായക്കാരനായ നടന്‍ പൃഥ്വിരാജിന്റെ വിവാഹം കഴിഞ്ഞ അതേസമയത്തുതന്നെയാണ് തമിഴകത്തുനിന്ന് വാര്‍ത്തയും പുറത്തുവന്നത് എന്നതാണ് കൗതുകകരം . പയ്യ , സിരുത്തൈ എന്നീ ഹിറ്റ് ചിത്രങ്ങളാണ് നടി തമന്നയുമായുള്ള ഗോസിപ്പുകള്‍ക്ക് കാരണമായത് . പയ്യയ്ക്ക് ശേഷം നാന്‍ മഹാന്‍ അല്ലൈ എന്ന ചിത്രം കാജല്‍ അഗര്‍വാളുമായും പ്രണയകഥകള്‍ സൃഷ്ടിച്ചു . ഗോസിപ്പുകളെയെല്ലാം അപ്രതീക്ഷിതമായ ഒരു അറേഞ്ച്ഡ് മാര്യേജിലൂടെ മറികടക്കാനൊരുങ്ങുകയാണ് കാര്‍ത്തി . ശിഷ്യരാകാൻ ആഗ്രഹിക്കുന്നവരൊക്കെ വരി വരിയായി വന്നു ദക്ഷിണ വെച്ചു ഹരിശ്രീ കുറിച്ചോളൂ . എന്റെ മാർക്ക് ഇപ്പഴേ പറയാം 12 നിന്നും ഉത്തരം മാറ്റി പറഞ്ഞത് 2 കുറച്ചാൽ എത്ര ? അതന്നെ . അയ്യോ നമുക്ക് ധ്യാനത്തിനു നേരമായി നോം വിടപറയുന്നു . അടുത്ത മത്സരത്തിനു ധ്യാനത്തിൽ നിന്നും ഉണർന്നാൽ ഉത്തരം പറയാം . വിവേക് , കമന്റ് കലക്കി കടുവറുത്തു . ജലജേച്ചിക്കു പോഴനില്ലാത്തതിന്റെ വിഷമം മാറീല്ലേ ? ഇനിയും ആരാണു സ്കോർ ചെയ്യാതിരിക്കുന്നത് ? ഒന്നു കാണട്ടെ ! ബ്യൂനസ് ഐറിസ് : കോപ്പ അമേരിക്ക ഫുട്‌ബോളില്‍ കരുത്തരായ അര്‍ജന്റീനയ്ക്ക് വീണ്ടും സമനില വഴങ്ങേണ്ടിവന്നു . അര്‍ജന്റീനയുടെ ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ട് സമനിലയില്‍ കളി അവസാനിച്ചപ്പോള്‍ കേമന്‍മാര്‍ക്ക് അല്പം തലതാഴ്‌ത്തേണ്ടിവന്നു . മത്സരത്തോടെ അര്‍ജന്റീന രണ്ടാം സ്ഥാനത്താണ് . കൊളംബിയയാണ് മുന്നില്‍ . ഇത്തവണ കൊളംബിയയോടാണ് അര്‍ജന്റീന സമനില വഴങ്ങിയത് . മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിക്കുകയായിരുന്നു . രണ്ടാം പകുതിയില്‍ പരുക്കന്‍ അടവുകളാണ് അര്‍ജന്റീന പുറത്തെടുത്തത് . എന്നിട്ടും രക്ഷയുണ്ടായില്ല . കോസ്റ്റാറിക്കയുമായുള്ള മത്സരമാണ് ഇനി അര്‍ജന്റീനയ്ക്ക് അവശേഷിക്കുന്നത് . കോപ്പയിലേക്കുള്ള ദൂരം കുറയണമെങ്കില്‍ അര്‍ജന്റീനയ്ക്ക് മത്സരം ജയിച്ചേ [ . . . ] കര്‍ഷകര്‍ക്കു വളം സബ്സിഡി നേരിട്ടു ലഭ്യമാക്കുമെന്ന പ്രഖ്യാപനം ചാനലില്‍ കണ്ടപ്പോള്‍ ഇന്നസെന്റ് വക കമന്റ് . ' അങ്ങനെ പോരട്ടേ , വണ്ടി നേരേ കര്‍ഷകരിലേക്കു പോരട്ടെ . പല ഓഫിസുകള്‍ വഴിയാകുമ്പോ അവിടേം ഇവിടേം ഇത്തിരി തടയും . ബാക്കിയേ കിട്ടൂ . . . ഇന്നച്ചന്‍ പിന്നീടു പറഞ്ഞതു മറ്റൊരു സത്യമാണ് . തിലകന് എതിരായ വിലക്ക് ഫെഫ്ക പിന്‍വലിച്ചു നടന്‍ തിലകന് മലയാള സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു . കൊച്ചിയില്‍ ചേര്‍ന്ന ഫെഫ്ക ജനറല്‍ കൗണ്‍സില്‍ യോഗം തിലകനുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനമെടുത്തതായി ജനറല്‍ സെക്രട്ടറി ബി . ഉണ്ണികൃഷ്ണന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു . മലയാള സിനിമയ്ക്ക് ഏറെ സംഭാവനകള്‍ നല്‍കിയ നടനെന്ന നിലയില്‍ തിലകനോടുള്ള സമീപനത്തില്‍ പുനഃപരിശോധന വേണമെന്ന് യോഗത്തില്‍ നിര്‍ദേശം വയ്ക്കുകയും കമ്മിറ്റി അംഗങ്ങള്‍ അത് അംഗീകരിക്കുകയായിരുന്നുവെന്നും ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി . ഒരു സമ്മര്‍ദങ്ങള്‍ക്കും വഴങ്ങിയല്ല തീരുമാനമെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു . ഇക്കാര്യത്തില്‍ തിലകന്റെ പ്രതികരണം എന്തായാലും ഫെഫ്കയുടെ തീരുമാനത്തില്‍ ഇനി മാറ്റമുണ്ടാകില്ല . ആരോഗ്യപരമായി തിലകന്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട് . നിസ്സഹകരണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തിലകന്‍ ഒരിക്കലും സമീപിച്ചിരുന്നില്ലെന്നും ഫെഫ്കയുടെ ഒരു ഘടകത്തിലും അംഗമല്ലാത്തതിനാല്‍ വിലക്ക് നീക്കിയ വിവരം തിലകനെ അറിയിക്കേണ്ട ബാധ്യത സംഘടനയ്ക്കില്ലെന്നും ബി . ഉണ്ണികൃഷ്ണന്‍ പറഞ്ഞു . താരസംഘടനയായ ' അമ്മ ' തിലകന് പ്രഖ്യാപിച്ചിരിക്കുന്ന വിലക്ക് അവരുടെ ആഭ്യന്തര വിഷയം മാത്രമാണ് . ഫെഫ്കയിലെ എല്ലാ സംഘടനകളെയും തിലകനുമായി സഹകരിക്കാനുള്ള തീരുമാനം അറിയിക്കും . സാംസ്‌കാരിക ക്ഷേമനിധിയിലേക്ക് പണം അനുവദിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്നും അംഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ഫെഫ്ക ഉടനെ ക്ഷേമനിധി ആരംഭിക്കുമെന്നും ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി . ഫെഫ്ക പ്രസിഡന്‍റ് സിബി മലയിലും പത്രസമ്മേളനത്തില്‍ പങ്കെടുത്തു . ഫെഫ്കയേയും ഭാരവാഹികളേയും പറ്റി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണ് തിലകനുമായി സഹകരിക്കേണ്ടതില്ലെന്ന് ഫെഫ്കയും 16 അംഗ സംഘടനകളും ഒരു വര്‍ഷം മുമ്പ് തീരുമാനമെടുത്തിരുന്നത് വില്ലേജ് ഓഫീസിലേക്കു കയറുന്ന സ്റെപ്പ് കെട്ടിന്റെ വലതു വശത്തുള്ളു വെയിറ്റിംഗ് ഷെഡ്ഡില്‍ പടിഞ്ഞാറു ഭാഗത്തേക്കുള്ള വണ്ടിയും കാത്തു ഞാന്‍ നിന്നു . ഇതൊരു ഉത്തര്യേന്ത്യന്‍ ഡിഷാണ് ഒരു സ്റ്റാര്‍ ഡിഷ് എന്നും പറയാം ഇതുണ്ടാക്കാന്‍ ഇത്തിരി സമയം മിനക്കടെത്തണം നമ്മുക്കാദ്യം പനീര്‍ ( ചീസ് ) ഉണ്ടാക്കണം രണ്ട് ലിറ്റര്‍ പാല്‍ നന്നായി തിളപ്പിക്കുക , തിളക്കുന്ന പാലിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ വിന്നാഗിരി ( സുര്‍ക്ക ) ഒഴിക്കുക പാല്‍ പൊട്ടിയാല്‍ , ഇതൊരു തുണിയിലൂടെ അരിച്ചെടുക്കുക , നല്ലബലത്തില്‍ ശരിക്കും പിഴിയണം ഒരു കിഴിരൂപത്തില്‍ മുറുക്കി കെട്ടിവെയ്ക്കണം , 12 മണിക്കൂറെങ്കിലും അതിലെ അവസാന തുള്ളി വെള്ളവും പിഴിഞ്ഞ് കളയാന്‍ വേണ്ടി മാറ്റി വെയ്ക്കണം കിഴി അഴിച്ചാല്‍ ഇപ്പോള്‍ നക്കുക്കിത് പാല്‍‍കട്ടിയായി കിട്ടും ഇതിനെ ചെറിയ കഷണങ്ങളാക്കുക ( ക്യൂബ് രൂപത്തില്‍ ) കഷണങ്ങളാക്കിയ പാല്‍കട്ടി ( പനീര്‍ അഥവാ ചീസിനെ ) പൊരിച്ചെടുക്കണം ( ചീന ചട്ടിയില്‍ ഡീപ്പ് ഫ്രൈ ആയിട്ട് ) നല്ല ഗോല്‍ഡന്‍ ബ്രൌണ്‍ നിറമായാല്‍ മാറ്റി വെയ്ക്കുക ചീസ് അഥവാ പനീര്‍ തയ്യാര്‍ ഇനി നമ്മുക്ക് പാലക്ക് ( Spinach ) രണ്ട് കെട്ട് തണ്ട് കളഞ്ഞത് നന്നായി കഴുകണം ( ഒരു വലിയ പാത്രത്തില്‍ വെള്ളമെടുത്ത് പാലക്ക് അതിലിട്ട് നന്നായി ഇളക്കിയാല്‍ അതില്‍ പറ്റിപിടിച്ചിരിക്കുന്ന അഴുക്കും മണ്ണും പോകും ) പാലക്ക് കുറഞ്ഞ വെള്ളത്തിലിട്ട് വേവിക്കുക വേവിച്ച പാലക്ക് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക ( ഇത് ഫ്രിഡ്ജില്‍ സൂക്ഷിച്ച് ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കുകയും ചെയ്യാം പ്രത്യേകം കുഴമ്പ് രൂപത്തിലുള്ള പാലക്ക് ഫ്രീസറിലാണ് വെയ്കേണ്ടത് തണുത്ത കട്ടിയായി അതവിടെ ഇരിന്നോളും ) ഇനി നമ്മുക്കിതിനെ എങ്ങനെ നമ്മുടെ വായയിലാക്കാനുള്ള വിധമാക്കിയെടുക്കാമെന്ന് നോക്കാം സവാള രണ്ട് ഈഞ്ചി വലുതൊന്ന് പേസ്റ്റാക്കിയത് വെളുത്തുള്ളി വലുത് പകുതി പേസ്റ്റാക്കിയത് പച്ചമുളക് 10 എണ്ണം തക്കാളി വലുത് ഒന്ന് മുളക് പൊട് ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍ ½ ടീ സ്പൂണ്‍ ഗരം മസാല പൊടി ഒരു നുള്ള് ഉപ്പ് പാകത്തിന് ഉലുവ ½ ടീ സ്പൂണ്‍ എണ്ണ ആവശ്യത്തിന് ഫ്രൈ പാന്‍ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് ( തീ എപ്പോഴും ചെറിയ രീതിയിലായിരിക്കണം ) എണ്ണ ചൂടായാല്‍ ഉലുവ ഇടുക ഒന്നിളക്കി അതിലേക്കാദ്യം ഇഞ്ചി പേസ്റ്റ് ഇട്ട് ഒന്നിളക്കിയതിന് ശേഷം വെളുത്തുള്ളി പേസ്റ്റുമിട്ട് ഇവ ഒന്നിളക്കിയതിന് ശേഷം പച്ചമുളകും സവാളയും ഇടുക . . നല്ല ബ്രൌണ്‍ നിറമായാല്‍ ആദ്യം മഞ്ഞള്‍ പൊടി ( ഒന്നിളക്കിയതിന് ശേഷം ) മുളക് പൊടി ( ഒന്നിളക്കിയതിന് ശേഷം ) തക്കാളി ചെറുതാക്കി അരിഞ്ഞത് പാനിന്‍റെ ഒരു ഭാഗത്തിട്ട് ചൂടായതിന് ശേഷം സവാള + മസാലയുമായി മിക്സ് ചെയ്ത് കുഴമ്പ് രൂപത്തിലായാല്‍ മാറ്റി വെച്ച പനീര്‍ ഇടുക പനീറും മസാലയും ഒന്ന് യോജിക്കും വിധം നന്നായി ഇളക്കുക അതിലേക്ക് അരഗ്ലാസ്സ് വെള്ളമൊഴിക്കുക ഉപ്പും പാകത്തിന് ഇടുക അതിനോടൊപ്പം തന്നെ പാലക്ക് പേസ്റ്റും ഇടുക ( പാലക്കില്‍ വെള്ളം കൂടുതല്‍ ഉണ്ടെങ്കില്‍ അര ഗ്ലാസ്സ് വെള്ളം ഒഴിക്കരുത് ) ഇവ നന്നായി കുറുകുന്നവരെ ചെറിയ തീയ്യില്‍ വേവിച്ച് ഇറക്കാന്‍ നേരം ഒരു നുള്ള് ഗരം മസാല മുകളില്‍ വിതറുക ( ഇതൊരു കുറുകിയ രൂപത്തിലുള്ള ഡിഷാണ് ആവശ്യക്കാര്‍ക്ക് വേണമെങ്കില്‍ ഒരല്‍‍പ്പം വെള്ളം ചേര്‍ത്ത് കുറുകലിന്‍റെ കട്ടി കുറക്കാം ) ഇനി നിങ്ങള്‍ക്കിത് നല്ല ചപ്പാത്തിയുടെ കൂടെ കഴിക്കാം . . . . പ്രവാസികല്‍ കുബ്ബൂസ്സിന്‍റെ കൂടെയും ഗംഭീരം ! ! പത്രസമ്മേളനം നടത്തി ബ്ലോഗിങ്ങിന്റെ സാമൂഹ്യപ്രസക്തിയെക്കുറിച്ച് വിശദീകരിക്കുന്നത് നൂതനമായ ആശയം തന്നെ , സംശയമില്ല . ഇതുവഴി മലയാളം ബ്ലോഗിംഗിന്റെ പ്രതിനിധികള്‍ എന്ന ഭാരം കൂടി വഹിക്കാന്‍ മഹാ മനസ്കത കാട്ടിയ മൂന്ന് ബഹുമാന്യര്‍ക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍ . അവരുടെ മൂവരുടെയും ബ്ലോഗിന്റെ ലിങ്ക് ഇവിടെ ആരെങ്കിലും ഒന്ന് കമന്റായി ഇട്ടിരുന്നുവെങ്കില്‍ നവാഗതനായ എനിക്കും എന്നെപ്പോലുള്ളവര്‍ക്കും ഉപകാരപ്രദമായേനെ . ശിവപ്രസാദേട്ടാ , ദേവേട്ടന് മകനുണ്ടായേന്റെ ആശംസാ പോസ്റ്റിലും എന്നെ താങ്ങണോ ? : - ) പ്പോ ഇത്രേള്ളൂ ! എന്ന് വെച്ചാല്‍ കുറച്ച് കഴിഞ്ഞാല്‍ എന്നെ ഇനിയും താങ്ങുമെന്ന് . അല്ലേ ? : - ( ത്സവങ്ങളുടെ തിരക്കുകാരണം കോള്‍ഷീറ്റില്ലാത്ത അവസ്ഥയിലാണ്‌ ആനകളിലെ സൂപ്പര്‍താരം തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന്‌ . എങ്കിലും ഉത്സവപ്രേമികള്‍ അവനെ ഇത്തവണ ആയിരം കണ്ണിയിലേക്ക്‌ നേരത്തെ തന്നെ ബുക്കുചെയ്തു . കഴിഞ്ഞവര്‍ഷം തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനെ മറ്റൊരു ഉത്സവത്തിനായി വന്‍ തുകക്കായിരുന്നു അവിടത്തെ ഒരുകമ്മറ്റിക്കാര്‍ റാഞ്ചിക്കൊണ്ടുപോയത്‌ . ക്ഷീണം ഇത്തവണ തീര്‍ക്കുവാനായി വാശിയോടെ വീരസവര്‍ക്കര്‍ ഉത്സവക്കമ്മറ്റി അവനെ നേരത്തെ സ്വന്തമാക്കി . വളരെ മനോഹരമായ ഒരു ഫ്ലക്സാണ്‌ അവര്‍ ഏഴാം കല്ലില്‍ ഒരുക്കിയിരിക്കുന്നത്‌ . ആദ്യം സ്ഥാപിച്ച്‌ ഫ്ലക്സ്‌ ചില സാമൂഹ്യദ്രോഹികള്‍ നശിപ്പിച്ചിരുന്നു എങ്കിലും അല്‍പം മാറി അവര്‍ മറ്റൊരു ഫ്ലക്സ്‌ സ്ഥാപിച്ചു . അടച്ചിട്ട കതകിനും ജനാലകള്‍ക്കുമുള്ളില്‍ ഓരോ മുറിയും ചില സ്വച്ഛതകളെ അടക്കം ചെയ്തിരിക്കുന്നു . കണ്ണിലെ കുഞ്ഞു തിരശ്ശീലയില്‍ അവര്‍ തെളിച്ചിട്ട ഉയിര്‍പ്പിന്റെ സ്വപ്നങ്ങളാണ്‌ രാപ്പകലില്ലാതെ പെറ്റുപെരുകുന്ന ഇരുളിന്റെ സൂക്ഷ്മാണുക്കള്‍ . ചീവീടുകള്‍ പാടി നീട്ടുന്നത്‌ അതിജീവനത്തെക്കുറിച്ച്‌ അവരെഴുതിയ മഹാകാവ്യങ്ങളാണ്‌ . അടച്ചിട്ട ഓരോമുറിക്കുള്ളിലും എന്തൊക്കെയോഒരുങ്ങുന്നുണ്ട്‌ . അതുകൊണ്ടാവും വീടുകളിലേറെ തടവറകളുണ്ടായിട്ടും സാമ്രാജ്യങ്ങള്‍ ‍പേക്കിനാവ്‌ കണ്ട്‌ ഉറങ്ങാതിരിക്കുന്നത്‌ . ജയിംസ് കാമറൂണിന്‍റെ ' അവതാര്‍ ' ലോകസിനിമയിലെ നാഴികക്കല്ലുകളില്‍ ഒന്നാണ് . പണം‌വാരിപ്പടം ഉയര്‍ത്തിയ തരംഗം ലോകമെമ്പാടും ഇപ്പോഴും നിലനില്‍ക്കുന്നു . അത് തിരിച്ചറിഞ്ഞാവണം കൂടുതല്‍ സാങ്കേതികമേന്‍‌മയോടെ ' അവതാര്‍ സ്പെഷ്യല്‍ എഡിഷന്‍ ' ഇറക്കാന്‍ കാമറൂണ്‍ തയ്യാറായത് . ചിത്രം ഇന്ത്യയിലും ഉയര്‍ത്തിയ ചലനം ചെറുതല്ല . സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കില്‍ അവതാര്‍ അത്ഭുതമാകുകയാണ് . അവതാറിന് ഇപ്പോള്‍ 1 . 25 ലക്ഷം ഫാന്‍സാണ് ഫേസ്ബുക്കിലുള്ളത് . ഫേസ്ബുക്കില്‍ ഇത്രയധികം ആരാധകരുള്ള മറ്റൊരു സിനിമ ഇല്ലെന്നു തന്നെ പറയാം . 50000 ആരാധകരായിരുന്നു അവതാറിന് രണ്ടുദിവസം മുമ്പുവരെ ഫേസ്ബുക്കില്‍ ഉണ്ടായിരുന്നത് . രണ്ടു ദിവസം കൊണ്ടാണ് അത് ഒന്നേകാല്‍ ലക്ഷമായി കുതിച്ചുയര്‍ന്നത് . ഓരോ മിനിറ്റിലും അവതാര്‍ ഫാന്‍‌ലിസ്റ്റ് വലുതായിക്കൊണ്ടിരിക്കുന്നു . ഒരു ദിവസം ശരാശരി 20000 ആരാധകരാണ് ചിത്രത്തിന് ഉണ്ടാകുന്നത് . ഇന്ത്യയില്‍ ഒരു ഹോളിവുഡ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഫാന്‍‌പേജാണ് അവതാറിന്‍റേത് . 3 ഇഡിയറ്റ്സിന് ശേഷം ഇന്ത്യയില്‍ ഇത്രയും വലിയ സ്വീകരണം ഒരു സിനിമയുടെയും ഫാന്‍‌പേജിന് ഉണ്ടായിട്ടുമില്ല . അവതാര്‍ സ്പെഷ്യല്‍ എഡിഷന്‍റെ വരവാണ് ആരാധകരുടെ എണ്ണം കുത്തനെ ഉയര്‍ത്തിയതെന്നാണ് ഫേസ്ബുക്ക് വിദഗ്ധരുടെ വിലയിരുത്തല്‍ . തിരമാലകള്‍ ചുംബിക്കുന്ന തീരത്ത് അത്രമേല്‍ അര്‍ത്ഥപൂര്‍ണമായ പ്രണയ ചിത്രങ്ങള്‍പോലും മാഞ്ഞു പോകുന്നതു എത്ര ലാഘവത്തോടാണ് ഹലോ , നാലുവരികള്‍ മാത്രമിട്ടിരുന്നാലും കവിത സുന്ദരമായേനെ . ഒരു മന്ത്രം കണക്കെ വരികള്‍ അര്‍ത്ഥപൂര്‍ണ്ണമാണ്‌ . ലാഘവത്തോടെ പ്രണയ ചിത്രങ്ങള്‍ മായിച്ചു കളയുന്ന കടല്‍ വികാരത്തിന്റെ തിരകളാണെന്ന് എനിക്കു തോന്നുന്നു . " ആഹ . . നിന്റെ ബുദ്ധീം വലുതാണല്ലോ . . ഓക്കെ . . പക്ഷെ പടമിറങ്ങുന്നതുവരെ നിന്റെ ഒരു ക്ലിപ്പും ഇറങ്ങാന്‍ പാടില്ല . . അങ്ങനെ വല്ലതും ഇറങ്ങീട്ടുവേണം നിന്നെ കാണാന്‍ ആള്‍ക്കാരിടിച്ചുകേറി സില്‍മ ഹിറ്റാകാന്‍ . . സോ നോ ക്ലിപ്സ് . . ഓക്കെ ? " പാപ്പി അവളെ അടിമുടി നോക്കി വാണിങ്ങ് കൊടുത്തു . നിങ്ങളുടെ തിരക്കിൻറെ ലോകത്തുനിന്നുള്ള ആജ്ഞകളും ഉപദേശങ്ങളും മാത്രമല്ലാതെ അവനെ കേൾക്കാനും രസകരമായ കാര്യങ്ങൾ അവനുമായി സംവദിക്കാനുമുള്ള സമയം കണ്ടെത്തുക . ഓർക്കുക സംസാരത്തിലൂടെ മാത്രമല്ല ഒരാളുമായി സംവദിക്കാനാവുക . ചേർത്തുപിടിക്കൽ , കുഞ്ഞിൻറെ കൈയിൽ മൃദുവായി സ്പർശിക്കൽ , പുഞ്ചിരിപൊഴിക്കൽ തുടങ്ങിയ സ്പ | ശവും സ്നേഹപ്രകടനങ്ങളും സംഭാഷണത്തിൻറെ ഭാഗമാക്കുക . കുഞ്ഞിനോട് കണ്ണിൽ നോക്കി മാത്രം സംസാരിക്കുക . ഒരേസമയം ഒന്നിൽ കൂടുതൽ ഉപദേശങ്ങളും നിർദേശങ്ങളും നൽകാതിരിക്കുക . ഇല്ലാത്ത അക്ഷരങ്ങളാൽ ഇല്ലാത്തപേപ്പറിൽ ഇല്ലാത്ത പേനകൊണ്ട് ഇല്ലാത്ത കവിതയെഴുതി ഇല്ലാത്ത കമ്പ്യൂട്ടറിൽകൂടി ഇല്ലാത്ത ബ്ളോഗിലെഴുതി ഇല്ലാത്ത വായനക്കാരെ ഇല്ലാതാക്കിയേ . . . . . എല്ലാരേം പറ്റിച്ചേ . . . . ! ചോളർ വിദേശ വ്യാപാരത്തിലും നാവിക പ്രവർത്തനങ്ങളിലും അഗ്രഗണ്യരായിരുന്നു , ഇവർ തങ്ങളുടെ സ്വാധീനം ചൈനയിലേക്കും തെക്കു കിഴക്കേ ഏഷ്യയിലേക്കും വ്യാപിപ്പിച്ചു . [ 105 ] 9 - ആം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ , തെക്കെ ഇന്ത്യ വ്യാപകമായ നാവിക - വാണിജ്യ ക്രയവിക്രയങ്ങൾ വികസിപ്പിച്ചു . [ 106 ] [ 107 ] ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ കിഴക്ക് , പടിഞ്ഞാറൻ തിരങ്ങൾ ഭരിച്ചിരുന്ന ചോളർ പ്രവർത്തനങ്ങളുടെ മുൻപന്തിയിലായിരുന്നു . [ 108 ] [ 109 ] [ 110 ] ചൈനയിലെ റ്റാങ്ങ് രാജവംശം , മലയൻ ദ്വീപുസമൂഹത്തിലെ , ശൈലേന്ദ്രരുടെ കീഴിലുള്ള ശ്രീവിജയ സാമ്രാജ്യം , ബാഗ്ദാദിലെ അബ്ബാസിദ് കലീഫത്ത് , എന്നിവർ ചോളരുടെ പ്രധാന വാണിജ്യ പങ്കാളികളായിരുന്നു . [ 111 ] " ക്ലസ്റ്റര്‍ യോഗസ്ഥലത്തുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ അധ്യാപകന്‍ മരിച്ചു . മലപ്പുറം വാലിലാപ്പുഴ സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ജയിംസ്‌ അഗസ്‌റ്റിനാണ്‌ മരിച്ചത്‌ . " വൈക്കുന്നേരത്തോടെ പുറത്തു വന്ന വാർത്ത പതിവു പോലെ നമ്മുടെ ചാനലുകൾ ആഘോഷിച്ചു . . . . . പല പ്രമുഖരും അഭിപ്രായങ്ങൾ പറഞ്ഞു . . . ചിലതു താഴെ കൊടുക്കുന്നു . . # സംഭവം അപലപനീയം - മുഖ്യമന്ത്രി # സംഭവം നിർഭാഗ്യകരം - എം പി പോൾ # ഉമ്മൻ ചാണ്ടി ഉത്തരവാദിത്തം ഏൽക്കണം - പിണറായി # പ്രബുക്ഷ കേരളം പ്രതികരിക്കും - വൈക്കം വിശ്വൻ # തിങ്കളാഴ്ച്ച വിദ്യഭ്യാസ ബന്ദ് - SFI # പ്രതിഷേതിക്കുക - പിണറായി # യൂത്ത് ലീഗിന്റെതു മഹാ പാതകം - PDP # പാണക്കാട് തങ്ങൾ മാപ്പ് പറയണം - മദ്നി # മരിച്ചയാൾ രോഗിയെന്നു യൂത്ത് ലീഗ് # തിങ്കളാഴ്ച്ച പണി മുടക്കും - ഇടതു അദ്യാപക സഖടനകൾ # അധ്യാപകന്റെ മരണത്തിനു ഉത്തരവാദി സർക്കാർ - ഉമ്മൻ ചാണ്ടി # അധ്യാപകരെ രക്ഷിക്കാൻ പ്രതിരോധ സേന രൂപീകരിക്കും ‌‌ - SFI വാർത്ത വന്നു രണ്ടു മണിക്കുറിനുള്ളിൽ DYFI യുടെ വക രണ്ടും PDP യുടെ വക മൂന്നും തവണ പ്രകടനം നാട്ടിൽ നടന്നു . . ഒരു മണിക്കുർ ടി വിയുടെ മുൻപിൽ ഇരുന്നപ്പോൾ ഒരു കാര്യം വ്യക്തമായി . . . ഒരു പാവം അധ്യാപകന്റെ മരണത്തിൽ ആർക്കും വലിയ സങ്കടം ഒന്നും ഇല്ല . . ശവ ശരീരം കൊണ്ട് കഴിയുന്ന അത്ര ജന ശ്രദ്ധ പിടിച്ചു പറ്റണം . അതിനു വേണ്ടി മത്സരിക്കുകയായിരുന്നു ചാനലുകൾ . . . കൈരളിയിൽ - " ലീഗ് പ്രവർത്തകർ അധ്യാപകനെ ചവിട്ടി കൊന്നുവെന്നായിരുന്നു പ്രധാന വാർത്ത " ഇൻഡ്യാ വിഷനിൽ - " മരിച്ച അധ്യാപകൻ ഒരു രോഗിയായിരുന്നുവെന്നും ലീഗിനെതിരെ പോലീസിൽ പരാതി ഇല്ല എന്നും അധ്യാപകൻ പറഞ്ഞിട്ടുണ്ട് എന്നായിരുന്നു പ്രധാന വാർത്ത് " കൈരളി ടിവിയിൽ ഒരു ഇടതു പക്ഷ നേതാവ് പറഞ്ഞത് " ഇങ്ങനെ ഒരു സംഭവം സംസ്ഥാന ചരിത്രത്തിൽ ആദ്യം എന്നാണ് " . " നാലാം ക്ലാസ് വിദ്യാർഥികളുടെ മുന്നിൽ വച്ചു സ്വന്തം അധ്യാപകനെ വെട്ടി കൊന്ന കാര്യം " മറന്നോ എന്ന മറുചോദ്യമാണ് ഇതിനെതിരെ ഒരു ലീഗ് നേതാവ് ഉന്നയിച്ചത് . രണ്ട് കൂട്ടരൂടെയും ലക്ഷ്യം ഒന്നു തന്നെ . . രാഷ്ട്രീയ മുതലെടുപ്പ് . . . ഇതിനെ പറ്റി അചുതാനന്ദനോട് ചോദിച്ചപ്പോൾ " പുസ്തകം കത്തിച്ചവരല്ലേ . . അവർ ഇതിനപ്പുറവും ചെയും " എന്നു മറുപടി പറഞ്ഞു . വളരെ അപൂർവമായ ഒരു ചിരി മുഖത്ത് ഇന്നു ഉണ്ടായിരുന്നു . സമരക്കാർക്കെതിരെ പ്രയോഗിക്കാൻ പറ്റിയ ഒരു വജ്രായുധം കിട്ടിയതിലുള്ള സന്തോഷം മുഖത്തു പ്രകടമായിരുന്നു . പ്രതികരിക്കുക എന്ന പാർട്ടി സെക്രർട്ടിയുടെ വേദ വാക്യം ഏറ്റെടുത്ത പ്രവർത്തകർ സെക്രർട്ടിയേറ്റിനു മുൻപിൽ പോലീസുമായി മൽ‌പ്പിടുത്തം നടത്തുന്നത് ടിവിയിൽ കാണാമായിരുന്നു . . . വരും നാളുകളിൽ മരിച്ച അധ്യാപകനു വേണ്ടി സകല പാർട്ടിക്കാരും ഒഴുക്കുന്ന മുതല കണ്ണീരിൽ കേരളം മുങ്ങും . ചുരുങ്ങിയത് ഒരാഴ്ച്ചത്തേങ്കെങ്കിലും പാർട്ടി പ്രവർത്തകർ ഇടതും വലതും നിന്നു അവരവരുടെ ചാനലുകളിലൂടെ പരസ്പരം ചളി വാരിയെറിയും . പിന്നെ ഹർത്താൽ പ്രതിഷേധ പ്രകടനങ്ങൾ തുടങ്ങിയ കലാ പരിപാടികൾ വെറെയും . . . അതിനു ശേഷം അധ്യാപകന്റെ കുടുബത്തിനു സർക്കാരിന്റെ വക നഷ്ടപരിഹാ‍രം . . അവസാനം പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയും അധ്യാപകൻ മരിച്ചത് വീട്ടിൽ നിന്നു അമ്മയോ ഭാര്യയോ ഉണ്ടാക്കി കൊടുക്കുന്ന ഭക്ഷണവും കഴിച്ചു വെള്ള ഖദറും ധരിച്ചു സമരത്തിനെത്തുന്ന ധീര യോദ്ധാക്കൾക്കു ജയിംസിന്റെ ഭാര്യക്കു അവരുടെ ഭർത്താവിനെ ജയിംസിന്റെ മക്കൾക്കു അവരുടെ അച്ഛനെ മടക്കി കൊടുക്കാൻ ആവുമോ ? അക്രമ രാഷ്ട്രീയത്തിലൂടെ എല്ലാം നേടാം എന്ന മൂഢ വിശ്വാസത്തിൽ നിന്നു ഇനിയെങ്കിലും കേരള ജനത പുറത്തു വന്നിരുന്നെങ്കിൽ . . . . . . . . . മഞ്ഞ പെയ്യുകയാണ്‌ മരണങ്ങള്‍ പൂക്കുന്ന വയലുകളില്‍ വെയില്‍ കവിത വായിക്കുന്നു ഞാന്‍ പൂക്കളില്‍ വീണു കിടക്കുന്നു ഓരോ മഞ്ഞയും എന്നെ നോക്കി ചിരിക്കുന്നു ചിരിക്കുന്ന ഓരോ മഞ്ഞയേയും ഞാന്‍ ഉമ്മ വെയ്ക്കുന്നു കവിളില്‍ തലോടുന്നു സ്നേഹത്താല്‍ വിവശമാക്കപ്പെട്ട ചില നിമഷങ്ങളില്‍ എന്നില്‍ നിന്ന്‌ ഒരായിരം സ്വപ്നങ്ങള്‍ മഞ്ഞ ചിറകടിച്ച്‌ പറന്നു പോകുന്നു ആകാശത്തിലൂടെ ഒഴുകി പോകുന്ന വെളുത്ത , പതു പതുത്ത ഒരു മേഘത്തില്‍ നിന്നും ദൈവം ഒരു കൊച്ചു കുട്ടിയെ പോലെ ഇറങ്ങി വന്ന്‌ മൌനത്തിന്റെ ഒറ്റ വിരല്‍ കൊണ്ടെന്നെ തൊടുന്നു ഞാന്‍ കാത്തിരിപ്പുകളുടെ ഒരൊറ്റ മരമാകുന്നു എന്നില്‍ പൂക്കുന്ന ഉന്‍മാദങ്ങളില്‍ നിറയെ ഒരു മഞ്ഞ സൂര്യന്‍ ഉദിക്കുന്നു മഞ്ഞ ഒര്‍മകളുടെ ഒരു നഗരം വിദൂരങ്ങളില്‍ നിന്ന്‌ എന്നിലേക്ക്‌ വീശിയടിക്കുന്ന ഒരു കാറ്റ്‌ പറയുന്നു പ്രണയത്തില്‍ എപ്പോഴും ജനിക്കുകയും മരിക്കുകയും ചെയ്യുന്ന ഒരുവളുണ്ട്‌ അവള്‍ക്ക്‌ പേര്‍ മഞ്ഞ ഇപ്പോള്‍ എന്റെയുള്ളിലും എനിക്കു ചുറ്റിലും ഒരു മഞ്ഞക്കടല്‍ തിരയടിച്ചുയരുന്നു ഞാന്‍ മഞ്ഞയാകുന്നു ഇതുവരെയുള്ള സൂചനകള്‍ വച്ചു നോക്കുമ്പോള്‍ അമിത പ്രതീക്ഷകള്‍ വച്ചു പുലര്‍ത്താതിരിയ്ക്കുന്നതയിരിക്കും നല്ലത് എന്നു തോന്നുന്നു . കാരണം മാറി വരുന്ന ഒരു പ്രസിഡന്റ്റു മാത്രം വിചാരിച്ചാല്‍ മാറ്റിയെടുക്കാന്‍ കഴിയുന്നതല്ല അമേരിക്കയുടെ വിദേശ നയം . എങ്കിലും ഇതുവരെയുണ്ടായിരുന്ന സ്ഥിതിയില്‍ നിന്നും നേരിയ ഒരു മാറ്റം പോലും ആശ്വാസമാണ് . നേരിയ മാറ്റങ്ങള്‍ ഭാവിയിലെ വലിയ മാറ്റങ്ങള്‍ക്കു ഒരു നാന്ദി ആയിക്കൂടെന്നില്ല . തീര്‍ച്ചയായും അത്തരം ചില നടപടികള്‍ സത്യപ്രതിജ്ഞാ സമയം വരെയും പറഞ്ഞിട്ടുള്ള ഒബാമയുടെ വാക്കുകളെ വിശ്വസിച്ചു നമുക്കു പ്രതീക്ഷിയ്ക്കാവുന്നതാണ്‌ . താന്‍ നിലകൊള്ളുന്നതിന് എതിരാണ് സത്യം എന്ന് ബോധ്യപ്പെട്ടിട്ടും അത് അംഗീകരിക്കാതെ പാരമ്പര്യ മദ്ഹബില്‍ വിശ്വസിക്കുന്നവര്‍ പിതാക്കളുടെ പാരമ്പര്യം കണ്ട് സത്യദീനില്‍ നിന്ന് അകന്നവനെപ്പോലെ അധര്‍മ്മത്തിലാണ് എന്നാണ് ശൈഖിന്റെ വീക്ഷണം . ഇതോടൊപ്പം ഇബ്നു തൈമിയ്യഃ വിധികള്‍ നിര്‍ദ്ധാരണം ചെയ്യുന്നിടത്ത് പണ്ഡിതന്‍മാര്‍ക്ക് സംഭവിക്കുന്ന അബദ്ധങ്ങളുടെ കാരണം കണ്ടെത്തുന്നുണ്ട് . അടിസ്ഥാനപരമായി സത്യം കണ്ടെത്തലാണ് മുജ്തഹിദിന്റെ ലക്ഷ്യം എന്നിരിക്കെ തെറ്റായാലും ശരിയായാലും കാരണങ്ങള്‍ ഇബ്നു തൈമിയ്യഃ ഇങ്ങനെ നിരത്തുന്നു . വലിയ സിദ്ധാന്തങ്ങളിലേക്കും വിശദീകരണങ്ങളിലേക്കും ഒന്നും പോകാതെ വിദ്യുത്കാന്തിക തരംഗങ്ങളെ കുറിച്ചുള്ള ഒരു അടിസ്ഥാന ആമുഖമാണ് പോസ്റ്റ് . ചില ഭൌതീക സംജഞകളുടെ മലയാളം വാക്ക് ശരിയാണോ എന്ന് എനിക്ക് ഉറപ്പില്ല . ഞാന്‍ ഇംഗ്ലീഷുകാരന്‍ ആയിരുന്നതിനാല്‍ മിക്കതിന്റേയും കൃത്യമായ മലയാളം എനിക്ക് അറിയില്ല . തെറ്റുണ്ടെങ്കില്‍ ദയവായി തിരുത്തി തരണം . പ്രകോപിപ്പിക്കാനോ , മറുപടിക്കോ വേണ്ടിയല്ല മുകളിലത്തെ കമന്റ് . ഇതും ഒരു സത്യം ആണെന്നും , അതിനെതിരെ ഒരു സംഘപരിവാര്‍ അംഗങ്ങളും ഒന്നും പറയുന്നില്ല എന്നും കാണിക്കാന്‍ വേണ്ടി പറഞ്ഞു എന്നേ ഉള്ളൂ . ഉമയെ വരവേൽക്കാൻ വീടൊരുക്കുമ്പോൾ , ഭാര്യയും ഞാനും പതിവുപോലെ വഴക്കായി . പുതുമയാണ് ഉമ . ഇരുപത്തെട്ടു തികയാത്ത പുതുമ . പുതുമക്കു വേണ്ടി പഴയ വീട് പുതുക്കണം . പുതിയതെന്തെങ്കിലും ചെയ്യാൻ തുടങ്ങുമ്പോൾ , രണ്ടഭിപ്രായവുമായി പൊരുതുകയാണ് ഭാര്യയുടെയും എന്റെയും പതിവ് . ഒടുവിൽ , മിക്കപ്പോഴും , എന്റെ വാക്ക് നിയമമാകും വരെ , വഴക്ക് തുടരും . അന്നും അതുപോലെ തുടർന്നു . പക്ഷേ എന്റെ വക്ക് വെറും വാക്കായതേയുള്ളു . എന്തു പുതുക്കണം , പഴയതെന്തെല്ലാം പിഴുതെറിയണം എന്നതായിരുന്നു തർക്കം . ഉപയോഗിക്കാൻ ആളും നേരവുമില്ലാതെ കിടന്നിരുന്ന മുറികളിലും മുറ്റത്തും രണ്ടു വിരൽ കനത്തിൽ പൊടി പിടിച്ചിരുന്നു - - മനസ്സിലെപ്പോലെ . മെയ്യനക്കാൻ എന്നും മടിയായിട്ടുള്ള ഞാൻ പിറുപിറുത്തു : " വേണ്ടാത്ത സ്ഥലം ഉണ്ടാക്കിയാൽ ഇങ്ങനെയിരിക്കും . " ആർക്കൊക്കെയോ വേണ്ടി സൌകര്യം ഒരുക്കിയിട്ട് , അവിടെ താമസിക്കാൻ ഒന്നോ രണ്ടോ പേർ മാത്രം ശേഷിക്കുന്ന അനുഭവം ഞങ്ങളുടേതു മാത്രമല്ല . ഒരു കൂട്ടുകുടുംബത്തിനുവേണ്ട താമസസ്ഥലം ഇപ്പോഴും ഓരോ അണുകുടുംബവും പണിതുവെക്കുന്നു . ആകുന്നവർക്കതൊരു ആർഭാടമാകുന്നു ; ആകാത്തവർക്ക് ഒരു അത്യാവശ്യവും . അത്യാവശ്യം വേണ്ട താമസസ്ഥലമേ ഉണ്ടാക്കാൻ പാടുള്ളു എന്നൊരു നിയമമുണ്ടായാൽ , പണത്തിനു ഞെരുക്കമുള്ള എത്രയോ ആളുകൾക്ക് ആശ്വാസമാകും - - അവർ അങ്ങനെ സമ്മതിച്ചില്ലെങ്കിലും . പക്ഷേ താമസസ്ഥലം താമസിക്കാൻ മാത്രമുള്ളതല്ലല്ലോ . നമ്മുടെ വീട് ഒരു വീടാകണമെങ്കിൽ , അയൽക്കാരെ അസൂയപ്പെടുത്തണം എന്ന സിദ്ധാന്തം ഞാൻ എന്നേ എന്റെ പേരിൽ എഴുതിച്ചേർത്തിരിക്കുന്നു . പിറുപിറുപ്പോടെ അടുച്ചു തളി നടക്കുമ്പോൾ , ഓരോ സധനം എടുത്തു മാറ്റുമ്പോഴും മുറുമുറുപ്പായി . ഭാരമുള്ള ഒരു ചാക്കു തുറന്നുനോക്കിയപ്പോൾ കുറെ പൂട്ടുകൾ കണ്ടു . പഴയ പുതിയ പൂട്ടുകൾ . പതിനെട്ടു കൊല്ലം മുമ്പ് വസീർ മാഥുറും ഞാനും കൂടി സദർ ബാസാറിൽനിന്നു വാങ്ങിയതായിരുന്നു . ഭംഗിയുള്ള പൂട്ടുകൾ . തിരുവനന്തപുരത്തെത്തിച്ചപ്പോൾ , ഞങ്ങളുടെ പുതിയ വീട്ടിലെ വാതിലുകൾക്ക് അവ ചേരില്ലെന്നു കണ്ടു . ചാക്കിലാക്കി ഒതുക്കി വെച്ചു . ഓരോ തവണയും ശുചീകരണം നടക്കുമ്പോൾ , ഞാൻ പറയും : " പറ്റേണ്ടതു പറ്റി . ഇനി ഇത് ആർക്കെങ്കിലും കൊടുത്തുകളയാം . ആറ്റിൽ തള്ളാം . . . . " എത്ര വില കൊടുത്തു വാങ്ങിയതണ് ? വെറുതേ കളയാൻ പറ്റുമോ ? എപ്പോഴെങ്കിലും ഉപയോഗം വന്നാലോ ? ആലോചന അങ്ങനെ ചക്രവാളം വരെ നീളുകയും , സ്ഥലം മുടക്കുകയും എന്നെ മുഷിപ്പിക്കുകയും ചെയ്തുകൊണ്ട് , പൂട്ടുകൾ പതിനെട്ടുകൊല്ലമായി ചാക്കിൽ ഉറങ്ങുകയും ചെയ്തു . അവ ഒരിക്കലും ഉണരില്ല . ഞങ്ങൾ അവയെ മറവു ചെയ്യുകയുമില്ല . ഒരു കൊല്ലം ഉപയോഗിക്കതെ കിടക്കുന്ന മിക്ക സാധനങ്ങളൂം വലിച്ചെറിയേണ്ടവയാണെന്ന എന്റെ വാദം തീവ്രവാദം പോലെ അപലപിക്കപ്പെട്ടുവരുന്നു . ഉമയുടെ അമ്മ സ്കൂളിൽ കൊണ്ടു പോയിരുന്ന അലുമിനിയം പെട്ടിയും നൂറു കണക്കിനു കുപ്പികളും മഞ്ഞളിച്ച് വായിക്കാൻ വയ്യാതായിരിക്കുന്ന നോട്ടു പുസ്തകങ്ങളും ഉൾപ്പടെ എത്രയോ ആവശ്യം തീരെയില്ലാത്ത സാധനങ്ങൾ , ഒരിക്കലും ബഹിഷ്കരിക്കപ്പെടാതെ , അപ്പപ്പോൾ പൊടിയടിക്കാൻ കാത്തു കെട്ടിക്കിടക്കുന്നു . ആവശ്യമില്ലാത്തതൊഴിവാക്കണമെന്ന നിർദ്ദേശം തീവണ്ടി യാത്രക്കാർക്കു മാത്രമല്ല , അടച്ചുറപ്പുള്ള വീട്ടിൽ പൊറുക്കുന്നവർക്കും ബാധകമാണെന്ന് ഞാൻ പല വട്ടം പറഞ്ഞു നോക്കി . ഒരിക്കൽ ഒരു മൂച്ചിന് അങ്ങനെ ചിലത് ഞാൻ ഏകപക്ഷീയമായി വലിച്ചെറിഞ്ഞു . അതിൽ കുട്ടികളുടെ സർട്ടിഫിക്കറ്റും പെട്ടു പോയതോടെ , ഒന്നും എടുത്തു മറ്റാനോ കളയാനോ എനിക്ക് അധികാരമില്ലാതായി . ഞാൻ കൂടെക്കൂടെ നവീകരണത്തിന്റെ പ്രാധാന്യത്തെപ്പറ്റി പറഞ്ഞുകൊണ്ടിരുന്നു . വീട്ടുസാമാനങ്ങൾ നൈഇകരിക്കപ്പെടുന്നു , ശരീരകോശങ്ങൾ നവീകരിക്കപ്പെടുന്നു , പുഴയും കടലും നവീകരിക്കപ്പെടുന്നു , ബന്ധങ്ങൾ നവീകരിക്കപ്പെടുന്നു , വിശ്വാസം നവീകരിക്കപ്പെടുന്നു . . . ഭാവി വേഗം വന്നെത്തുമ്പോൾ , അത്തരം നവീകരണം അനിവാര്യമാകുന്നു എന്നു പറയുന്ന ആൾവിൻ ടോഫ്ലറുടെ ഫ്യൂച്ചർ ഷോക് എന്ന പുസ്തകം വന്നിട്ടു തന്നെ അര നൂറ്റാണ്ടായി . ഇപ്പോൾ ഭാവി ഭൂതമായിക്കഴിഞ്ഞ പോലെയുണ്ട് . അങ്ങനെയിരിക്കേ , അത്യാവശ്യമില്ലാത്ത സാധനങ്ങൾ കരുതിവെക്കുന്ന വകതിരിവില്ലായ്മയെപ്പറ്റി ഞാൻ ഉപന്യസിച്ചു . ഉപന്യാസം ഭാര്യ കേട്ടുവെന്നു പോലും തോന്നിയില്ല . ഞാൻ മട്ടു മാറ്റി . സുവിശേഷം ഉദ്ധരിച്ചു . ആകാശത്തിലെ പറവകൾ വിതക്കുന്നില്ല , കൊയ്യുന്നില്ല , പത്തായത്തിൽ കരുതിവെക്കുന്നില്ല എന്ന വചനം അപഗ്രഥിച്ചു . വിതയും കൊയ്ത്തും വേണ്ടി വരും . വചനത്തിലെ കാതലായ ഭാഗം ഒടുവിലത്തേതാണ് . എന്നുവെച്ചാൽ , ഉടനേ വേണ്ടാത്തതൊന്നും കുമിഞ്ഞുകൂടാൻ അനുവദിക്കരുത് എന്ന് ഗാന്ധിയെക്കൂടി കൂട്ടുപിടിച്ചുകൊണ്ട് ഞാൻ വാദിച്ചു . വാദം അവസാനിപ്പിക്കുന്ന മട്ടിൽ അശരീരി ഉണ്ടായി : " വേദോപദേശം മതി . " ഞാൻ മതിയാക്കി . പഴയതെന്തെല്ലാം കളയണമെന്നു പിന്നീട് തീരുമാനിക്കാൻ തീരുമാനിച്ചുകൊണ്ട് ഞങ്ങൾ ഉമയെ വരവേറ്റു . തീരുമാനം നടപ്പാക്കാൻ ഇനി ഒരു വരവേല്പു വേണ്ടിവരും . ( മലയാളം ന്യൂസ് ഒക്റ്റോബർ 25 ) കേപ് കാനവറല്‍ : അറ്റ്‌ലാന്റിസ് ബഹിരാകാശ വാഹനം അവസാനയാത്ര പുറപ്പെട്ടു . പന്ത്രണ്ടു ദിവസത്തെ ബഹിരാകാശ ദൗത്യം കഴിഞ്ഞ് മടങ്ങുന്ന അറ്റ്‌ലാന്റിസിന് അതിനുശേഷം കാഴ്ചബംഗ്ലാവിലായിരിക്കും സ്ഥാനം . അതോടെ അമേരിക്കയുടെ ബഹിരാകാശപേടകങ്ങളെല്ലാം ചരിത്രത്തിന്റെ ഭാഗമാവും . ആഴ്വാർമാരിൽ ആദ്യത്തെ മൂന്നുപേരൊഴികെ മറ്റുള്ളവർ ഏഴും എട്ടും ഒൻപതും നൂറ്റാണ്ടുകളിലാണു ജീവിച്ചിരുന്നത് . പന്ത്രണ്ട് ആഴ്വാർമാർ രചിച്ച വിഷ്ണു സ്തുതികൾ നാലായിരമുണ്ട് . നാലായിരം ദിവ്യപ്രബന്ധം എന്ന പേരിൽ അവ അറിയപ്പെടുന്നു . അവരിൽ പെരിയാഴ്വാർ എന്ന കവി കണ്ണനെ ശിശുവായി സങ്കല്പിച്ച് അനേകം പാട്ടുകൾ പാടി . ഇവയ്ക്ക് ഹിന്ദിയിലെ സൂർദാസിന്റെ കൃഷ്ണഭക്തിഗീതങ്ങളുമായി സാദൃശ്യം കാണുന്നു . വല്യമ്മായി , നിറപറ പത്തിരി പൊടി അല്ലാതെ ഇതിനെന്താ വഴി എന്നു പറഞ്ഞു തരുമോ ? നിറപറയൊക്കെ വരണതിനു മുന്‍പും , പത്തിരിയുണ്ടായിരുന്നല്ലോ : ) സാദാ അരിപ്പൊടി കൊണ്ടു ശരിയാവുമോ ? ( ' സ്വാദ് ' ന്റെ അരിപ്പൊടിയാണിവിടെ ) നമ്മള്‍ പൊടിച്ചെടുക്കുവാണെങ്കില്‍ , പൊടി വറുക്കണോ . ? രേഷ്മയോ വല്യമായിയോ പത്തിരി റെസീപ്പി ഇടാമോ , എന്നു ചോദിക്കണം ന്നു വിചാരിച്ചിരിക്കുവാരുന്നു . : ) നന്ദി . അവസാന പിടിവള്ളിയും അറ്റ ഞാൻ ഹോസ്റ്റലിൽ ഒരു വിധത്തിൽ ദിനങ്ങൾ തള്ളി നീക്കി കൊണ്ടിരുന്നു . കർശനചിട്ടകളും അതിലുപരി ഭക്ഷണരീതികളും അവിടെയും ജീവിതം ഒരു വഹ തന്നെ . ആത്മഹത്യയെ പറ്റി അന്ന് അറിവില്ലാത്തത് കൊണ്ട് അതിനെ പറ്റി ചിന്തിച്ചില്ല . നാട്ടിലെ കളിക്കൂട്ടുകാരെ ഓർത്ത് ഞാൻ വിതുമ്പി . വീട്ടുകാരെ ഓർക്കുമ്പോൾ ഞാൻ ഈർഷ്യ കൊണ്ടു . . എന്നെ വേണ്ടാത്തോരെ എനിക്കും വേണ്ട . . . അങ്ങനെ എവിടെക്കൊയോ പറഞ്ഞ് കേട്ട ' നാടുവിടൽ ' എന്ന അതിഭയങ്കര സംഗതിയെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി . ഒടുവിൽ ശക്തമായ തീരുമാനം കൈകൊള്ളാൻ തന്നെ തീരുമാനിച്ചു . മഞ്ചേരീന്ന് മലപ്പുറത്തേക്ക് രാജ്യം വിടുക ! ! നാ‍ലാം ക്ലാസ്സുകാരന്റെ വലിയ ബുദ്ധിയിൽ ഇതിനപ്പുറം ഒരു പ്രശ്ന പരിഹാരമില്ലായിരുന്നു . ന്യൂഡല്‍ഹി : പഞ്ചാബി ബാഗില്‍ വെച്ച് ഒരാളെ കൊലപ്പെടുത്തി കവര്‍ച്ച നടത്തിയ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിലായി . ജൂലായ് ഒന്നിന് ആനന്ദ് വിഹാര്‍ ബസ് ടെര്‍മിനലിലേക്ക് പോവുകയായിരുന്ന കന്‍ഹിയ ഡേക്ക് ( 41 ) വാനില്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ ദിലീപ് ( 26 ) , സുല്‍ത്താന്‍ സിങ് ( 45 ) , ഭോല ( 24 ) , പ്രകാശ്കുമാര്‍ ( 19 ) എന്നിവരാണ് അറസ്റ്റിലായത് . വാഹനം പഞ്ചാബി ബാഗ് മേല്‍പ്പാലത്തിനടുത്തെത്താനായപ്പോള്‍ ഇവര്‍ ഡേയുടെ ബാഗ് തട്ടിപ്പറിക്കാന്‍ ശ്രമിച്ചു . ഡേ ഇതിനെ എതിര്‍ത്തപ്പോള്‍ സംഘത്തിലൊരാള്‍ തോക്കിന്റെ പാത്തികൊണ്ട് തലയ്ക്കടിക്കുകയും മറ്റൊരാള്‍ നെഞ്ചിന് വെടിവെക്കുകയുമായിരുന്നു . തുടര്‍ന്ന് ഇയാളുടെ മൃതദേഹം പഞ്ചാബി ബാഗ് മെട്രോസ്റ്റേഷന്‍ പവര്‍ഹൗസിനടുത്തേക്ക് വലിച്ചെറിഞ്ഞു . സ്ഥിരമായി വഴിപോക്കരെ വാഹനത്തില്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കവര്‍ച്ച നടത്താറുണ്ടെന്ന് പിടിയിലായവര്‍ പോലീസിനോട് സമ്മതിച്ചു . ഇവരില്‍ നിന്ന് തോക്കും മോഷ്ടിച്ച മൊബൈല്‍ ഫോണുകളും പോലീസ് കണ്ടെടുത്തു . നാലിലൊരു പങ്കറിവു തന്നരുളുമാശാന്‍ ; നാലിലൊരു പങ്കറിയണം തനിയെ ശിഷ്യന്‍ ; നാലിലൊരു പങ്കു സഹപാഠികളില്‍ നിന്നും ; നാലിലൊരു പങ്കറിവതിന്നു തുണ കാലം . " ആചാര്യാത്‌ പാദമാദത്തേ " എന്ന ശ്ലോകത്തിന്റെ തര്‍ജ്ജമ . < < എന്റെ മറ്റു ശ്ലോകങ്ങള്‍ ഏകമകള്‍ നന്ദന സ്വിമ്മിംങ് പൂളില്‍ വീണു മരിച്ചത് ചിത്രയെ മാനസികമായി തളര്‍ത്തിയിരുന്നു . അതിനുശേഷം മുഖ്യധാരയില്‍ നിന്നും വിട്ടുനിന്ന ചിത്ര ഇനി പാടില്ലെന്നുവരെ അഭ്യൂഹങ്ങളുണ്ടായിരുന്നു . മാനസികമായി ഏറെ തകര്‍ന്ന ചിത്രയെ പാട്ടിന്റെ ലോകത്തേക്ക് വീണ്ടും കൊണ്ടുവരാനുള്ള സംഗീത പ്രേമികളുടെ ശ്രമത്തിന്റെ ഫലമാണ് തിരിച്ചുവരവ് . എല്ലാ പോസ്റ്റുകളും വായിച്ചു . . . . . ഒപ്പം എല്ലാത്തിനും കിട്ടിയ കമന്റുകളും . . . അതിന്റെ മറുപടികളും . . . . . ചില നിര്ദേശങ്ങള്‍ കിട്ടിയാല്‍ വീണ്ടും എഴുതണോ വേണ്ടയോ എന്ന് തീരുമാനിക്കാമായിരുന്നു . . . . . വെറുതെ വേണ്ട എന്നെങ്കിലും നേരില്‍ കാണാനായാല്‍ നല്ല ചെത്ത്‌ കള്ളിനാല്‍ മാമോദീസ മുക്കി അങ്ങയെ ഞങ്ങളുടെ ഇടയനായി പ്രഖ്യാപിക്കാം . . നാടും വീടും കുടിയും മിസ്സ്‌ ചെയ്യുന്ന മറ്റൊരു മരുഭൂമിവാസി ബാംഗ്ലൂര്‍ : കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന പ്രതിസന്ധിയിലാണ് യെദ്യൂരപ്പയുടെ കാര്യത്തില്‍ ബി . ജെ . പി . നേതൃത്വം . രണ്ടരവര്‍ഷക്കാലത്തെ ഭരണത്തിനിടയില്‍ കൊടും അഴിമതിക്കാരനായ മുഖ്യമന്ത്രിയെന്ന ദുഷ്‌പേരു സമ്പാദിച്ചെങ്കിലും യെദ്യൂരപ്പയെ ഒഴിവാക്കുവാനാവാത്ത സഥിതിയിലാണ് ബി . ജെ . പി . പാര്‍ട്ടിയുടെ കര്‍ണാടകത്തിലെ അടിത്തറയായ ലിംഗായത്തു സമുദായം ഒന്നടങ്കം യെദ്യൂരപ്പയ്ക്കുപിന്നില്‍ ഉറച്ചുനില്‍ക്കുന്നതുതന്നെയാണ് പ്രധാന കാരണം . യെദ്യൂരപ്പയെ ഒഴിവാക്കിയാല്‍ സമുദായം പിണങ്ങുമെന്നുറപ്പാണ് . അതോടെ കര്‍ണാടകത്തില്‍ ബി . ജെ . പി . യുടെ തകര്‍ച്ചയും തുടങ്ങും . അഴിമതിയാരോപണത്തില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുകയാണെങ്കിലും യെദ്യൂരപ്പയുടെ ഭരണത്തിനുകീഴില്‍ സംസ്ഥാനത്ത് ബി . ജെ . പി . ക്ക് വളര്‍ച്ചയല്ലാതെ ഒരുതളര്‍ച്ചയും സംഭവിച്ചിട്ടില്ല . ഉപതിരഞ്ഞെടുപ്പുകളിലും ബാംഗ്ലൂര്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലും ഏറ്റവും ഒടുവില്‍ ജില്ലാ - താലൂക്ക് പഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും ഒക്കെ യെദ്യൂരപ്പയുടെ നേതൃത്വത്തിനുകീഴില്‍ ബി . ജെ . പി . ക്ക് തിളക്കമാര്‍ന്ന വിജയമാണ് നേടാനായത് . മന്ത്രിസഭയിലെ റെഡ്ഡിമന്ത്രിമാര്‍ അനധികൃത അയിരുഖനനം നടത്തുന്നുവെന്നും അതിന് യെദ്യൂരപ്പ കൂട്ടുനില്‍ക്കുന്നുവെന്നും ആരോപണം നിലനില്‍ക്കുന്നതിനിടയിലാണ് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ അഞ്ചുസീറ്റുകളില്‍ നാലും ബി . ജെ . പി . നേടിയത് . റെഡ്ഡിമാരുടെ നേതൃത്വത്തില്‍ യെദ്യൂരപ്പയ്‌ക്കെതിരെ വിമത നീക്കം കൊടുംപിരിക്കൊണ്ടുനില്‍ക്കുന്നതിനിടയിലായിരുന്നു ബാംഗ്ലൂര്‍ സിറ്റികോര്‍പ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പ് അരങ്ങേറിയത് . പക്ഷേ , ചരിത്രത്തിലാദ്യമായി ബി . ജെ . പി . ബാംഗ്ലൂര്‍കോര്‍പ്പറേഷനില്‍ തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്നു . ഏറ്റവും ഒടുവില്‍ ദൂമിവിവാദം കത്തിനില്‍ക്കുമ്പോഴാണ് ജില്ലാപഞ്ചായത്തിലേക്ക് തിരഞ്ഞെടുപ്പ് നടന്നത് . യെദ്യൂരപ്പയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പുവിജയത്തെ ബാധിക്കുമോയെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിനുഭയം . യെദ്യൂരപ്പയെ ജില്ലാ തിരഞ്ഞെടുപ്പിനുമുന്‍പ് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റുമെന്ന ഘട്ടം വരെയെത്തി കാര്യങ്ങള്‍ . പക്ഷേ , തിരഞ്ഞെടുപ്പ് കഴിയും വരെ സമയം തരുവാനാണ് യെദ്യൂരപ്പ കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടത് . ആരോപണങ്ങള്‍ തിരഞ്ഞെടുപ്പു ഫലത്തെ ബാധിക്കില്ലെന്നും യെദ്യൂരപ്പ നേതൃത്വത്തിന് ഉറപ്പുകെുടുത്തു . ഫലം മേശമായാല്‍ തന്നെ മാറ്റിക്കൊള്ളാനും അദ്ദേഹം നിര്‍ദേശിച്ചിരുന്നു . പക്ഷേ , 30ല്‍ 12 ജില്ലകള്‍ നേടിക്കൊണ്ടാണ് യെദ്യൂരപ്പ വീണ്ടും കരുത്തുതെളിയിച്ചത് . 2005ലെ തിരഞ്ഞെടുപ്പില്‍ ഒരു ജില്ല മാത്രം നേടിയിടത്താണ് 2010ല്‍ ബിജെപി 12 ജില്ലകള്‍ സ്വന്തമാക്കിയത് . ഇതോടെ യെദ്യൂരപ്പയെന്ന വിചിത്രമായ പ്രതിഭാസത്തിനുമുന്നില്‍ ബി . ജെ . പി . കേന്ദ്ര നേതൃത്വം മുട്ടുമടക്കുകയായിരുന്നു . കര്‍ണാടകത്തിലെ ജനസംഖ്യയുടെ 40 ശതമാനത്തോളം വരുന്ന ലിംഗായത്തു സമുദായവും പ്രതിപക്ഷത്തെ നിരന്തരം ഭിന്നിപ്പിച്ചുനിര്‍ത്താനുള്ള രാഷട്രീയ തന്ത്രവും യെദ്യൂരപ്പയില്‍ സമ്മേളിക്കുമ്പോള്‍ പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം മാത്രമല്ല പണക്കൊഴുപ്പുകൊണ്ട് ഡല്‍ഹിയിലെ നേതാക്കളെ എപ്പോഴും വിലയ്‌ക്കെടുക്കുന്ന ഖനിമുതലാളിമാരായ റെഡ്ഡി സഹോദരന്‍മാരും കീഴടങ്ങിപ്പോവുകയാണ് . താനല്ലാതെ സര്‍ക്കാറിനെ മുന്നോട്ടുകൊണ്ടുപോകാനും പാര്‍ട്ടിയെ വളര്‍ച്ചയിലേക്ക് നയിക്കാനും കര്‍ണാടകത്തില്‍ മറ്റൊരാളില്ലെന്ന് ബി . ജെ . പി . യുടെ ഡല്‍ഹിയിലെ മേലാളന്‍മാരെ വ്യക്തമായി യെദ്യൂരപ്പ ബോധ്യപ്പെടുത്തിക്കഴിഞ്ഞു . അതുകൊണ്ടുതന്നെയാണ് അഴിമതിയാരോപണത്തില്‍ മുങ്ങിക്കുളിച്ചിട്ടും ബി . ജെ . പി . യെ കര്‍ണാടകത്തില്‍ നിര്‍ണായക ശക്തിയായി വളര്‍ത്തുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിച്ച യെദ്യൂരപ്പയെ മാറ്റുവാന്‍ പാര്‍ട്ടി നേതൃത്വം ഭയക്കുന്നത് . യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കം ചെയ്താല്‍ സര്‍ക്കാര്‍ മാത്രല്ല ബി . ജെ . പി . യെന്ന പാര്‍ട്ടിതന്നെ കര്‍ണാടകത്തില്‍ തകരുമെന്ന് നേതൃത്വത്തിനും റെഡ്ഡിമാര്‍ക്കും മുഖ്യമന്ത്രി കസേര സ്വപ്നം കണ്ടുനടക്കുന്ന അഖിലേന്ത്യ ജനറല്‍സെക്രട്ടറി അനന്തകുമാറിനും വിമതര്‍ക്കും ഒക്കെ വ്യക്തമായറിയാം . ഇത് സ്വയം തിരിച്ചറിയുന്നതുകൊണ്ടു തന്നെയാണ് യെദ്യൂരപ്പ ആരെയും കൂസാതെ അചഞ്ചലനായി ഇപ്പോഴും നില്‍ക്കുന്നതും ഒരുകാരണവശാലും രാജിവെക്കില്ലെന്ന് ചങ്കൂറ്റത്തോടെ പറയുന്നതും . ബിനായക് സെന്നിനെ ജീവപര്യന്തം തടവിനു വിധിച്ച നടപടി ആഗോളതലത്തില്‍ തന്നെ വിധി പ്രതിഷേധമുയര്‍ത്തുമെന്ന് തീര്‍ച്ച . നോം ചോംസ്‌കിയും റൊമീലാ ഥാപ്പറും അരുന്ധതി റോയിയുമെല്ലാം വിധിയെ അപലപിച്ച് രംഗത്തുവന്നുകഴിഞ്ഞു . ബിനായക് സെന്‍ വൈദ്യവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിലെ പൂര്‍വവിദ്യാര്‍ഥികള്‍ അദ്ദേഹത്തിനു നിയമസഹായം നല്‍കേണ്ടതിനായി ഒരു ഫണ്ട് രൂപീകരിച്ചിട്ടുണ്ട് . 23 ലക്ഷം രൂപ അവര്‍ സമാഹരിച്ചു . 50 ലക്ഷം രൂപയാണ് ലക്ഷ്യം . ഒരു ലേഖനത്തില്‍ ഏറ്റവും അധികം തിരുത്തലുകള്‍ നടക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ വിക്കിപീഡിയയും മലയാളം വിക്കിപീഡിയതന്നെ . ഇവിടെ തമിഴ് വിക്കിപീഡിയ നമ്മളേക്കാള്‍ ഒരു പോയിന്റ് മുന്നിലാണു . നമ്മുടെ പുതിയ ഉപയോക്താക്കള്‍ ലേഖനങ്ങള്‍ തുടങ്ങുന്നതിനു മാത്രം ശ്രദ്ധിക്കുന്നതു കൊണ്ടാണു ഇത് . പുതുതായി വിക്കിയിലെത്തുന്നവര്‍ ലേഖനം തുടങ്ങുന്നതിനൊപ്പം നിലവിലുള്ള ലേഖനങ്ങള്‍ മെച്ചപ്പെടുത്താന്‍ കൂടി ശ്രമിച്ചാല്‍ ഇതിലും നമുക്കു ഒന്നാമതെത്താം . ഫത്വകളില്‍ മാറ്റം വരുത്തുന്നതും വിധികളില്‍ പ്രത്യേകം പരിഗണന നല്‍കേണ്ടി വരുന്നതുമായ പ്രധാന ഘടകമാണ് ഫിഖ്ഹുല്‍ മുവാസന . കാരണം , താല്‍പര്യങ്ങളുടെ ഗുരു - ലഘുത്വങ്ങളും മുന്‍ഗണനാക്രമങ്ങളും ഉപകാരോപദ്രവങ്ങളുടെ ഏറ്റക്കുറവുകളും വ്യക്തി - സമൂഹ താല്‍പര്യങ്ങളും പരസ്പരം ഇടയുകയോ തിരിച്ചറിയാന്‍ കഴിയാത്തവിധം അവ്യക്തമാവുകയോ ചെയ്യാം . ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രായോഗികമായി മുന്‍ഗണന അര്‍ഹിക്കുന്നത് കണ്ടെത്താന്‍ ശ്രമിക്കല്‍ അനിവാര്യമാണ് . ഇതാണ് ' ഫിഖ്ഹുല്‍ മുവാസന ' . കലേഷിന്റെ സാന്നിധ്യമുണ്ടായിട്ടും ഒരു മീറ്റു ചീറ്റിപ്പോകുകയെന്നു വെച്ചാല്‍ വിശ്വസിക്കാനാവുന്നില്ല . സാരമില്ല . ഇനി നല്ല ഒരവസരത്തിലേക്കു മാറ്റിവെക്കാം . ചീക്കോട് വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത് ഓമാനൂരിലാണ് . ഓമാനൂരിന്റെ പ്രഥമിക ആരോഗ്യ കേന്ദ്രം സ്ഥിതി ചെയ്യുന്നത് തൊട്ടടുത്ത പ്രദേശമായ പൊന്നാടാണ് . ജനങ്ങളുടെ പ്രധാന ആശ്രയമാണത് . കൂടാതെ ഓമാനൂരിൽ അക്ഷയ കോമൺ സർവീസ് സെന്റർ , സർക്കാർ ഹോമിയോ ഡിസ്പൻസറി സർക്കാർ വെറ്ററിനറി ഹോസ്പിറ്റൽ എന്നിവയും പ്രവർത്തിക്കുന്നുണ്ട് . ഓമാനൂരിൽ രണ്ടു ബാങ്കുകളാണുള്ളത് . സൌത്ത് മലബാർ ഗ്രാമീൺ ബാങ്ക് ( SMGB ) , സഹകരണ ബാങ്ക് എന്നിവയാണ് അവ . പ്രദേശവാസികളിൽ ഭൂരിഭാഗവും കർഷകരും വിദേശത്ത് ജോലി ചെയ്യുന്നവരുമാണ് . നക്‌സലൈറ്റ് പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ ആദിവാസികളെ സംഘടിപ്പിച്ച വര്‍ഗീസിനെ കൊലപ്പെടുത്തിയതിന്റെ പേരില്‍ , അതിന് ഉത്തരവാദിയായ പോലിസുദ്യോഗസ്ഥനെ സി . ബി . കോടതി ശിക്ഷിച്ചു . ബിനായക് സെന്നിന്റെ കാര്യത്തിലാകട്ടെ , മാവോവാദികളുമായി കൂട്ടുചേര്‍ന്ന് രാജ്യദ്രോഹക്കുറ്റം നടത്തി എന്നു പറഞ്ഞ് അദ്ദേഹത്തെ മറ്റു രണ്ടു പേരോടൊപ്പം ജയിലിലടച്ചു . രണ്ടും ഒരേ ശിക്ഷ . എന്നാല്‍ കാരണങ്ങള്‍ നേര്‍വിപരീതം ! പ്രിയപ്പെട്ട ഡോക്റ്റര്‍ , സ്ത്രീകളുടെ മനസ്സു് ഒരു പ്രഹേളികയാണെന്നു മനസ്സിലായിത്തുടങ്ങിയതു് ഒമ്പതാം ക്ലാസുമുതലാണു് . സരസ്വതിച്ചേച്ചിയുടെ വീട്ടില്‍ നിന്നും മനോരമ കടം വാങ്ങി ബാറ്റണ്‍‍ബോസ് / വേളൂര്‍ പി . കെ . രാമചന്ദ്രന്‍ നോവലുകള്‍ക്കൊപ്പം താങ്കളുടെ മനശ്ശാസ്ത്ര പംക്തിയും സ്ഥിരമായി വായിച്ചുതുടങ്ങുന്നതും ഒമ്പതാം ക്ലാസില്‍ വച്ചുതന്നെ . ഒരു മനശ്ശാസ്ത്രജ്ഞനാവുക എന്നതായിരുന്നു അന്നുമുതല്‍ എന്‍റെ ആഗ്രഹം . പിടികിട്ടാതെ വരുന്ന പല സങ്കീര്‍ണ്ണപ്രശ്നങ്ങളും , പ്രശ്നഹേതുക്കളായ അവളുമാരെയൊക്കെ പിടിച്ചുകിടത്തി ഒരു മനോവായന നടത്തിയാല്‍ തീരുന്നതേയുള്ളൂ എന്ന തിരിച്ചറിവായിരുന്നു എന്‍റെ അത്യാഗ്രഹത്തിന്‍റെ മൂലകാരണം . കാലം കഴിയവേ , പെണ്‍‍മനസ്സിനെ വായിച്ചെടുക്കാമെന്ന അമിതാഗ്രഹമൊക്കെയുപേക്ഷിച്ചു് ഞാനൊരു എഞ്ചിനീയറായിത്തീരുകയും അതു കാര്യമാക്കാതെ കല്യാണം കഴിക്കുകയും ചെയ്തു . താങ്കള്‍ കൈകാര്യം ചെയ്യുന്ന ' ഡോക്റ്ററോടു ചോദിക്കൂ ' എന്ന പംക്തി , ഭാര്യ കാണാതെയാണെങ്കിലും , ഇപ്പോഴും മുടങ്ങാതെ ഞാന്‍ വായിക്കാറുണ്ടു് . ( അതിനു വേണ്ടിക്കൂടിയാണു് ഞാന്‍ തന്നെ മുന്‍‍കൈയെടുത്തു് മാസിക വരുത്തിത്തുടങ്ങിയതു് എന്ന കാര്യം ഭാര്യയ്ക്കറിയില്ല . ) ഇനി കാര്യത്തിലേയ്ക്കു വരാം . കഴിഞ്ഞ ഒന്നരമാസമായി എന്നെ അലട്ടുന്ന പ്രശ്നത്തിനു് താങ്കളുടെ പംക്തിയിലൂടെ മറുപടി കിട്ടാനാണു് കത്തയയ്ക്കുന്നതു് . ദയവായി എന്‍റെ പേരും സ്ഥലവും വെളിപ്പെടുത്തരുതു് . ഇനിഷ്യലും സ്ഥലപ്പേരും പോലും വയ്ക്കരുതു് , പ്ലീസ് . താങ്കളുടെ മാസിക വായിക്കാത്തവരായോ കഥ അറിയാത്തവരായോ ഇപ്രദേശത്തു് അധികം പെണ്ണുങ്ങളില്ല . കാറ്റും മഴയും മാറാതെ നിന്ന വൈകുന്നേരങ്ങളിലൊന്നില്‍ ഓഫീസില്‍ നിന്നെത്തി വാതില്‍ തുറന്നു് അകത്തുകടന്ന എന്നെക്കണ്ടിട്ടു് മൂന്നരവയസ്സുകാരന്‍ വിളിച്ചു പറയുകയാണു് , " അമ്മാ , മറ്റേ അച്ഛയല്ല , ഓഫിസി പോണ അച്ഛ വന്നു ! " സത്യം പറഞ്ഞാല്‍ , ഇതില്‍ എന്തെങ്കിലും പ്രശ്നമുള്ളതായി എനിക്കു് ആദ്യമൊന്നും തോന്നിയതേയില്ല . " ഓഫിസി പോയ അച്ഛ വന്നു " എന്നാണു് ഞാന്‍ കേട്ടതു തന്നെ . പിന്നീടുള്ള ദിവസങ്ങളിലാണു് , " ഓഫീസി പോയ അച്ഛ " എന്നല്ല മകന്‍ പറയുന്നതെന്നും " ഓഫീസി പോണ അച്ഛ " എന്നാണെന്നും ഞാന്‍ മനസ്സിലാക്കുന്നതു് . തിരിച്ചറിവിനു ശേഷവും , ഓഫീസില്‍ നിന്നും വന്നു കയറുമ്പോള്‍ മകന്‍ പറയുന്ന അസംഖ്യം കഥകളിലൊന്നിന്‍റെ തുടക്കം എന്നു മാത്രമേ ഞാനിതിനെ കരുതിയുള്ളൂ . എന്നാല്‍ പിന്നീടു് മകനുമായുള്ള ഇടപഴകലുകളില്‍ " മറ്റേ അച്ഛന്‍റെ " സ്വാധീനം കൂടി വരുന്നതു് എന്നില്‍ ആശങ്ക ഉണര്‍ത്തി . ഡോക്റ്ററുടെ അറിവിലേയ്ക്കും പൂര്‍ണ്ണമായ രോഗനിര്‍ണ്ണയത്തിനുമായി മകനുമായി മറ്റേ അച്ഛന്‍ സംബന്ധിയായി നടന്ന സംഭാഷണങ്ങളുടെ മൂന്നു് ഉദാഹരണങ്ങള്‍ കൊടുക്കുന്നു . ഞാന്‍ : " മോനേ , നിനക്കു് അമ്മയെയാണോ ഇഷ്ടം , അച്ഛനെയാണോ ഇഷ്ടം ? " മകന്‍ : " അമ്മേ ആണിസ്ടം . " ഞാന്‍ : " ഓക്കേ , അമ്മ കഴിഞ്ഞാല്‍ പിന്നെ ആരെയാണിഷ്ടം ? " മകന്‍ : " ഓക്കേ , ബൈ ബൈ ! " ഞാന്‍ : " അതല്ല , മോനേ . . . അച്ഛനെ ഇഷ്ടമല്ലേ ? " മകന്‍ : " മറ്റേ അച്ഛനെ ഇസ്ടം . " * * * ഞാന്‍ : മോനും , അമ്മയും , അച്ഛനും കൂടി ഇന്നു് എവിടെ പോവും ? മകന്‍ : മോനും , അമ്മയും , മറ്റേ അച്ഛയും ഇന്നു് കടേ പോവും . അമ്മയ്ക്കു് മറ്റേ അച്ഛ ഡ്രസ് വാങ്ങിയ്ക്കും . * * * ഞാന്‍ : മോനേ , അച്ഛന്‍റെ കമ്പ്യൂട്ടറില്‍ തൊടല്ലേ . കമ്പ്യൂട്ടര്‍ ചീത്തയായാല്‍ ഓഫീസില്‍ പോകുമ്പോ അച്ഛനു് അടി കിട്ടും . മകന്‍ : മറ്റേ അച്ഛേടെ കമ്പ്യൂത്തലില് തൊടട്ടാ ? ഞാന്‍ : നിന്‍റെയൊരു മറ്റേ അച്ഛന്‍ . മറ്റേ അച്ഛന്‍ എങ്ങനെയിരിക്കും ? മകന്‍ : ( കസേരയില്‍ ഇരിക്കുന്നതുപോലെ കാണിച്ചിട്ടു് ) മറ്റേ അച്ഛ ഇങ്ങനെയിരിക്കും . * * * മറ്റേ അച്ഛനെപ്പറ്റി മകനില്‍ നിന്നു തന്നെ കൂടുതല്‍ അറിയാം എന്നു് എനിക്കു് പ്രതീക്ഷയില്ല ഡോക്റ്റര്‍ . ഇതൊക്കെ കേട്ടിട്ടു് അവസാനം ഒരു സമാധാനവുമില്ലാതെ ഞാന്‍ ഭാര്യയോടു് തന്നെ മറ്റേ അച്ഛനെപ്പറ്റി ചോദിച്ചു . ഈയിടെയായി മകനു് കഥയുണ്ടാക്കിപ്പറച്ചില്‍ കൂടുതലാണെന്നായിരുന്നു ഭാര്യയുടെ വളരെ സാ - മട്ടിലുള്ള മറുപടി . ബെഡ് റൂമില്‍ സിംഹവും മകനും കൂടി കളിച്ചെന്നും അടികൂടി സിംഹത്തിനെ ശരിയാക്കിയെന്നും ഇടയ്ക്കു പറയും പോലും . ഈവിധം ഇമാജിനറി സംഭവങ്ങള്‍ പറയലാണു് ഇപ്പോഴത്തെ മെയ്ന്‍ പരിപാടിയത്രേ . കഥകളൊന്നും മകന്‍ എന്നോടു പറയുന്നില്ലല്ലോ എന്നു ഞാന്‍ പറഞ്ഞു നോക്കി . ഇതൊക്കെ എന്നോടും പറയാറുണ്ടായിരുന്നെന്നും ഇതൊന്നും പറഞ്ഞാല്‍ അച്ഛന്‍ മൈന്‍ഡു ചെയ്യില്ല എന്നു മനസ്സിലാക്കിയാവണം അച്ഛന്‍ നല്ലവണ്ണം മൈന്‍ഡു ചെയ്യുന്ന ഒരു കഥ കണ്ടു പിടിച്ചതെന്നുമാണു് ഭാര്യയുടെ വിശദീകരണം . സര്‍ , ഭാര്യ പറയുന്നതില്‍ എത്രത്തോളം സത്യമുണ്ടു് ? സംശയരോഗി എന്നു മുദ്രകുത്തപ്പെടാതെ , ഭാര്യയെ തല്ലാതെ , വീട്ടില്‍ രഹസ്യമായി വീഡിയോ ക്യാമറ സ്ഥാപിക്കാതെ , കോയമ്പത്തൂര്‍ പോകുന്നെന്നും പറഞ്ഞു് ( അല്ല , കാലിഫോര്‍ണിയയില്‍ പോകുന്നെന്നും പറഞ്ഞു് ) അവിടെ പോകാതെ വീട്ടുപരിസരത്തു് ഒളിച്ചിരിക്കാതെ , പ്രശ്നത്തിന്‍റെ കുരുക്കഴിക്കുന്നതെങ്ങനെയാണു് ഡോക്റ്റര്‍ ? അങ്ങയുടെ വിലയേറിയ മറുപടി അടുത്തമാസം പ്രസിദ്ധീകരിക്കണമെന്നു് അപേക്ഷിച്ചുകൊണ്ടു് നിറുത്തുന്നു . പാപ്പാനെ , കിസരി മോഹൻ ഗാംഗുലിയുടെ മഹാഭാരത വിവർത്തനത്തിൽ , വിരാടപർവ്വം അവസാന അദ്ധ്യായത്തിലെ വരികൾ ആണിതെന്ന് കൂടി എഴുതി ചേർത്തിരുന്നുവെങ്കിൽ നന്നായേന്നെ . സൌരവ് ഗാംഗുലിക്കപ്പുറം മറ്റൊരു ഗാംഗുലിയെ അറിയാത്ത ചിലർക്കെങ്കിലും പ്രയോജനമായേക്കും . സെനു അച്ചായോ , ഇതെന്നാ കേക്കുന്നെ ? ക്രെഡിറ്റ് കാറ്ഡ് സ്വൈപ് ചെയ്യാന്‍ മാത്രം ടെക്നോളജി മേഖലയിലും വന്നെന്നോ ? അമ്പമ്പോ ! ശാസ്ത്രത്തിന്റെ ഒരു വളര്‍ച്ചയേ ! ! : ) പോസ്റ്റ് കിടിലന്‍ ! മനോരമ - അതു ബോധിച്ചു . ആര്യദ്രാവിഡമാക്സ്മുള്ളറാദി വിഷയം അന്നും ഇന്നും എന്നെ ആകര്‍ഷിച്ചിട്ടില്ല . പോസ്റ്റിലും ഉമേഷ് ജി സംവാദത്തെ സന്ദര്‍ഭവശാല്‍ പരാമര്‍ശിച്ചു എന്നല്ലാതെ അതല്ല വിഷയം എന്നു തോന്നിയിരുന്നു ( കൃത്യമായ വിഷയം എന്തെന്നു മനസ്സിലായില്ലെങ്കിലും ) . എന്റെ പൊന്നു പാവപ്പെട്ടവനേ . . ചതി വേണ്ടായിരുന്നു . " ണ്ട " വച്ചു തുടങ്ങുന്ന ഒരു പാട്ടറിയുന്ന ആരെങ്കിലുമുണ്ടാകുമോ ? ഇനി നമ്മുടെ വാഴ അങ്ങിനെയുള്ള പാട്ടെഴുതിയെങ്കിലേ ഉള്ളൂ എന്നാ അറിയാന്‍ കഴിയുന്നത് . 313 ന്റെ കതകിലൊന്നു മുട്ടി നോക്കാം . . അല്ലേ ? കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് ശരിയായ നഷ്ടപരിഹാരം , പുനരധിവാസം എന്നിവയൊക്കെ അവരുടെ അവകാശമാണ് . അത് നടപ്പിലാക്കുന്നതില്‍ വരുന്ന വീഴ്ചകള്‍ എവിടെയായാലും അപലപനീയം . പരിഹരിക്കപ്പെടണം . സി‌ല്‍‌വിയ പ്ലാത്തിന്റെ മരണ വാസനയുള്ള കവിതകളേയും , ആത്മഹത്യാരീതിയേയും ആരാധിച്ചിരുന്ന നന്ദിത , അവരുടെ കവിതകള്‍ക്കായി തന്റെ സ്വകാര്യ ഗ്രന്ഥശാലയില്‍ പ്രത്യേക ഇടം കണ്ടത്തിയിരുന്നു . മരിക്കുന്ന ദിവസം രാത്രിയില്‍ അത്താഴം കഴിഞ്ഞ് " എനിക്ക് ഒരു എസ് . റ്റി . ഡി കോള്‍ വരാനുണ്ട് , ഞാന്‍ തന്നെ അറ്റന്‍ഡ് ചെയ്തോളാം " എന്ന് അമ്മയോട് പറഞ്ഞ് ഫോണ്‍കോളിനായ് കാത്തിരുന്നു . രാത്രി ക്യത്യം പത്തരക്ക് വന്ന ഫോണ്‍കോള്‍ നന്ദിതതന്നെ അറ്റന്‍ഡ് ചെയ്തു . വളരെ സന്തോഷവതിയായ് സംസാരിച്ചു തുടങ്ങിയ നന്ദിത ഫോണ്‍ കട്ട് ചെയ്യുമ്പോഴേക്കും വല്ലാതെ അസ്വസ്ഥയായിരുന്നു . മുകളിലത്തെ മുറിയില്‍ കൂട്ടിലിട്ട വെരുകിനെപോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന നന്ദിതയെ കണ്ടുകൊണ്ടാണ് അമ്മ പ്രഭാവതി ഉറങ്ങാന്‍ കിടന്നത് . കുറെ കഴിയുമ്പോള്‍ അവള്‍ കയറികിടന്ന് ഉറങ്ങിക്കൊള്ളും എന്നു കരുതിയ അവര്‍ ഉറങ്ങിപോയി . എന്തോ ഒരു ശബ്ദം കേട്ടു ഞെട്ടിയുണര്‍ന്ന് ഓടിചെന്ന് നോക്കുമ്പോള്‍ ചുവരില്‍ ഒരു മുഴുനീളന്‍ നിഴല്‍ ആടുന്നതാണ് കണ്ടത് . അറുത്ത് താഴയിടുമ്പോള്‍ നല്ല ചൂടുണ്ടായിരുന്ന അവളുടെ ശരീരത്തില്‍ ജീവന്‍ നിലച്ചിരുന്നോ എന്നു സംശയം . സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സ്ത്രീകളുടെ കുറവ് നികത്തുവാൻ ഭരതൻ ബ്രഹ്മാവിനോട് അപേക്ഷിച്ച പ്രകാരം ഇരുപത്തിനാലു അപ്സരസ്സുകളെ സൃഷ്ടിച്ച് ഭരതനെ ഏൽപ്പിച്ചു . ഭരതപുത്രന്മാരും അപ്സരസ്സുകളും ചേർന്ന് ശിവസന്നിധിയിൽ നാട്യം അവതരിപ്പിച്ചു . സന്തുഷ്ടനായ ശിവൻ താൻ സൃഷ്ടിച്ച ചടുലമായ നൃത്തം നാട്യത്തിൽ ചേർക്കാൻ ഉപദേശിക്കുകയും ശിവന്റെ നൃത്തത്തിലെ പാദക്രിയകൾ , കരണങ്ങൾ , രേചകങ്ങൾ , അംഗഹാരങ്ങൾ മുതലായവ മനസ്സിലാക്കിവച്ചിരിക്കുന്ന തണ്ഡുമുനിയോട് കല ഭരതനെ പഠിപ്പിക്കാൻ ആവശ്യപ്പെട്ടു . തണ്ഡു പഠിപ്പിച്ചതിനാലാണ് നൃത്തത്തിന് ' താണ്ഡവം ' എന്ന പേർ കിട്ടിയത് . പാർവ്വതി താൻ രൂപം കൊടുത്ത ലാസ്യനൃത്തം അപ്സരസ്സുകളേയും പഠിപ്പിച്ചു . താണ്ഡവും ലാസ്യവും അടങ്ങുന്ന നൃത്തം അങ്ങനെ നാട്യത്തിൽ ചേർത്ത് വിപുലീകരിക്കുകയും കൂടുതൽ ആസ്വാദ്യമാക്കുകയും ചെയ്തു . 251 . അമ്രുബ്നു ആസ്വില്നിന്ന് : റസൂല്‍ ( ) ജനങ്ങളില്‍ ഏറ്റവും ദുഷ്ടരായ ആളുകളോട് പോലും സംസാരിക്കുമ്പോള്‍ അവരെ ഇണക്കിയെടുക്കുവാന്‍ വേണ്ടി അവര്ക്ക്ഭിമുഖമായി ഇരിക്കുമായിരുന്നു . അവിടുന്നു സംസാരത്തില്‍ എന്റെ നേരെയും തിരിഞ്ഞിരിക്കും . ജനങ്ങളില്‍ ഏറ്റവും നല്ലവന്‍ ഞാനാണെന്ന് തോന്നുമാറ് . ഒരിക്കല്‍ ഞാന്‍ ചോദിച്ചു : റസൂല് ല്ലാഹ് ! ഞാനാണോ അബൂബക്കരാണോ നല്ലവന്‍ ? അവിടുന്നു പറഞ്ഞു : അബൂബക്കര്‍ . അപ്പോള്‍ ഞാന്‍ ചോദിച്ചു : റസൂല് ല്ലഹ് ഞാനാണോ ഉമറാണോ നല്ലവന്‍ ? അവിടുന്നു പറഞ്ഞു : ഉമര്‍ . അപ്പോള്‍ ഞാന്‍ ചോദിച്ചു : ഞാനാണോ ഉസ്മാനാണോ നല്ലവന്‍ ? അവിടുന്നു പറഞ്ഞു : ഉസ്മാന്‍ . അങ്ങനെ ഞാന്‍ വീണ്ടും രസൂലുല്ലയോട് ചോദിച്ചപ്പോള്‍ അവിടുന്നു എന്നെയും അംഗീകരിച്ചു . അവസാനം എനിക്ക് തോന്നി അവിടുത്തോട്‌ ചോദിക്കേണ്ടതില്ലയിരുന്നുവെന്നു . രണ്ട് വര്‍ഷത്തിലേറെയായി ഞങ്ങളോടൊപ്പം താമസിച്ച് കുട്ടികളെ നോക്കിയിരുന്ന , ഹൌസ് മെയിഡ് പോയതിനുശേഷമാണ് ജീവിതത്തില്‍ ഇതുവരെ നേരിടാത്ത ചില പ്രതിസന്ധികള്‍ ഞങ്ങള്‍ നേരിടാന്‍ തുടങ്ങിയത് . പ്രതിസന്ധിയെന്ന് വച്ചാല്‍ സന്ധിയില്ലാത്ത സന്ധിയൊന്നുമല്ല , ലൈറ്റായിട്ടുള്ള ചില പ്രതിസന്ധികള്‍ മാത്രം . ഉദാഹരണത്തിന് രാവിലെ ആറു മണിക്കെഴുന്നേല്‍ക്കുക എന്നത് ! പണ്ട് ശബരിമലക്ക് മാലയിട്ട് വ്രതം നോല്‍ക്കാറുള്ള സമയത്ത് അഞ്ചര , ആറുമണിക്കെഴുന്നേറ്റിട്ടുണ്ട് എന്നല്ലാതെ , കുറച്ചധികം വര്‍ഷങ്ങാളായി അഞ്ചിനും ആറിനും നിവൃത്തിയില്ലാതെ എഴുന്നേല്‍ക്കുന്നത് തന്നെ , " ഡിസ്ക് ഈസ് ഫുള്‍ " എന്നെന്റെ ബ്ലാഡറില്‍ നിന്നുള്ള മെസ്സേജ് വരുമ്പോള്‍ , ആവശ്യമില്ലാത്ത ഡാറ്റ ഡിലീറ്റാക്കി , ശേഷമുള്ളതിനെ കമ്പ്രസ്സ് ചെയ്ത് , ഡിസ്ക് സ്പേസ് കൂട്ടാന്‍ മാത്രമാണ് . മറ്റൊന്ന് , ആഴ്ച തോറും വാങ്ങുന്ന മല്ലികസാമാനങ്ങള്‍ ( തെറ്റിദ്ധരിക്കരുതേ ! പലവ്യഞ്ജന , പലചരക്ക് സാധനങ്ങള്‍ക്ക് തമിളില്‍ പേശുന്ന വാക്കുപയോഗിച്ചു എന്ന് മാത്രം ) ഫ്രിഡ്ജിലും , അലമാരയിലും കുത്തിനിറക്കാതെ , അതാതിന്റെ സ്ഥലങ്ങളില്‍ അടുക്കി പെറുക്കി വക്കുക എന്നതുമാണ് ( കോഴിമുട്ടക്ക് മുകളില്‍ കുമ്പളങ്ങ വക്കാതേയും , ഐസ്ക്രീം ബോക്സ് വെജിറ്റബിള്‍ ട്രേയില്‍ വക്കാതേയും മറ്റും ഒരു ഗ്രോസറി ഷോപ്പില്‍ പത്തമ്പത് അലമാരകളിലും , ഫ്രീസറുകളിലുമായി ഞെളിഞ്ഞിരുന്നിരുന്ന സാധനങ്ങള്‍ മൊത്തം ഒരേ ഒരു ഫ്രിഡ്ജിലും , ഒരേ ഒരു അലമാരയിലുമായി കയറ്റിവക്കാന്‍ ഇത്തിരിയൊന്നുമല്ല പാട് ) . രാവിലെ ആറുമണിക്ക് എഴുന്നേറ്റ് മോളെ എഴുന്നേല്‍പ്പിച്ച് തയ്യാറാക്കി ഫ്ലാറ്റിന്റെ താഴെയുള്ള സ്കൂള്‍ ബസ്സ് സ്റ്റോപ്പില്‍ കൊണ്ടു പോയിവിട്ടാല്‍ രാവിലത്തെ ഉത്തരവാദിത്വം തീര്‍ന്നു . മെയിഡ് പോയിട്ട് ആദ്യ ദിവസം സ്കൂള്‍ ബസ്സില്‍ മകളെ കയറ്റിവിടാന്‍ കൊണ്ട് പോകാന്‍ നേരമാണ് ആദ്യമായി മകളുടെ ബാഗ് ഞാന്‍ കയ്യിലെടുത്തത് . അഞ്ചാറ് കിലോവിലും ഒട്ടും കുറവില്ല . പാവം കുഞ്ഞുങ്ങള്‍ , മുന്നോട്ടുള്ള ജീവിതത്തില്‍ ചുമക്കാനുള്ള ചുമടുകള്‍ ചുമക്കുവാന്‍ ഇപ്പോഴേ ശീലിച്ച് കഴിഞ്ഞു . ഉച്ച മയങ്ങാന്‍ തുടങ്ങുന്നതിനു മുന്‍പ് , ഏതാണ്ടൊരു പതിനൊന്നരക്ക് സ്കൂള്‍ ബസ്സ് തിരിച്ചു വരുമ്പോള്‍ തൊട്ട മുറിയില്‍ താമസിക്കുന്ന എന്റെ സഹപ്രവര്‍ത്തകനും നാട്ടുകാരനുമായ നവീനിന്റെ അമ്മ , നന്ദന വല്യാന്റി , മോളെ പിക്ക് ചെയ്യും . അങ്ങനെ രാവിലെ മുതല്‍ ഇളയവളേയും , പതിനൊന്നര മുതല്‍ മൂത്തവളേയും ഞങ്ങള്‍ വൈകീട്ട് തിരിച്ചെത്തുന്നത് വരെ കരുണയുള്ള ആന്റി നോക്കുന്നത് കാരണം ദിവസം മൂന്നാലെണ്ണം അല്ലലില്ലാതെയും , അലമ്പില്ലാതേയും പോയി കിട്ടി . ദിവസങ്ങള്‍ ഇങ്ങനെ പോകുന്നതിന്റെ ഇടയില്‍ മകളുടെ ഹോം വര്‍ക്ക് ചെയ്യിക്കുന്ന പണി എന്റെ തലയില്‍ വന്നു ചേര്‍ന്നു . സംഭവം കെ ജി 2 വിലാണ് പഠിക്കുന്നതെങ്കിലും , ഹോം വര്‍ക്കിനൊരു കുറവുമില്ല . ദിവസവും അഞ്ചാറ് പേജുണ്ടാകും . പണ്ടേ പാഠ പുസ്തകം കണ്ടാല്‍ ഉറക്കം വരുന്ന ശീലമുണ്ടായിരുന്ന എനിക്ക് ശീലം തിരിച്ചു ലഭിച്ചു . മോളുടെ ഹോം വര്‍ക്ക് ചെയ്യിക്കുന്നതിനിടയില്‍ ഞാന്‍ ഉറക്കത്തിലേക്ക് വഴുതിവീഴാന്‍ തുടങ്ങി . വീട്ട് പണികളെല്ലാം തീര്‍ത്ത് വാമഭാഗം വരുമ്പോള്‍ കാണുന്നത് കസേരയില്‍ ഇരുന്നുറങ്ങുന്ന എന്നെയും പാതിവഴിയില്‍ ഹോം വര്‍ക്കുപേക്ഷിച്ച് ടി വി യിലേക്ക് കണ്ണും നട്ടിരിക്കുന്ന മക്കളേയും . അങ്ങനെ ജീവിതം ഇഴഞ്ഞ് നീങ്ങുന്നതിനിടയിലൊരു ദിവസം സുബോധത്തിലിരിക്കുന്ന സമയത്ത് എനിക്കും കിട്ടി ബോധോധയം . ജീവിതത്തിന് പഴയ ഒരു സ്മൂത്ത്നെസ്സ് ലഭിക്കാന്‍ ഒരു ഹൌസ് മെയിഡ് കൂടിയേ തീരൂ . നന്ദന വല്യാന്റിയേയും അധികം ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലല്ലോ ? അത്താഴം കഴിഞ്ഞ് പാത്രങ്ങള്‍ കഴുകി അടുക്കി വച്ച് വന്ന വാമഭാഗത്തോട് ബോധോധയത്തെകുറിച്ച് ബോധിപ്പിച്ചപ്പോള്‍ , സംഭവത്തിന്റെ ആവശ്യകത വ്യക്തമായി ബോധ്യപെട്ടു . എങ്ങനെയുള്ള മെയിഡായിരിക്കണം ? ഞാന്‍ ചോദിച്ചു . മലയാളിയായിരിക്കണം , പാചകം അറിഞ്ഞില്ലേലും പച്ചക്കറി കട്ട് ചെയ്യാനറിയണം . സ്വയം ഭക്ഷണം കഴിച്ചില്ലെങ്കിലും പിള്ളാരെ കഴിപ്പിക്കണം , പിള്ളാരെ കുളിപ്പിക്കണം . വീട് വൃത്തിയായി സൂക്ഷിക്കണം . പിന്നെ ? പിന്നെയൊന്നുമില്ല . എങ്കില്‍ എനിക്കുണ്ട് . അതെന്താ ? പ്രായം നാല്പത്തഞ്ചില്‍ കൂടുതലായിരിക്കണം . വാലിഡിറ്റിയുള്ള വിസയും വേണം . അതെന്തിനാ ? അല്ലെങ്കിലേ കഷ്ടകാലമാ , വേലീലിരിക്കുന്ന പാമ്പിനെ എടുത്ത് തോളത്ത് വക്കാന്‍ വയ്യഡോ . അങ്ങിനെ . വൈഫൊന്ന് ആക്കിയതുപോലെ ചിരിച്ചു . അതെ അങ്ങിനെ തന്നെ . പിറ്റേന്ന് ഗള്‍ഫ് ന്യൂസില്‍ വിളിച്ച് പരസ്യം നല്‍കി കഴിഞ്ഞപ്പോള്‍ തന്നെ ആശ്വാസമായി . പരസ്യം വന്നാല്‍ ഫോണ്‍ വിളികളുടെ അയ്യര് കളിയായിരിക്കും , അതാണ് മുന്‍പുള്ള അനുഭവം . പരസ്യം വന്ന ദിവസം അതിരാവിലെ തന്നെ ഒരു മിസ്സ് കാള്‍ വന്നതും , മെയിഡ് കിട്ടിപ്പോയെന്ന സന്തോഷത്തോടെ ഞാന്‍ വന്ന നമ്പറിലേക്ക് തിരിച്ച് വിളിച്ചു . ഹലോ , ജീ മേം നബീസ ബോല്‍ രഹാ ഹൂം , ആപ്നേ മെയ്ഡ് കേലിയേ പേപ്പര്‍ മേം ദിയാധാനാ ? ജീ നബീസ ദിയാധാ . ആപ് മലയാളീ ഹോ ? ജീ നഹി . മേം ബംഗ്ലാദേശീ ഹൂം . മലയാളം സ്പീക്കിങ്ങ് ഹൌസ് മെയിഡ് റിക്ക്വയേര്‍ഡ് എന്ന് അതില്‍ വ്യക്തമായി എഴുതിയിട്ടുണ്ടായിരുന്നല്ലോ നബീസാ എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു . കുളികഴിഞ്ഞ് വന്ന് തിടുക്കത്തില്‍ വസ്ത്രം മാറുന്നതിനിടയില്‍ വീണ്ടും വന്നു ഒരു മിസ്സ് കാള്‍ . തിരിച്ചു വിളിച്ചു . ബെല്ലടിച്ചതിനു പുറകെ അവിടുന്നു കേട്ടു ഹലോ . ഹലോ . അതെ സാറേ , പേപ്പറില് പരസ്യം കൊടുത്താരുന്നാ ? ഉവ്വല്ല ഞാന്‍ അതിനായിട്ട് വിളിക്കണതാണ് . ആര്‍ക്ക് വേണ്ടിയാ ? ഭാര്യയോ , അതോ പരിചയക്കാര്‍ക്കാരെങ്കിലുമോ ? അല്ല സാറെ , എനിക്ക് വേണ്ടി തന്നേയാണ് . ഹൌസ് മെയിഡ് റിക്വയേര്‍ഡ് എന്ന് പറഞ്ഞ് പരസ്യം കൊടുത്തിട്ട് വിളിക്കുന്നത് പുരുഷന്‍‍ . കലികാലം . ഓഫീസിലേക്കുള്ള ഡ്രൈവിനിടയില്‍ മൂന്നാമതും വന്നു ഒരു മിസ്സ് കാള്‍ . സ്വന്തമായി മുപ്പത്തിയൊന്ന് പുകയിലക്കറ പിടിച്ച മഞ്ഞച്ച പല്ലുകളല്ലാതെ ( ഒരെണ്ണം പറിച്ച് കളഞ്ഞു രണ്ട് വര്‍ഷ മുന്‍പ് ) എനിക്ക് ബ്ലൂ ടൂത്തില്ലാത്തതിനാല്‍ , തിരക്കേറിയ റോഡ് കഴിയുന്നത് വരെ തിരികെ ഫോണ്‍ ചെയ്തില്ല . ആയതിനാല്‍ തന്നെ തുടര്‍ച്ചയായി അതേ നമ്പറില്‍ നിന്ന് പിന്നേയും രണ്ട് മിസ്സ് കാള്‍ കൂടി വന്നപ്പോള്‍ , ഇതെന്തായാലും ജോലി ആവശ്യമുള്ള ഒരാള്‍ തന്നെ , ഇതാവും നമുക്ക് വിധിച്ച മെയിഡ് എന്ന ഒരു തോന്നലോടുകൂടി വണ്ടി ഫാസ്റ്റ് ട്രാക്കില്‍ നിന്നും സ്ലോ ട്രാക്കിലേക്കെടുത്തതിനു ശേഷം ഫോണ്‍ ചെയ്തു . ഹലോ , ഹലോ , സാര്‍ പേപ്പറിലെ പരസ്യം കണ്ട് വിളിക്കുന്നതാണ് . കുയില്‍ നാദം മൊഴിഞ്ഞു . ആവൂ , പെണ്ണ് , അതും മലയാളി . തേടിയ മെയിഡിനെ ഫോണില്‍ കിട്ടി ! നാടെവിടെ ? നാട് കണ്ണൂരാ സാറെ . ആട്ടെ , കുട്ടികളെ നോക്കി പരിചയമുണ്ടോ ? ഉവ്വ് സാറെ . ഭക്ഷണം പാചകം ചെയ്യാന്‍ . ഉവ്വ് സാറെ . വയസ്സെത്രയായി ? ഇരുപത്തിമൂന്ന് മിനിഞ്ഞാന്ന് കഴിഞ്ഞതേയുള്ളൂ . അയ്യോ പെങ്ങളെ , ബുദ്ധിമുട്ടായല്ലോ ? ഒരു ബുദ്ധിമുട്ടുമില്ല സാറെ . ഞാന്‍ എല്ലാ പണിയും ചെയ്യാം . അതാ പറഞ്ഞത് ബുദ്ധിമുട്ടായി ഇത് ശരിയാവില്ല എന്ന് ! പെങ്ങള് വേറെ ജോലി നോക്കിക്കോ . അതിപ്പം താന്‍ പറയണോന്ന് ചോദിച്ച് പുള്ളിക്കാരി ഫോണ്‍ കട്ട് ചെയ്തപ്പോ , വണ്ടി ഞാന്‍ വീണ്ടും സ്പീഡ് ട്രാക്കിലെക്കെടുത്തു . അന്നത്തെ ദിവസം പിന്നെ ഫോണൊന്നും വന്നില്ല . ചത്തതിനൊക്കുമേ ജീവിച്ചിരിക്കുന്നതിലും എന്ന അവസ്ഥയില്‍ ഫോണ്‍ മിണ്ടാതെ മേശപുറത്ത് കിടന്നു . പിന്നെ രണ്ട് ദിവസത്തേക്ക് ഫോണൊന്നും വന്നില്ല പേപ്പറില്‍ ആഡ് വരുന്നതും നിന്നു . ഇനിയെന്ത് ? അറിയാവുന്നവരോടൊക്കെ നേരില്‍ കണ്ടും , നേരില്‍ കാണാന്‍ പറ്റാത്തവരെ ഫോണില്‍ വിളിച്ചും പറഞ്ഞു , പരിചയത്തിലെങ്ങാനും വല്ല മെയിഡുമാരും ഉണ്ടെങ്കില്‍ പറയണമെന്ന് . മെയിഡാ ? പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സമയത്താ ? ഷെയ്ഖ് ആയി ജോലി ചെയ്യാന്‍ വരെ ആളെ കിട്ടും , പക്ഷെ ഹൌസ് മെയിഡിനെ കിട്ടാന്‍ യാതൊരു വിധ സാധ്യതയുമില്ല എന്ന തരത്തിലായിരുന്നു എല്ലാവരുടേയും മറുപടി . മലയാളി പോയിട്ട് , രാജസ്ഥാനിയോ , ഹൈദരാബാദിയോ , ബംഗാളിയോ തന്നെ ആയാലും , മെയിഡിനെ കിട്ടിയാല്‍ മതി എന്ന തീരുമാനത്തിലേക്ക് എത്തിച്ചേരാന്‍ ഞങ്ങള്‍ക്ക് വെറും മൂന്നേ മൂന്ന് ദിവസമേ എടുത്തുള്ളൂ . തീരുമാനപുറത്ത് ഗള്‍ഫ് ന്യൂസില്‍ വിളിച്ച് പഴയ പരസ്യം റിപ്പീറ്റ് ചെയ്യാന്‍ റിക്വസ്റ്റ് കൊടുത്തതിന്‍ പ്രകാരം പിറ്റേന്ന് അവധി ദിവസമായ വെള്ളിയാഴ്ച പത്രത്തില്‍ വീണ്ടും പരസ്യം വന്നു . അന്ന് ഉച്ചക്ക് എന്റെ ഫോണില്‍ വീണ്ടും ഒരു മിസ്സ് കാള്‍ ! പണ്ടൊക്കെ ആരെങ്കിലും മിസ്സ് കാള്‍ ചെയ്താല്‍ എനിക്ക് ദ്വേഷ്യമായിരുന്നു . ഈയിടേയായി ( മെയിഡിനു വേണ്ടി പരസ്യം നല്‍കിയതു മുതല്‍ ) എന്താണെന്നറിയില്ല മിസ്സ് കാള്‍ കണ്ടാല്‍ ഭയങ്കര സന്തോഷം തോന്നുന്നെന്ന് മാത്രമല്ല , രാവിലെ എഴുന്നേല്‍ക്കുന്നത് തന്നെ ഒരു നാലഞ്ച് മിസ്സ് കാള്‍ കിട്ടണേ എന്ന് പ്രാര്‍ത്ഥിച്ചിട്ടായിരുന്നു . മിസ്സ് കാള്‍ ചെയ്ത നമ്പറിലേക്ക് തിരിച്ച് വിളിച്ചു . ഹലോ , എന്റെ ഫോണില്‍ മിസ്സ് കാള്‍ കണ്ടിട്ട് വിളിക്കുന്നതാ ചേച്ചി . , ഞാന്‍ വിളിച്ചിരുന്നു . ഊര് , പേര് , നാള് , വയസ്സ് എന്തിന് ജാതകം വരെ ചേര്‍ന്നു , അങ്ങനെ ഒരു മെയിഡുറപ്പായി എന്ന് ആശിച്ചിരിക്കുമ്പോഴാണ് അശനിപാതം പോലെ അവരുടെ അവസാന വാക്കുകള്‍ ചെവിയിലേക്ക് വന്നത് . സാറെ , പിന്നെ ഒരു കാര്യം നൂറോ , ഇരുന്നൂറോ ദിര്‍ഹംസ് കുറച്ച് തന്നാലും വേണ്ടില്ല , എന്റെ ഭര്‍ത്താവിനും താമസിക്കാന്‍ സ്ഥലം തരണം . ആള് ട്രക്ക് ഡ്രൈവറാ , അബുദാബിയിലേക്ക് ഡെയിലി ട്രിപ്പുണ്ടാവും . പകല് ഒരു മൂന്നാല് മണിക്കൂര്‍ മാത്രമേ വീട്ടില്‍ ഉണ്ടാവൂ . അയ്യോ ചേച്ചി , ഞങ്ങള്‍ ഒരു വിധം ഒരു മുറിയില്‍ അഡ്ജസ്റ്റ് ചെയ്തിട്ടാ ചേച്ചിക്ക് ഹാളില്‍ കിടക്കാന്‍ സ്ഥലമൊരുക്കുന്നത് . അതിന്റെ കൂടെ ചേച്ചിയുടെ ഭര്‍ത്താവിനും കൂടി സ്ഥലം വേണമെന്ന് വെച്ചാല്‍ എങ്ങിനേയാ ? സാറെ , അല്ലെങ്കില്‍ സാറ് പുറത്ത് എവിടേയെങ്കിലും കുറഞ്ഞ കാശിന് ഒരു ബെഡ് സ്പേസ്സ് പുള്ളിക്കാരന് ശരിയാക്കി കൊടുത്താലും മതി . അത് നോക്കാം ചേച്ചി . ഞാന്‍ വൈഫിനോടൊന്ന് സംസാരിച്ചിട്ട് ചേച്ചിയെ തിരിച്ച് വിളിക്കാം . വൈഫിനോട് കാര്യങ്ങളുടെ കിടപ്പ് വശമെല്ലാം പറഞ്ഞ് കൊടുത്ത് , ഞങ്ങള്‍ രണ്ട് പേരും കൂടി ക്ലാസിഫൈഡ് അരിച്ച് പെറുക്കി ബെഡ് സ്പേസിനായി ഫോണ്‍ വിളി തുടങ്ങി . മിക്കവാറും വിളിച്ച നമ്പറുകളില്‍ നിന്നൊക്കെ അത് കൊടുത്തു എന്നുള്ള ഉത്തരമായിരുന്നു . കൊടുക്കാത്തവക്ക് എടുത്താല്‍ പൊന്താത്ത റെന്റും . ഫോണ്‍ വിളിച്ച് വിളിച്ച് ഞങ്ങള്‍ തളര്‍ന്നിട്ടും , ബെഡ് സ്പേസ് പോയിട്ട് ഒരു കാലു വക്കാനുള്ള സ്പേസ് പോലും കിട്ടിയില്ല . പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റായ ഒരു സുഹൃത്തിനെ വിളിച്ച് കാര്യം പറഞ്ഞു . അവന്‍ ആരോടൊക്കേയോ വിളിച്ച് സംസാരിച്ച് അവസാനം ഒരു ബെഡ് സ്പേസുണ്ടെന്ന് അറിയിച്ചതിന്‍ പ്രകാരം മെയിഡിനെ വിളിച്ചു . ചേച്ചീ , ഞാനാ , രാവിലെ കരാമയില്‍ നിന്നും വിളിച്ചില്ലെ ? അതെ , ചേച്ചിയുടെ ഭര്‍ത്താവിന് ഞങ്ങള്‍ ഒരു ബെഡ് സ്പേസ് ശരിയാക്കിയിട്ടുണ്ട് . അപ്പോ എന്ന് മുതലാ ചേച്ചി വരുന്നത് ? അയ്യോ സാറെ , എനിക്ക് വേറെ ജോലി കിട്ടി . ഷാര്‍ജയില് . എനിക്കും ഭര്‍ത്താവിനും താമസിക്കാന്‍ അവര്‍ മുറിയും തരാം എന്ന് പറഞ്ഞു . സോറി . മിസ്സ് കാളുകള്‍ പിന്നേയും പലതും വന്നു . ഒന്നും ചേരുന്നില്ല . അവസാനം ദൈവ നിയോഗത്താല്‍ ഒരെണ്ണം ഒത്തു . കണ്ണൂര്‍ക്കാരി ഒരു സുധ ചേച്ചി . അലൈനിലായിരുന്ന അവരെ അവരുടെ ഒരു ബന്ധു ഞങ്ങളുടെ ഫ്ലാറ്റില്‍ കൊണ്ട് വന്നാക്കി . മീനും , ഇറച്ചിയും ഒന്നും കഴിക്കുന്ന കൂട്ടത്തിലല്ല എന്നവര്‍ പറഞ്ഞപ്പോള്‍ ഭക്ഷണം പോലും കഴിക്കില്ല എന്ന് ഞങ്ങള്‍ കരുതിയില്ലായിരുന്നു . രാവിലെയും , ഉച്ചക്കും , വൈകീട്ടും രണ്ട് സ്പൂണ്‍ കഞ്ഞി മാത്രം കഴിച്ചുകൊണ്ട് ജീവന്‍ വെടിയാതെ അവരുടെ ആത്മാവ് , ശരീരത്തില്‍ എങ്ങിനെ നിലനില്‍ക്കുന്നു എന്നാലോചിച്ചിട്ട് ഞങ്ങള്‍ക്ക് ഒരെത്തും പിടിയും കിട്ടിയില്ല . സി യുടെ തണുപ്പ് അവര്‍ക്ക് സഹിക്കാന്‍ പറ്റുന്നില്ല എന്നു പറഞ്ഞതിനാല്‍ മൂന്ന് ദിവസം ഞങ്ങള്‍ സി ഓണ്‍ ചെയ്യാതെ ചൂട് സഹിച്ച് ഫാനിന്റെ കാറ്റ് വച്ച് അഡ്ജസ്റ്റ് ചെയ്തു . നാലാം ദിവസം വ്യാഴാഴ്ച വൈകീട്ട് അവരുടെ ബന്ധു വന്ന് അലൈനിലേക്ക് കൊണ്ട് പോയി . ശനിയാഴ്ച രാവിലെ വരാം എന്നു പറഞ്ഞ് പോയ അവരുടെ ഫോണ്‍ വന്നു ശനിയാഴ്ച . കൈക്ക് ഭയങ്കര നീരും വേദനയും , ഞായറാഴ്ച രാവിലെ വരാം എന്ന് പറഞ്ഞു . ചേച്ചി നാളെ എന്തായാലും വരണേ . മോള്‍ക്ക് സ്കൂളുള്ളതാ . ഞായറാഴ്ച രാവിലെ ചേച്ചി വന്നപ്പോള്‍ ഞങ്ങള്‍ക്കാശ്വാസമായി . ആശ്വാസം അല്പം നേരത്തേക്കേ ഉണ്ടായിരുന്നുള്ളൂ . കുഴമ്പും , മരുന്നുമൊക്കെയായിട്ടാ ചേച്ചിയുടെ വരവ് . യതാര്‍ത്ഥത്തില്‍ ചേച്ചിയുടെ കയ്യില്‍ നീരും വേദനയും ഉണ്ട് . പ്രയാസപെട്ട് അവര്‍ പണികള്‍ ചെയ്യുന്നത് കണ്ടപ്പോള്‍ വാമഭാഗത്തിന് സഹിച്ചില്ല . ചേച്ചി റെസ്റ്റ് എടുത്തോളൂ , ഞാന്‍ മോളെ തയ്യാറാക്കാം . അന്ന് മോളെ സ്കൂള്‍ ബസ്സില്‍ ഞാന്‍ കൊണ്ട് പോയി വിട്ടു . ഇളയ കുട്ടിയെ സുധേച്ചിയെ ഏല്‍പ്പിച്ച് ഞങ്ങള്‍ ജോലിക്ക് പോയി . വൈകുന്നേരം വന്നപ്പോള്‍ അവരുടെ കയ്യിലെ നീര് കൂടിയിരിക്കുന്നു . വാമഭാഗം അവരുടെ കയ്യില്‍ കുഴമ്പിട്ട് തിരുമ്മി , ചൂടുവെള്ളം വച്ച് ആവിപിടിച്ചു കൊടുത്തു . കയ്യനക്കാന്‍ കഴിയാത്ത അവര്‍ക്ക് കിടക്കാന്‍ രാത്രിയില്‍ ഞാന്‍ കിടക്ക വിരിച്ചു . പാവം സ്ത്രീ . അന്ന് രാത്രി ഒരുപാട് കരഞ്ഞു . നാട്ടില്‍ വയ്യാതെ കിടക്കുന്ന ഭര്‍ത്താവിനെകുറിച്ചും , പതിന്നാലും , പതിനഞ്ചും വയസ്സുള്ള സ്കൂളില്‍ പഠിക്കുന്ന അവരുടെ രണ്ട് കുട്ടികളെകുറിച്ചും മറ്റും പറഞ്ഞ് . ആശ്വസിപ്പിക്കാനല്ലാതെ അതിലപ്പുറം ഞങ്ങള്‍ എന്ത് ചെയ്യാന്‍ ? രണ്ട് ദിവസം വിശ്രമിക്കാന്‍ ഡോക്ടര്‍ പറഞ്ഞിട്ടുണ്ട് എന്ന് അവര്‍ പറഞ്ഞപ്പോള്‍ , റെസ്റ്റെടുത്തോളൂ എന്നു പറയുമ്പോഴും , മെയിഡിനെ നോക്കാന്‍ മറ്റൊരു മെയിഡിനെ വക്കേണ്ടി വരുമോ എന്നായിരുന്നു ഞങ്ങളുടെ ചിന്ത മുഴുവന്‍ . രണ്ട് ദിവസത്തെ വിശ്രമം കഴിഞ്ഞിട്ടും കൈവേദന അസഹ്യമായി തുടരുന്നതിനാല്‍ നാട്ടിലേക്ക് തിരിച്ചു പോകാന്‍ പോകുന്നു എന്നവര്‍ പറഞ്ഞപ്പോള്‍ മറുത്തൊന്നും പറയാനില്ലാതിരുന്നതിനാല്‍ ഞങ്ങള്‍ മൌനം പാലിച്ചു . അവരെ കൊണ്ടു പോകാന്‍ ബന്ധു വന്നപ്പോള്‍ അത്രയും ദിവസം വീട്ടില്‍ നിന്നതിനുള്ള വേതനം നല്‍കി അവരെ ഞങ്ങള്‍ യാത്രയാക്കി . പിന്നേയും മെയിഡിനായുള്ള തിരച്ചിലുകള്‍ , പ്രാര്‍ത്ഥനകള്‍ , വഴിപാടുകള്‍ . പരിചയത്തിലുള്ള ഒരാളുടെ പരിചയക്കാരന്റെ പരിചയത്തിലുള്ള ഒരു സ്ത്രീയുടെ നമ്പര്‍ കിട്ടിയതിന്‍ പ്രകാരം അവരെ ഫോണില്‍ വിളിച്ചു . ഹലോ ? ആമിനതാത്തയല്ലെ ? അതേലോ , ഇങ്ങളാരാ ? ചേച്ചി , ഷഹനാസ് താത്ത തന്നതാ താത്തയുടെ നമ്പര്‍ . ആഹ് . ഇത്ത പറഞ്ഞിരുന്നു . താത്തയുടെ നാട് എവിടെ ? കോഴിക്കോട് . പ്രായം ? വയസ്സ് പത്ത് നാല്പത്തിയാഞ്ചായി . വിസയുണ്ടോ ? പിന്നില്ലെ ? എന്റെ മോളുടെ കല്യാണത്തിന് പോയിട്ട് തിരികെ വന്നിട്ട് രണ്ട് മാസമേ ആയുള്ളൂ . പാചകമൊക്കെ അറിയുമോ ? അതെന്ത് ചോദ്യം ചേട്ടാ , പാചകമേ അറിയൂ . ഞങ്ങള്‍ കോഴിക്കോട്കാര്‍ക്ക് പാചകമെന്ന് വെച്ചാല്‍ പിരാന്തല്ലെ ? നെയ്ച്ചോറ് , ബിരിയാണി , പത്തിരി , കോയിക്കറി തുടങ്ങി എല്ലാം അറിയാം . എങ്കില്‍ ചേച്ചി അപ്പോയ്ന്റഡ് . എപ്പോഴാ വരുന്നത് ? നാളെ വരാലോ ? പിറ്റേന്ന് രാത്രി ആമിനതാത്ത പെട്ടിയും തൂക്കി വന്ന് ഡ്യൂട്ടിക്ക് ജോയിന്‍ ചെയ്തു . അടുക്കളയും സാധങ്ങളും എല്ലാം വൈഫ് പരിചയപെടുത്തി . പിറ്റേന്ന് രാവിലെ മോള്‍ക്ക് സ്കൂള്‍ അവധിയായതിനാല്‍ അതിരാവിലേയുള്ള എഴുന്നേല്‍പ്പിന്റെ ആവശ്യം ഉണ്ടായിരുന്നില്ല . ബ്രേക്ക് ഫാസ്റ്റിനുള്ള ഇഡ്ഡലിയും ചട്നിയും തയ്യാറാക്കി പാഴ്സല്‍ തന്നയച്ചു ആമിനതാത്ത . ഓഫീസില്‍ ചെന്ന് ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍ നേരം ചട്നി കണ്ട ഞാന്‍ ഞെട്ടി . ചട്നിയില്‍ എത്ര മുക്കിയിട്ടും ഇഡ്ഡലി കഷ്ണത്തിന്മേല്‍ ചട്നി പിടിക്കുന്നില്ല ! വെള്ളത്തില്‍ മുക്കിയാല്‍ ജലകണങ്ങളെങ്കിലും തങ്ങിയിരുന്നേനെ ! ഒരു സ്പൂണ്‍ തേങ്ങ വച്ച് പുള്ളിക്കാരി നാലാള്‍ക്ക് ഒന്നര ലിറ്റര്‍ ചട്നിയുണ്ടാക്കിയിരിക്കുന്നു . ആമിന താത്തക്ക് ഫോണ്‍ ചെയ്ത് കാര്യം പറഞ്ഞതിനു ശേഷം ഞാന്‍ പറഞ്ഞു , അതേയ് പിശുക്കൊന്നും വേണ്ടട്ടോ . സാധനങ്ങള്‍ ഒക്കെ യഥേഷ്ടം ഉപയോഗിച്ചോളൂ . ഓക്കെ ചേട്ടാ . അവിടുന്ന് മറുപടി വന്നു . വൈകീട്ട് ചെന്നപ്പോള്‍ വാമഭാഗം മുഖം കയറ്റി പിടിച്ചിരിക്കുന്നു . ഉം എന്ത് പറ്റി ? അതെ ഫ്രിഡ്ജിലിരുന്നിരുന്ന രണ്ട് മൂന്ന് കിലോ ഫ്രൂട്ട്സ് ഒക്കെ എടുത്ത് അവര്‍ കട്ട് ചെയ്യുന്നത് കണ്ടപ്പോ , ഞാന്‍ കരുതി പിള്ളാര്‍ക്ക് കൊടുക്കാനായിരിക്കുമെന്ന് . എന്നിട്ടെന്ത് പറ്റി ? നോയമ്പ് തുറക്കുമ്പോള്‍ അവര്‍ക്ക് കഴിക്കാനായി കട്ട് ചെയ്തതാണെന്ന് ഇപ്പോള്‍ അടുക്കളയില്‍ പോയപ്പോഴല്ലെ മനസ്സിലായത് . പോട്ടെ . വിട്ട് കള . ഒരു മെയിഡിനെ കിട്ടാനുള്ള പാട് നമ്മള്‍ ഒരുപാടനുഭവിച്ചതല്ലെ . അവളെ ഞാന്‍ സമാധാനിപ്പിച്ചു . പിറ്റേന്ന് രാവിലെ സൂപ്പര്‍ ബ്രേക്ക് ഫാസ്റ്റ് . പത്തിരിയും മുട്ടക്കറിയും . ഒരു ദോശ മുഴുവനായും തിന്നാത്ത മകള്‍ പതിവില്ലാതെ അന്ന് അഞ്ച് പത്തിരി കഴിച്ചു . ഓഫീല്‍ എത്തി ഞാനും കൊളീഗ്സും കഴിച്ചു . കോള്ളാം അടിപൊളി . ഫോണ്‍ ചെയ്ത് വാമ ഭാഗവും അറിയിച്ചു , പത്തിരിയും മുട്ടക്കറിയൂം കുഴപ്പമില്ല . അന്ന് വൈകുന്നേരം വീട്ടില്‍ ഞാന്‍ അല്പം നേരത്തെ എത്തി . തലേ ദിവസം മുഖം കയറ്റി വച്ചതിനു പകരം എന്നെ കണ്ടതും വൈഫ് പൊട്ടി ചിരിക്കാന്‍ തുടങ്ങി . എന്താഡീ പതിവില്ലാതെ നിങ്ങനെ അറഞ്ഞ് ചിരിക്കുന്നത് ? എന്തെങ്കിലും എടുക്കാനാണെന്നുള്ള ഭാവത്തില്‍ ഒന്ന് അടുക്കളയില്‍ പോയി നോക്കിയേ . എന്ത് പറ്റി ? അല്ല ചുമ്മാ ഒന്ന് ചെന്ന് നോക്ക് മനുഷ്യാ . തഞ്ചത്തില്‍ അടുക്കളയില്‍ ചെന്നപ്പോള്‍ ഒരൊന്നൊന്നര കിലോ ഉള്ളി ഉരുളകിഴങ്ങ് മിക്സ് പക്കോട ഉണ്ടാക്കി ഒരു പാത്രത്തില്‍ വെച്ചിരിക്കുന്നു . അടുത്തത് ചീനചട്ടിയില്‍ പൊരിക്കുന്നുമുണ്ട് . വാമ ഭാഗത്തിനോട് ഞാന്‍ പറഞ്ഞു , എഡീ ഇത്രയ്ക്കൊന്നും അവരൊറ്റക്ക് തിന്നില്ല . ഫ്രൂട്ട്സ് പോലെയാണോ എണ്ണയില്‍ വറുത്തത് . അവര്‍ നമ്മുക്കും ചേര്‍ത്തായിരിക്കും ഉണ്ടാക്കുന്നത് . നമുക്ക് നോക്കാം . പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ അവര്‍ മുറിയില്‍ വന്നു . ഫ്രിഡ്ജില്‍ നിന്നും ഒരു വെട്ടുക്ലാസ്സ് നിറയെ പാലുമെടുത്ത് പോയതും , തൊട്ടടുത്ത പള്ളിയില്‍ നിന്നും മഗ് രീബ് നമസ്കാരത്തിനുള്ള ബാങ്ക് വിളി മുഴങ്ങി . . . . . . . . . അള്ളാഹു അക്ബറള്ളാഹു . . . . . . . . . . പിന്നേയും പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ ആമിനതാത്ത മുറിയിലെത്തിയതും , വാമഭാഗം അടുക്കളയിലോട്ട് വച്ചടിച്ചു . തിരിച്ചെത്തിയത് ചിരിച്ചുകൊണ്ട് തന്നെ . ഉം . എന്താഡീ ചിരിക്കണെ ? ഏയ് . ഒന്നുമില്ല പാത്രം എല്ലാം കഴുകി വച്ചിരിക്കുന്നു . പക്കോടയെല്ലാം ക്ലീന്‍ ബൌള്‍ഡ് . എനിക്കും ചിരിക്കാതിരിക്കാനായില്ല . വ്യാഴാഴ്ച രാത്രി , വെള്ളിയാഴ്ച വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റിട്ട് കൊണ്ടിരിക്കുമ്പോള്‍ ആമിനതാത്തയോട് ചോദിച്ചു . പലചരക്കെന്തെങ്കിലും വാങ്ങണോ ? ഉവ്വ് . എനിക്കീ മട്ട അരിയുടെ ചോറ് പറ്റില്ല . എനിക്ക് ബാസ്മതി മതി ! ശരി താത്ത , വേറെ ? വേറെ എന്താ ? അതൊക്കെ നിങ്ങള്‍ നോക്കി വാങ്ങിക്കോ . ഉത്തരവ് . വ്യാഴാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വന്ന് വസ്ത്രം മാറുന്നതിനു മുന്‍പെ തന്നെ വെള്ളിയാഴ്ച വൈകുന്നേരം വരാം എന്ന് പറഞ്ഞ് അവര്‍ ബന്ധു ഗൃഹങ്ങളിലേക്ക് പോയി . പതിവുപോലെ ബ്ലോഗില്‍ നീന്നും ബ്ലോഗിലേക്ക് സഞ്ചരിച്ച് ഞാന്‍ വാരാന്ത്യം ചിലവിട്ടു . വെള്ളിയാഴ്ച ഷാര്‍ജയിലുള്ള വാമഭാഗത്തിന്റെ ചെറിയമ്മയുടേയും , കസിന്റേയും വീട്ടിലെ സന്ദര്‍ശനവും അത്താഴവും കഴിഞ്ഞ് , ലിസ്റ്റിലുള്ള സാധനങ്ങളും വാങ്ങി ഞങ്ങള്‍ എത്തിയപ്പോള്‍ സമയം രാത്രി പതിനൊന്നര കഴിഞ്ഞിരുന്നു . വന്ന് മുറി തുറന്നതും ആമിനതാത്ത ചോദിച്ചു , എന്താ ഇത് ? ഞാന്‍ വിശന്ന് ഒരു പരുവമായിട്ടാ വന്നത് . ഇവിടെ വന്നപ്പോള്‍ ഒരു ഭക്ഷണവും ഇല്ല . ഫ്രിഡ്ജാണെങ്കില്‍ കാലി . എന്തെങ്കിലും ഉണ്ടാവുമെന്ന് ഞാന്‍ കരുതി . ഒരു ലിറ്ററിന്റെ ഒരു ഐസ്ക്രീം ഡബ്ബ മാത്രമേ ഫ്രിഡ്ജില്‍ ഉണ്ടായിരുന്നുള്ളൂ . അതു വച്ച് തല്‍ക്കാലം ഞാന്‍ അഡ്ജസ്റ്റ് ചെയ്തു . സോറി താത്ത . ഉച്ചക്ക് പോയതിനാല്‍ ഉച്ചയൂണും , അത്താഴവും പുറത്തായിരുന്നു . ഇനി മുതല്‍ ഞങ്ങള്‍ ശ്രദ്ധിക്കാം . എങ്കില്‍ ഓക്കെ . എല്ലാവരും ഉറങ്ങി . സൂര്യന്‍ ഉദിച്ചു , പകല്‍ മുഴുവന്‍ ഷൈന്‍ ചെയ്തു , വൈകീട്ട് അസ്തമിച്ചു . ഞാന്‍ പതിവുപോലെ വീട്ടിലെത്തി . ഭാര്യയോട് ചോദിച്ചു , എന്താഡീ ഇന്ന് ഭക്ഷണം ? സാമ്പാറുണ്ട് , ക്യാബേജ് തോരനുണ്ട് , പച്ച മാന്തള്‍ വറുക്കാന്‍ മസാല പുരട്ടി വച്ചിരിക്കുന്നു . പോരെ ? മതി . ധാരാളം . പോര . പെട്ടെന്നൊരു ശബ്ദം കേട്ട് ഞാന്‍ നോക്കിയപ്പോള്‍ ആമിനതാത്തയാണ് . അതെന്തേ ? മാന്തള്‍ എനിക്കിഷ്ടമല്ല . നിങ്ങള്‍ മാന്തള്‍ കഴിച്ചോളൂ . ഞാന്‍ ചെമ്മീന്‍ പൊരിച്ചോളാം . ഒരു മെയിഡിനെ കിട്ടാനുള്ള പ്രയാസമോര്‍ത്ത് സൈലന്റ് മോഡിലിരുന്നിരുന്ന വാമ ഭാഗം പൊടുന്നനെ മോഡ് മാറ്റി . അതേ , കുറച്ച് ദിവസമായി നിങ്ങള്‍ ചെയ്യുന്നതൊക്കെ കാണുന്നു , സഹിക്കുന്നു , അല്പമൊക്കെ നിങ്ങള്‍ക്കും അഡ്ജസ്റ്റ് ചെയ്യാം . ഞങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി എത്രയോ അഡ്ജസ്റ്റ് ചെയ്യുന്നു ? ഞങ്ങള്‍ക്കിഷ്ടമുള്ളത് വക്കും , കഴിക്കും , ചിലപ്പോള്‍ നിങ്ങളോട് വച്ച് തരാന്‍ പറയും . സൌകര്യമുണ്ടെങ്കില്‍ നിന്നാല്‍ മതി . ഇല്ലെങ്കില്‍ ഇഷ്ടം പോലെ ബേബി സിറ്റിങ്ങ് നടത്തുന്നവര്‍ ഉണ്ട് . അവിടെ വിട്ടോളാം . വേറെയും മെയിഡിനെ കിട്ടുമോന്ന് നോക്കട്ടെ . പേപ്പറില്‍ പരസ്യവും കൊടുക്കാം . അയ്യോ മോളെ , ഞാന്‍ ചുമ്മാ പറഞ്ഞതല്ലെ ? നിങ്ങള്‍ തിന്നിട്ട് എന്തേലും ബാക്കി ഉണ്ടെങ്കില്‍ ഞാന്‍ കഴിച്ചോളാം . അവരും താഴ്ന്നു ഭൂമിയോളം . സംഭവം കഴിഞ്ഞിട്ട് ആഴ്ച ഒന്നു കഴിഞ്ഞു . അവര്‍ മഹാ ഡീസന്റായി . എന്തിനും സസ്യേതര വിഭവങ്ങള്‍ പാചകം ചെയ്യുന്നതില്‍ എക്സ്പര്‍ട്ടാണെന്ന് ആമിനതാത്ത ഒരാഴ്ച കൊണ്ട് തെളിയിച്ചു . ഇത്രയും നല്ലൊരു മെയിഡിനെ കിട്ടിയ ഞങ്ങള്‍ ഭാഗ്യവാന്മാര്‍ . ഇതെത്ര നാള്‍ ? ഗുണ പാഠം പറയാനുള്ളത് പറയേണ്ട സമയത്ത് പറഞ്ഞില്ലെങ്കില്‍ , താഴെ നില്‍ക്കുന്നവന്‍ ചുമലില്‍ കയറുമെന്ന് മാത്രമല്ല , ചുമലില്‍ ഇരുന്നുകൊണ്ട് ചെവി തിന്നുകയും ചെയ്യും . തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ മികച്ച പ്രകടനത്തിന് വയനാട് ജില്ലയിലെ മൂപ്പൈനാട് പഞ്ചായത്തിലെ മേലെ അരപ്പറ്റയിലാണ് ഒരു എയ്ഡഡ് വിദ്യാലയമായ സി . എം . എസ് . എച്ച് . എസ് - അരപ്പറ്റ . തോട്ടം തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈപ്രദേശത്ത് 1953 - ല്‍ സി . എസ് . ഡിസ്ട്രിക്ട് ചര്‍ച്ച് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ പരേതനായ ഡേവിഡ് . ജെ . പട്ടത്ത് മാസ്റ്ററുടെ നേതൃത്വത്തില്‍ താഴേ അരപ്പറ്റ ലീഫ് ഷെഡ്ഡില്‍ ആരംഭിച്ച വിദ്യാലയം ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് . വളരെ കുറച്ച് വിദ്യാര്‍ത്ഥികളും 3 അദ്ധ്യാപികമാരുമായി ആരംഭിച്ച വിദ്യാലയം 1976 - ല്‍ ഒരു യു . പി സ്ക്കൂള്‍ ആയും 1983 - ല്‍ ഹൈസ്ക്കൂളായും ഉയര്‍ത്തപ്പെട്ടു . മൂപ്പൈനാട് പഞ്ചായത്തിലെ വിദ്യാലയം സ്ഥാപിതമാകുന്നതിനു മുമ്പ് മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ‌ഒന്നും തന്നെ ഉണ്ടായിരുന്നില്ല . ഇവിടുത്തെ ജനങ്ങള്‍ വിദ്യാഭ്യാസ മേഖലയില്‍ വളരെ അധികം പിന്നോക്കാവസ്ഥയിലായാരുന്നു . വിദ്യാലയത്തിന്റെ സാനിധ്യം മേഖലയിലെ വ്യക്തികളുടെ ജീവിത്തന് ഉണര്‍വും വെളിച്ചവും നല്‍കി . ഇപ്പോള്‍ വിദ്യാലയത്തില്‍ ഒന്നാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് വരെ 1500 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു . പ്രധാന അദ്ധ്യാപിക മോളിക്കുട്ടി . വി . പിയുടെ കീഴില്‍ 35 അദ്ധ്യാപകരും 5 അദ്ധ്യാപകേതര ജീവനക്കാരും പ്രവര്‍ത്തിച്ചു വരുന്നു . വിദ്യാലയത്തില്‍ സയന്‍സ് ലാബ് ലൈബ്രറി കമ്പ്യൂട്ടര്‍ ലാബ് എന്നിവ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു വരുന്നു . വിവിധതരം പഠന ക്ലബ്ബുകള്‍ വിദ്യാരംഗംകലാ സാഹിത്യവേദി , ട്രാഫിക് ക്ലബ് , സ്കൗട്ട് , JRC , കോ - ഓപ്പറേറ്റീവ് സ് റ്റോര്‍ എന്നിവ നല്ലരീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു . കര്‍മോത്സുകരായ പി . ടി . , എം . പി . ടി . , എസ് . എസ് . ജി എന്നിവരുടെ പിന്‍തുണ സ്കൂള്‍ പ്രവര്‍ത്തകര്‍ക്ക് ശക്തി പകരുന്നു . തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഒരു ഗവണ്‍മെന്റ് അംഗീകൃത ബ്യൂട്ടീഷന്‍ കോഴ്സ് സ്കൂളില്‍ നടന്നു വരുന്നു . മേപ്പാടി , താഴേ അരപ്പറ്റ , മേലെ അരപ്പറ്റ , തിനപുരം , കാന്തന്‍പാറ , നല്ലനൂര്‍ , പുറ്റാട് , നെടുംകരണ , വാളത്തൂര്‍ , തലക്കല്‍ , പുതുക്കാട് , പാടി വയല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ വിദ്യാലയത്തിലേക്ക് വരുന്നു . തോട്ടം തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ അക്ഷരവെളിച്ചം പകര്‍ന്നു നല്‍കിയ വിദ്യാലയത്തിന് കഴിഞ്ഞ 50ലെറെ വര്‍ഷങ്ങളായി പല മഹാരഥന്മാരെയും സമൂഹത്തിന് നല്‍കാന്‍ കഴിഞ്ഞു . കഴിഞ്ഞ കുറെ വര്‍ഷങ്ങളായി SSLC പരീക്ഷക്ക് 95 % ത്തിലേറെ വിജയം നേടാന്‍ വിദ്യാലയത്തിന് സാധിച്ചു . സ്പോട്സ് മേഖലയില്‍ പ്രത്യേകിച്ച് ഫുട്ബോളില്‍ മികവാര്‍ന്ന നേട്ടം കൈവരിക്കാന്‍ വിദ്യാലയത്തിന് കഴിഞ്ഞു . ജിജീഷ് ബാലകൃഷ്ണന്‍ എന്ന വിദ്യാലയത്തിലെ വിദ്യാര്‍ത്ഥി ആഴ് സണല്‍ ക്ലബിനു വേണ്ടി കളിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടു . കൂടാതെ ഫനസ് അലി , മുഹമ്മദ് ഷാഫി , എന്നീ വിദ്യാര്‍ത്ഥികള്‍ മുന്‍ വര്‍ഷത്തില്‍ മലേഷ്യയില്‍ പോയി കളിക്കാനിടയായി . സ്ക്കൂളിന്റെ ഉന്നമനത്തിനായി പ്രധാന അദ്ധ്യാപികയും , അദ്ധ്യാപകരും , പി . ടി . ഏയും , നാട്ടുകാരും മൂപ്പൈനാട് പഞ്ചായത്ത് ഭാരവാഹികളും , പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയും എസ് . എസ് . ജിയും പ്രയത് നിച്ചു വരുന്നു . smitha adharsh , അല്ലെങ്കിലും നഷ്ടപ്പെട്ട ഒന്നിനെ കാണുമ്പോള്‍ അല്ലേ അതിന്റെ യഥാര്‍ത്ഥ ഭംഗി അറിയാന്‍ കഴിയൂ . ഹരീഷ് തൊടുപുഴ , നന്ദി . . . അനില്‍ @ ബ്ലോഗ് , ഞവിഞ്ഞ എന്നാണോ നിങ്ങക്ക് ഇവനെ വിളിക്കുന്നത് . ? കാന്താരിക്കുട്ടി , ഇതിന്റെ ഇറച്ചി ( ? ) ഭക്ഷണയോഗ്യമാണെന്ന് പോലും പലര്‍ക്കും അറിയില്ല . പണ്ട് ഉഴവ് കഴിഞ്ഞ പാടത്തു കൂടി നടന്ന് ഇവയെ പെറുക്കുന്ന ധാരാളം കുട്ടികളെ കാണാമായിരുന്നു . ഹരീ , ആലപ്പുഴക്കാരാ ഫ്രീയായിട്ട് കിട്ടിയ സാധനങ്ങള്‍‌ക്ക് ഗുമ്ം കുറവാണെന്നോ ? വെബ്ബില്‍ ബ്ലോഗ് ഫ്രീ ആയി കിട്ടുന്നതല്ലേ ? എന്നിട്ട് ? ലിനക്സോ ? ക്വാളിറ്റിയും കോസ്റ്റും താരതമ്യപ്പെടുത്തരുത് . നിര്‍ഭാഗ്യവശാല്‍ നാട്ടില്‍ ക്വാളിറ്റി ഇല്ലാത്ത സാധനങ്ങളേ ഫ്രീ ആയി കൊടുക്കുള്ളൂ . ബ്ലോഗിന് ക്വാളിറ്റി ഇല്ലേ ? നഗരവാര്‍ത്തകളിലെ വാര്‍ത്തയുടേ ക്വാളിറ്റി തന്നെയാകും അതിന് കാരണം . മാതൃഭൂമി ഫ്രീ ആയി കൊടുത്താല്‍ അവിടെ ഇട്ടേച്ച് പോക്വോ ? ദേവേട്ടാ പരസ്യം എന്നത് മാരുതിയുടേയോ , ജെറ്റ് എയര്‍വേയ്സിന്റേയോ കിംഗ് ഫിഷര്‍ ബീറിന്റേയോ ഒന്നുമല്ല . ലോക്കല്‍ പരസ്യങ്ങള്‍ . എറണാകുളം , കൊല്ലം , കോട്ടയം , തിര്വന്തോരം ഇവിടങ്ങളിലെ ചെറുകിട - മിഡ്ഡില്‍കിട സ്ഥാപനങ്ങള്‍ . ഇത് എന്റെ ഐഡിയ ഒന്നുമല്ല , ദുബായിയില്‍ ഉണ്ടോന്നറിയില്ല , ഇവിടെയൊക്കെ സൂപ്പര്‍മാര്‍കെറ്റിലും മറ്റും ഇങ്ങനെ പല ഫ്രീ മാഗസിനുകളും കിട്ടും . ഏതാണ്ട് ഒരു ആഴചപതിപ്പിന്റെ വലിപ്പം , നല്ല മിനുസ പേപ്പര്‍ , കട്ടി കുറവായിരിക്കും . ഇഷ്ടം പോലെ ലോക്കല്‍ പ്ലംബിംഗ് , സൂപ്പര്‍മാര്‍കെറ്റ് , കാറ് ഡീലേര്‍സ് , വീട് ഡീലേര്‍സ് പരസ്യങ്ങള്‍ , പിന്നെ അതിന്റൊപ്പം , വായിക്കാന്‍ ചില ആരോഗ്യ പംക്തികള്‍ , ടൂറിസ്റ്റ് പംക്തികള്‍ , ചില ലോക്കല്‍ ഡെവലപ്പ്മെന്റുകള്‍ , ജോക്‍സ് ഇത്യാദി . ആദ്യമൊക്കെ ഞാനതെടുത്ത് ടില്ലില്‍ കൊണ്ടു പോയി പൈസ എത്രേ ന്ന് ചോദിച്ചിരുന്നു . ഒരു മോഡല്‍ . ലാഭം പരസ്യങ്ങളില്‍ നിന്നു തന്നെ . ( ഉദാ : കുറുമയ്യന്റെ യൂറോപ്പ് , മൃതോത്ഥാനം ഇവ പബ്ലീഷ് ചെയ്യുമ്പോള്‍ ടി സാധനങ്ങളിലെ വെള്ളമടി സീനുകള്‍ മൂലം , വാരിക മൊത്തം , ഷാപ്പുകള്‍ സ്പോണ്‍സെര്‍ ചെയ്യില്ലേ ? ഇല്ലേ ? ഇല്ലേന്ന് ? ; - ) കുറൂമയ്യാ പയ്യെ ഇടി . ) വേറൊന്ന് , ബ്ലോഗില്‍ ഫ്രീ ആയി വായിക്കാനിടുന്ന പോസ്റ്റുകള്‍ അച്ചടീക്കുമ്പോള്‍ കാശ് വാങ്ങുന്നതെന്തിന് ? മാസിക ഫ്രീ ആയിക്കൊടുത്താല്‍ , അച്ചടിക്കാര്‍ കാശു വാങ്ങുന്നു , അതിന്റെ ഒരു പങ്ക് ഇങ്ങട്ടും എന്ന സ്ഥിതി ഒഴിവാക്കാലോ ? ചിലവ് കുറയും , ബ്രേക്ക് ഇവന്‍ പോയന്റ് നല്ലോം താഴും . ദേവേട്ടെന്റെ ബേസ് സ്റ്റോക്ക് വളരെ ഇമ്പോര്‍ട്ടന്റ് ആണ് . കാശിറങ്ങുമ്പോള്‍ വായനക്കാരന്റെ ക്വാളിറ്റി കോണ്‍‌ഷ്യസ് വളരെ കൂടും . അതിനനുസരിച്ച് ലെവല്‍ കീപ്പ് ചെയ്യാന്‍ മാത്രം സൃഷ്ടികള്‍ ഉണ്ടോ ? ഉണ്ടാവുന്നുണ്ടോ ? മൂന്ന് ലക്കം ജോറായി നാലാം പക്കം ചവറ് എന്ന് വായനക്കാരന്‍ പറഞ്ഞാല്‍ ? വെബ്ബില്‍ പ്രശ്നമില്ല . ഒന്നു കൂടി . . ഞാനീപ്പറായുന്നതൊക്കെ വെറുതേ ഒരു വിഷയത്തില്‍ കമ്പം തോന്നി ഇടുന്നതാണ് . മാസിക ഇറക്കാന്‍ ഉറപ്പിച്ചവര്‍ അതുമായി മുന്നോട്ട് പോകുന്നതിന് പേര്‍സണലായി എനിക്ക് യാതൊരു എതിര്‍പ്പുമില്ല . ചിലത് ഇവിടെ നിന്ന് ഞാനും പഠിക്കാന്‍ ശ്രമിക്കുന്നു എന്ന് മാത്രം . ( പുട്ടുകച്ചവടം ) ഡോക്ടര്‍ ഗംഗാധരന്‍ മരുന്നു പരീക്ഷണത്തെ അനുകൂലിച്ച ആളായിരുന്നോ പ്രതികൂലിച്ച ആളായിരുന്നോ - മറന്നു പോയി . മരുന്നു പരീക്ഷണത്തിനെതിരേ ധാരാളം വാര്‍ത്തകള്‍ കണ്ടു . പക്ഷേ അത് നടത്തിയവരുടെ വാദഗതികളെന്തൊക്കെ എന്ന് അത്രയ്ക്കങ്ങറിഞ്ഞില്ല . അതുപോലെ എത്രമാത്രം രാഷ്ട്രീയ - വക്കീല്‍ - പത്ര മുതലെടുപ്പ് നടന്നെന്നും . കേട്ടത് , കുറേ ഡോക്ടര്‍മാര്‍ ചേര്‍ന്ന് ഒരു സ്വകാര്യ സ്ഥാപനം ആര്‍ . സി . സിക്ക് ബദലായി തുടങ്ങാന്‍ പ്ലാനുണ്ടായിരുന്നെന്നോ , അവര്‍ക്ക് ആര്‍ . സി . സിയില്‍ സ്വല്പം കരി തേച്ചാല്‍ കൊള്ളാമായിരുന്നെന്നോ ഒക്കെയാണ് . അതുപോലെ അവിടെ തലവന്‍ സ്ഥാനം കിട്ടാത്ത , കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന ചിലരുടെ താത്‌പര്യങ്ങളുമുണ്ടായിരുന്നെന്ന് . ( എല്ലാം ഗോസിപ്പാണേ , നേരിട്ടറിവില്ല . കാര്യങ്ങള്‍ നേരാംവണ്ണം നമ്മളറിഞ്ഞില്ലെങ്കില്‍ ഗോസിപ്പണ്ണന്‍ കയറി നാടുവാഴും . പിന്നെ ഗോസിപ്പുകളോട് നമുക്ക് ജന്മസിദ്ധമായ സഹതാപം കലര്‍ന്ന ഒരു വാത്സല്യം കൂടിയുണ്ടല്ലോ ! ) ഡി . സി ബുക്സ് പ്രസിദ്ധീകരിച്ച എന്‍ . പി . സജീഷിന്റെ ' ദൃശ്യദേശങ്ങളുടെ ഭൂപടം ' എന്ന പുസ്തകം കഥാകൃത്ത് എബ്രഹാം മാത്യു വിനു എബ്രഹാമിന് നല്‍കി പ്രകാശനം ചെയ്യുന്നു ആസ്വാദ്യ ­ കര ­ മായ ഗാന ­ ങ്ങൾ സൗജന്യ ­ മായി ജന ­ ങ്ങളി ­ ലേ ­ ക്കെത്തി ­ ക്കുക എന്ന വെല്ലു ­ വിളി ഏറ്റെ ­ ടു ­ ത്തു കൊണ്ട് പ്രതിഫലേഛ്ചയില്ലാതെ രംഗ ­ ത്തിറ ­ ങ്ങിയ സംഗീ ­ പ്രേമി ­ കളു ­ ടെ സംഗമമായ ഈണം എന്ന സംഗീത കൂട്ടുകെട്ട് അതിന്റെ ആദ്യത്തെ സംഗീത പ്രപഞ്ചം സംഗീതപ്രേമികള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്നു . പലവരികളും ഈണത്തില്‍ നിന്നും കടംകൊണ്ടതാണ് . കുറുവുകൾ ചൂണ്ടിക്കാട്ടാനായേക്കുമെങ്കിലും മൊത്തത്തിലെടുത്താൽ അസാമാന്യശക്തിയുള്ളൊരു ശില്പമായി പിയെത്താ പരിഗണിക്കപ്പെട്ടുവരുന്നു . അക്കാലത്ത് അത് " ശില്പവിദ്യയുടെ എല്ലാ സാധ്യതകളുടേയും ശക്തിയുടേയും പ്രകടനം " എന്ന് വിലയിരുത്തപ്പെട്ടു . അതിനുലഭിച്ച പുകഴ്ചയെ മൈക്കെലാഞ്ചലോയുടെ ജീവചരിത്രകാരൻ വസാരി ഇങ്ങനെ സംക്ഷേപിച്ചിരിക്കുന്നു : " രൂപരഹിതമായ ഒരു ശിലാഖണ്ഡത്തെ മാംസരൂപത്തിൽ പ്രകൃതിക്ക് എത്തിച്ചേരാനാകാത്ത പൂർണ്ണതയാക്കി മാറ്റുകയെന്നത് തീർച്ചയായും അതിശയകരമായിരുന്നു . " റിലീസ് ടൈമില്‍ വേറെ ജോലി ശരിയാവാതെ നാട്ടിലേക്ക് തിരിച്ച് പോയ സര്‍ഫറാസ് , പോകുന്നതിന് മുന്‍പ് ബ്ലാങ്കറ്റ് എന്റെ റൂമിലെത്തിക്കാനായി ഒരു സുഹൃത്തിന്റെ പക്കലേല്പിച്ചിരുന്നു . കൂട്ടത്തില്‍ , എന്നോട് പറയാതെ പോയതില്‍ ഒരു ക്ഷമയും ! ഇസ്രയേലിനെ പേരെടുത്തു പറഞ്ഞതിനെ അമേരിക്ക എതിര്‍ത്തിട്ടുണ്ട് . പ്രമേയത്തെ അനുകൂലിച്ച അമേരിക്കന്‍ പ്രസിഡണ്ട് ബറാക്ക് ഒബാമ , ഇസ്രയേലിനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളെ ശക്തമായി എതിര്‍ക്കുന്നു എന്നറിയിച്ചു . പശ്ചിമേഷ്യയിലെ ആണവ വ്യാപനത്തിനുള്ള ഏറ്റവും വലിയ ഭീഷണിയുമായി നിലകൊള്ളുന്നത് ഇറാന്‍ ആണെന്ന് ഒബാമ ചൂണ്ടിക്കാട്ടി . Ref Game 10 . ഇപ്പോൾ 49 നീക്കം ആയി . ആനന്ദിന്റെ കുതിര റ്റോപ്പലോവിന്റെ ആനയേക്കാൾ വലിയ ശക്തനാൺ‍ . കൂടാതെ പ്രതിബന്ധങ്ങളില്ലാതെ കയറിപ്പോകാവുന്ന കാലാളുകളും . പിന്നെ , റ്റോപ്പലോവിനേക്കാൾ ഇരട്ടി സമയവും ബാക്കി . ഇതു വിജയം ഉറപ്പ് . ശ്രീമാന്‍ ശ്രീ - ഇതുപോലുള്ള കമന്റുകളാണു പ്രതീക്ഷിക്കുന്നത് . തികച്ചും സാദ്യമാണ് . പാളത്തില്‍ തലവച്ച ശേഷം , കാമറ 8 ഡിഗിയില്‍ വലത്തോട്ട് ചെരിച്ചു വച്ച് മാക്രോ ഓണ്‍ ചെയ്ത് എടുത്താല്‍ മതിയാകും . ( ബൈ വേ , ഒരു ആംബുലന്‍സും സ്റ്റ്രെച്ചറൂം കൂടി കരുതിയാല്‍ നാട്ടുകാര്‍ക്ക് പണി കുറയും ) ഞാന്‍ പോസ്റ്റില്‍ അവതരിപ്പിച്ച നിരീക്ഷണങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത കമന്റുകള്‍ നിര‍വധി വന്നുകൊണ്ടിരിക്കുകയാണ് . മോഡി ഗുജറാത്തിലുള്ള മുഴുവന്‍ മനുഷ്യരേയും കൊന്നു കളഞ്ഞിട്ട്‌ ആത്മഹത്യ ചെയ്താലും - അങ്ങനെ സംസ്ഥാനത്ത്‌ ജീവന്‍ തന്നെ ഇല്ലാതായാലും എന്റെ ചോദ്യങ്ങള്‍ ഉയര്‍ന്നു തന്നെ നില്‍ക്കും . കാരണം , അവരുമായൊന്നും ബന്ധമില്ലാത്ത - ന്യായീകരണവാദത്തിലെ അപകടത്തേക്കുറിച്ചുള്ള - ചിന്താശേഷിയുള്ള ആരെയും പിടിച്ചുലയ്ക്കേണ്ട ചോദ്യങ്ങളാണവ . താല്പര്യമില്ലാഞ്ഞിട്ടോ എന്തോ - ചിലര്‍ക്കൊന്നും അവ മനസ്സിലായില്ല എന്നു തോന്നുന്നു . മുമ്പ്‌ വാക്കു തന്നതുപോലെ , നാലോ അഞ്ചോ വരികളില്‍ ഒതുക്കി , YES or NO questios ആയി , വളരെ ചുരുക്കി , വളരെ ചെറിയൊരു പോസ്റ്റായി അത്‌ ഇടാമെന്നു കരുതുന്നു . ഇന്നു തന്നെ . qw_er_ty ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ മാത്രമല്ല , ലോകത്തെയാകെ അതുപിടിച്ചു കുലുക്കി . വിശ്വാസങ്ങള്‍ പലതും തകര്‍ന്നുവീണു . എന്റെ കമ്പ്യൂട്ടറിൽ മലയാളം ഫോണ്ടുകൾ ഉണ്ട് . ഫയർ ഫോക്സിൽ എല്ലാം കൃത്യമായി വരും . എന്നാൽ ഗൂഗിൾ ക്രോമിൽ ചില്ലക്ഷരങ്ങൾ വരുന്നില്ല . എന്തുചെയ്യണം ? തന്റെ കാലത്തെ മൂന്നാര്‍ ഒഴിപ്പിക്കലിനെ ഭരണകൂട ഭീകരതയായി കാണാനാവില്ല . വന്‍കിട കയ്യേറ്റക്കാരെ മാത്രമാണ് അവിടെ ഒഴിപ്പിച്ചത് . നടപടിയെ കോടതി പോലും അനുകൂലിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു . ന്യൂദല്‍ഹി : ബംഗളൂരു സ്‌ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പി . ഡി . പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിക്ക് ആരോഗ്യകാരണങ്ങള്‍ പരിഗണിക്കുമ്പോള്‍ ജാമ്യത്തിന് തികച്ചും അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി . ജാമ്യാപേക്ഷയില്‍ കോടതി ബുധനാഴ്ച തീരുമാനം കൈക്കൊള്ളും . എന്നാല്‍ , ബംഗളൂരുവിന് പുറമെ വേറെയും ചില സ്‌ഫോടന കേസുകള്‍കൂടി മഅ്ദനിയുടെ മേല്‍ ചാര്‍ത്തി ജാമ്യം ലഭിക്കുന്നത് തടയാനായിരുന്നു കര്‍ണാടക സര്‍ക്കാര്‍ വെള്ളിയാഴ്ച ശ്രമിച്ചത് . ഗുജറാത്തിലെ സൂറത്ത് , അഹ്മദാബാദ് സ്‌ഫോടനങ്ങളിലും മഅ്ദനിയുടെ പങ്കിന് വ്യക്തമായ തെളിവുണ്ടെന്ന് കര്‍ണാടക . . . ആശംസകൾ ! എന്നാലും ഇതു പോസ്റ്റു ചെയ്യാൻ 11 : 11 വരെ കാത്തിരുന്നല്ലോ . എന്തൊരു ക്ഷമ ! ഭാര്യ കൂടെയില്ലാത്ത ആദ്യത്തെ ആനിവേഴ്സറിയാണോ ? പഴയ ലൈസൻസ് പ്ലേറ്റ് ഇപ്പോഴും ഉണ്ടോ ? അതോ വണ്ടി വിറ്റപ്പോൾ കൊടുത്തോ ? തംബിയളിയാ , ഇത്‌ ചുള്ളിക്കാടല്ലെന്നാണോ പറഞ്ഞുവരുന്നത്‌ ? അയ്യോ ! ഇഞ്ചിക്ക്‌ മറുപടി എഴുതുമ്പോള്‍ ഉറക്കത്തില്‍ വിട്ടുപോയ കാര്യങ്ങള്‍ : 1 . ഇതൊരു പോസ്റ്റല്ല , കമന്റ്‌ ആയിരുന്നു . ടിബറ്റ്‌ ഒരു സ്വന്തന്ത്ര രാഷ്ട്രമായിരുന്നു , ചൈന അതിനെ കീഴടക്കി എന്ന പ്രസ്ഥാവനയെക്കുറിച്ച്‌ എന്റെ വിശദീകരണവും മറ്റും 2 . ടിബറ്റ്‌ സ്വന്തന്ത്രമാകണോ വേണ്ടയോ എന്ന് ഞാന്‍ പറഞ്ഞിട്ടില്ല ( ഞാനാര്‌ പറയാന്‍ ടിബറ്റിന്റെ രാജാവോ ചൈനയുടെ പ്രധാനമന്ത്രിയോ ? ) , വക്കാരിക്ക്‌ കൊടുത്ത മറുപടി വിഘടന വാദത്തെ എങ്ങനെയാണ്‌ വിലയിരുത്തേണ്ടതെന്നാണ്‌ , ടിബറ്റിലെയല്ല ഏതു നാട്ടിലെയും . ഇഞ്ചിയുടെ ഫ്ലോറിഡ നാളെ അമേരിക്കയല്ല , പുതിയ രാജ്യമാണെന്ന് പറഞ്ഞാലും ആരു പറയിച്ചു എല്ലാവരും പറഞ്ഞോ ഉറച്ച തീരുമാനമാണോ എന്നൊക്കെ പരിശോധിക്കണം അത്രയേ ഉള്ളു വക്കാരിക്കുള്ള വിശദീകരണം 3 . ചൈന വലിയ രാജ്യമായതുകൊണ്ടും കമ്യൂണിസ്റ്റ്‌ ഭരണമായതുകൊണ്ടും ടിബറ്റന്‍ പ്രശ്നത്തെ പലരും പല രീതിയില്‍ കാണുന്നുണ്ട്‌ - എന്നെ ജോര്‍ജ്ജ്‌ ബുഷ്‌ ഇടിച്ചാല്‍ സഹതാപം എനിക്കായിരിക്കും കിട്ടുക . ക്ലീയര്‍ ? രാജേഷ്‌ വര്‍മ്മ പറയുന്ന് നാട്ടുകാര്‍ തീരുമാനിക്കട്ടെ അതിനോട്‌ മുക്കാലും യോജിക്കുന്നു , അതാണു ഒപ്പീനിയന്‍ പോള്‍ നടക്കട്ടെ എന്നു പറഞ്ഞത്‌ . ചൈന ഒരിക്കലും ഒപ്പീനിയന്‍ പോള്‍ നടത്തില്ല , കാരണം ടിബറ്റ്‌ പിരിഞ്ഞു പോകാന്‍ അവകാശമുള്ളവരാണെന്ന് പരസ്യമായി സമ്മതിക്കലല്ലേ അത്‌ . ലാമമാര്‍ എന്തേ ഒരു പോളും നടത്തുന്നില്ല ? അതവിടെ നില്‍ക്കട്ടെ . എന്തുകൊണ്ട്‌ ചൈനീസ്‌ പട്ടാളത്തിനു ലോക്കല്‍ സപ്പോര്‍റ്റ്‌ കിട്ടിയെന്നും അമേരിക്കന്‍ ബാക്ക്ഡ്‌ വിഘടനവാദത്തിന്‌ അതു കിട്ടിയില്ല എന്നും ചിന്തിച്ചോ ? നാണയത്തിന്റെ രണ്ടു വശത്തും ഒരു പടം വരില്ല . ലാമ ഭരണകാലത്ത്‌ പ്രഭുക്കന്മാര്‍ക്ക്‌ ( 3 % ജനസംഖ്യ ) മാത്രമേ സ്വത്തിനു അവകാശമുണ്ടായിരുന്നുള്ളു . അതില്‍ അമര്‍ഷമുണ്ടായിരുന്ന ടിബറ്റുകാര്‍ വിപ്ലവകാലത്ത്‌ ഒരുപാട്‌ കൊള്ളരുതായ്മ പ്രഭുക്കളോട്‌ ചെയ്തു . അതൊരു പ്രതികാരമായിട്ട്‌ കൂട്ടിയാല്‍ മതി . കാരണമുണ്ട്‌ . ബുദ്ധമതപ്രകാരം ലാമമാര്‍ക്കും പ്രഭുക്കള്‍ക്കും വിഹാരങ്ങള്‍ക്കും ജനങ്ങളെ അടിമകളായി പ്രഖ്യാപിക്കാനുള്ള അവകാശമുള്ള ഒരേയൊരു പ്രവുിശ്യയായിരുന്നു തിബറ്റ്‌ . ലോകത്തു നിന്നെല്ലാം അടിമക്കച്ചവടം ഇല്ലാതായിട്ടും ദൈലൈലാമയുടെ ടിബറ്റില്‍ ചൈനീസ്‌ ടേക്കോവര്‍ കാലം വരെ അത്‌ നിര്‍ലോഭം നടന്നു പോന്നു . എളുപ്പമാണ്‌ , ഒരുത്തനെ മത നിഷേധി എന്ന് മതം വിളിച്ചാല്‍ മതി , അവന്‍ അടിമയായി . വിഹാരങ്ങള്‍ തകര്‍ത്ത കൂട്ടത്തില്‍ പട്ടാളം എട്ടു ലക്ഷം അടിമകളേയും മോചിപ്പിച്ചു . അവര്‍ അടങ്ങിയിരിക്കുമോ , ഉടമകളുടെ കൂമ്പിടിച്ചു വാട്ടിക്കളഞ്ഞു . ( പഞ്ചന്‍ ലാമയുടെയും ദലൈലാമയുടെം കുടുംബത്തിനു വേണ്ടി ജോലിചെയ്തിരുന്ന 4000 അടിമകളെയും മോചിപ്പിച്ചവരുടെ കൂട്ടത്തിലുണ്ടെന്ന് ചൈനക്കാരു പറയുന്നു , ഇല്ലെന്ന് ലാമമാര്‍ നിഷേധിക്കാത്തതെന്തേ ? ) ഇതുവരെ നടന്ന ഒപ്പീനിയന്‍ പോള്‍ എല്ലാം സ്വകാര്യ സ്ഥാപനങ്ങളും മറ്റും നടത്തിയതാണ്‌ . ആശാവഹമായ റിസല്‍റ്റുകളൊന്നും സെപ്പറേറ്റിസ്റ്റ്‌ വാദത്തിനു കണ്ടില്ല . ഇനിയൊന്ന് ലാമമാര്‍ നടത്തിക്കൂടേ , റ്റു ഗെറ്റ്‌ പീപ്പിള്‍സ്‌ മാന്‍ഡേറ്റ്‌ ? ഇഞ്ചിയോട്‌ ഒരു കാര്യം പറയാന്‍ വിട്ടുപോയി . സാഹചര്യമനുസരിച്ച്‌ പ്രതിഷേധത്തിന്റെ സ്വഭാവം മാറും . ഇന്ത്യന്‍ പീസ്‌ കീപ്പിംഗ്‌ ഫോര്‍സ്‌ പീസ്‌ ആക്കി കീപ്പ്‌ ചെയ്യുന്നിടത്ത്‌ അതൊരു സ്വഭാവം കാണിക്കും . ജനങ്ങള്‍ക്ക്‌ മുഴുവന്‍ പ്രാതിനിധ്യമില്ലാത്ത കശ്മീരി വിമോചനത്തില്‍ അത്‌ ഹിറ്റ്‌ ആന്‍ഡ്‌ റണ്‍ സ്വഭാവം കാണിക്കും . മാര്‍ഗ്ഗത്തെ ലക്ഷ്യം കൊണ്ടു കൂടി അളക്കേണ്ടതില്ലേ ? അംബീ , അതേ . കശ്മീരി പണ്ഡിറ്റുകളുടെയോ ബംഗ്ലാദേശിലെ ബീഹാറികളുടെയോ എന്തിനു കേരളത്തിലെ ഗിരിവര്‍ഗ്ഗക്കാരുടെയോ ദയനീയാവസ്ഥ മാറ്റാന്‍ ഒരു വിഘടനത്തിനും കഴിയില്ല . ഉപാസന : ) കര്‍ക്കടകത്തില്‍ കഞ്ഞി കുടിക്കൂ . ബാബു : ) ഒരു കഞ്ഞിയും ചമ്മന്തിയും തരാന്‍ പൈസയോ ? അതിന്റെ ആവശ്യം ഒന്നുമില്ല . ലോണ്‍ എന്തായാലും വേണ്ടാന്നുവെക്കേണ്ട . ദേശാഭിമാനി : ) ഒരു ചമ്മന്തിയുണ്ടാക്കാന്‍ എളുപ്പമല്ലേ ? ശിവ : ) ശിവയ്ക്ക് പിന്നെ അമ്മയോട് കല്‍പ്പിച്ചാല്‍ മതിയല്ലോ അല്ലേ ? ശ്രീ : ) ഇതുതന്നെ മതിയല്ലോ കര്‍ക്കടകക്കഞ്ഞിപ്പോസ്റ്റ് . മുനീര്‍ : ) അനച്ച കഞ്ഞിയ്ക്ക് അരുക് നന്ന് . ആറിയ കഞ്ഞി പഴങ്കഞ്ഞി . കഞ്ഞി കണ്ട ഇടം കൈലാസം , ചോറു കണ്ട ഇടം സ്വര്‍ഗ്ഗം . കഞ്ഞികുടിച്ചു കിടന്നാലും മീശതുടയ്ക്കാനാളു വേണം . കടമില്ലാത്ത കഞ്ഞി കാല്‍‌വയറ് . എന്നൊക്കെ കേട്ടിട്ടില്ലേ ? ; ) സാരമില്ലെന്നല്ലാതെ എന്തു പറയാന്‍ . പണ്ട് നിങ്ങള്‍ സായി നാഥുമായി ബന്ധപ്പെട്ടപ്പോളൊന്നും മറുപടി കിട്ടിയിട്ടില്ലല്ലൊ ? വിവര്‍ത്തനം ഇത്രയും എത്തുന്നതു വരെ മറുപടി അയക്കാന്‍ സായി നാഥിന് കാത്തു നില്‍ക്കേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി . എന്തായാലും പരിചയപ്പെടുത്തലിന് വളരെ നന്ദി . ശ്രമകരമായ വിവര്‍ത്തനോദ്യമത്തിന് അഭിനന്ദനങ്ങള്‍ . ഇനിയും മറ്റു വിവര്‍ത്തനങ്ങള്‍ പ്രതീക്ഷിക്കുന്നു . സംഭവമറിഞ്ഞ്‌ നിരവധി നേതാക്കൾ ആശുപത്രിയിലെത്തി . എസ്‌ വൈ എസ്‌ നേതാക്കളായ ബി എസ്‌ അബ്ദുല്ലക്കുഞ്ഞി ഫൈസി , പള്ളങ്കോട്‌ അബ്ദുൽ ഖാദിർ മദനി , സി അബ്ദുല്ല മുസ്ലിയാർ ഉപ്പള , കെ ഇസ്ശുദ്ദേ‍ീൻ സഖാഫി , കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി , സുലൈമാൻ കരിവെള്ളൂർ , ബശീർ പുളിക്കൂർ , എസ്‌ എസ്‌ എഫ്‌ ജില്ലാ പ്രസിഡന്റ്‌ മൂസ സഖാഫി കളത്തൂർ , അഡ്വ . സി എച്ച്‌ കുഞ്ഞമ്പു എം എൽ , ചെർക്കളം അബ്ദുല്ല , എൻ നെല്ലിക്കുന്ന്‌ , അബ്ദുറഹ്മാൻ , നാഷണൽ അബ്ദുല്ല , അബ്ദുല്ലക്കുഞ്ഞി ബംബ്രാണ , മൂസൽ മദനി തലക്കി , അബ്ദുൽ അസീസ്‌ സൈനി , അബ്ദുറസാഖ്‌ സഖാഫി കോട്ടക്കുന്ന്‌ , മുഹമ്മദ്‌ സഖാഫി പാത്തൂർ , മുഹമ്മദ്‌ സഖാഫി തോക്കെ , റഫീഖ്‌ മോഗറടുക്ക തുടങ്ങിവർ സന്ദർശിച്ചു . തകഴിയുടെ ഭാര്യ ഇനി ഓര്‍മ്മ തകഴി ശിവശങ്കരപ്പിള്ളയുടെ ഭാര്യ കമലാക്ഷിയമ്മയെന്ന കാത്ത അന്തരിച്ചു . 93 വയസ്സായിരുന്നു . ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടര്‍ന്ന് രാവിലെ 11 . 45ഓടെയാണ് തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ കാത്തയെ പ്രവേശിപ്പിച്ചത് . ഏറെ വൈകാതെ മരണം സംഭവിച്ചു . ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്നുണ്ടായ ശ്വാസ തടസമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു . മകള്‍ കനകമ്മ , കൊച്ചുമകന്‍ ഡോക്ടര്‍ ഉമേഷ് എന്നിവര്‍ മരണ സമയത്ത് ആശുപത്രിയിലുണ്ടായിരുന്നു . വ്യാഴാഴ്ചയാണ് ശവസംസ്കാരം . തകഴിയിലെ ശങ്കരമംഗലം തറവാടു വീട്‌ സംസ്‌ഥാന സര്‍ക്കാരിന്‌ തകഴി സ്‌മാരകമായി വിട്ടുകൊടുത്തതിനെ തുടര്‍ന്ന്‌ വീട്ടില്‍ ഒരു രൂപ വാടക നല്‍കി കഴിഞ്ഞുവരികയായിരുന്നു ഇവര്‍ . ഒരു ജോലിക്കാരി മാത്രമാണ്‌ സഹായത്തിന്‌ ഉണ്ടായിരുന്നത്‌ . അടുത്തകാലത്ത്‌ ഓര്‍മ്മക്കുറവും അനാരോഗ്യവും ഇവരെ അലട്ടിയിരുന്നു . 1934 - ല്‍ ആണ് തകഴി കാത്തയെ വിവാഹം കഴിച്ചത് . അന്നുമുതല്‍ തകഴിയുടെ നിഴല്‍പോലെ അദ്ദേഹത്തിന്റെ ശക്തിയായി അവര്‍ കൂടെയുണ്ടായിരുന്നു , തകഴിയെയും അദ്ദേഹത്തിന്റെ കൃതികളെയും പോലെതന്നെ കാത്തയും പ്രശസ്തയായിരുന്നു . ഞാൻ നിർമ്മിച്ച " വാവക്കാട് " എന്ന പേജ് ലഭിക്കാൻ Vavakkad എന്ന് English - ടൈപ്പ് ചെയ്യേണ്ടി വരുന്നു . മലയാളത്തിൽ ടൈപ്പ് ചെയ്താൽ കിട്ടുന്നുമില്ല എന്താണിതിനു കാരണം ? എങ്ങനെ എനിക്ക് ഇതു മാറ്റാം ? പൂവര്‍ മലയാളീ ബ്ലോഗേര്‍സ് , നല്ല നാല് സിനിമ പാട്ട് കേക്കാനുള്ള ചാന്‍സ് ലോസ്റ്റ് . . ( തോന്ന്യ , പെട്ടെന്ന് പ്രശസ്തരകനാണോ ബ്ലോഗേര്‍സ് എല്ലാം നമുക്കിട്ടാണല്ലോ . . . ) പോട്ട് . . എന്തുട്ട് വരയാ എന്‍റെ നന്ദേട്ടാ ? നീരുസ് ഫോടോസ് പോലെ , കിടു . കിടുകിടു . . ( നീരു വഴിയെ പോകുമ്പോ എനിക്കിട്ടൊന്നു വച്ചു ല്ലേ ? ) എല്ലാവര്‍ക്കും മനസ്സിലായ ഒരുകാര്യം , പാഠപുസ്റ്റകമല്ല - നിലപാടാണ് , പ്രശനം . വിമോചന സമരം രീതിയിലായിരുന്നു . ഭരണമില്ലാത്തകോണ്ഗ്രസ്സുകാരും , മതനേതാക്കളും കാലത്തെ തിരിചചറിഞ്ഞാല്‍ അവ്റ്ക്കുകൊള്ളം . കൊള്ളാമല്ലോ ചേച്ചീ . . . ജാതിയ്ക്കാ തൊണ്ട് ഉപ്പു കൂട്ടി തിന്നുന്ന കാര്യം ഓര്‍ത്തപ്പോള്‍ തന്നെ വായില്‍ വെള്ളം വരുന്നു . : ) O . T . കുഞ്ഞന്‍ അങ്ങനെ ഒരു നിയമം ഉണ്ടോ ? ഞാൻ കരുതിയതു് വിശുദ്ധി മനസിൽ മതി എന്നാണു് . കടലാസിനും , മഷിക്കും പശക്കും ഫയങ്കര വ്വിശുദ്ധി ഒന്നും ഞാൻ കല്പ്പിക്കാറില്ല . പുസ്തകങ്ങളിൽ ഉള്ള കാര്യങ്ങൾ മനസിലാക്കാനുള്ളതല്ലെ . അങ്ങനെ എങ്കിൽ internetൽ ഉള്ള വിശുദ്ധ ഗ്രന്ഥങ്ങൾ വായിക്കുമ്പോൾ " വിശുദ്ധി " എങ്ങനെ പ്രകടിപ്പിക്കും . LCD screenന്റെ മുന്നിൽ കുന്തിരിക്കവും , ചെമ്പരത്തി പൂവും , ഒരു സിങ്കപ്പൂരിൽ നിന്നും തെക്കതിലെ മാമ പണ്ടു കൊണ്ടുവന്ന പച്ച പട്ടും പുതപ്പിച്ചു വെക്കേണ്ടി വരില്ലെ ? സംശയങ്ങളാണെ . എവിടെയെങ്കിലും എന്തെങ്കിലും വൃണപ്പെട്ടിട്ടുണ്ടെങ്കിൽ വിശ്വാസികൾ ക്ഷമിക്കുമല്ലോ ? കൊച്ചു കുട്ടികളെ നിരീക്ഷിക്കാൻ വളരെ താത്പര്യമുള്ള ഞാൻ ഒരിക്കൽ ഇങ്ങനെ എഴുതി : ബോറിന്റെ അണു മാതൃക എങ്ങനെയാണ് emission line spectrum ഉണ്ടാകുന്നത് എന്നും മനസ്സിലാക്കാന്‍ നമ്മെ സഹായിച്ചു . ഒരു വാതകം ചൂടു പിടിക്കുമ്പോള്‍ അതിലെ അണുക്കള്‍ അന്യോന്യം അങ്ങോട്ടും ഇങ്ങോട്ടും വേഗത്തില്‍ സഞ്ചരിച്ച് തമ്മില്‍ കൂട്ടിയിടിക്കുന്നു . കൂട്ടിയിടി അണുക്കളിലെ ഇലക്ട്രോണുകളെ ഉദ്ദീപിച്ച് ഉയര്‍ന്ന ഊര്‍ജ്ജനിലകളിലേക്ക് തള്ളി വിടുന്നു . ഉയര്‍ന്ന നിലകളില്‍ നിന്നു ഇലക്ട്രോണ്‍ പിന്നീട് അതിന്റെ സാധാരണ നിലകളിലേക്ക് മടങ്ങി വരുന്നു . മറങ്ങി വരുമ്പോള്‍ രണ്ട് ഊര്‍ജ്ജനിലകളുടേയും ഊര്‍ജ്ജത്തിന്റെ വ്യത്യാസത്തിനു തുല്യമായ ഫോട്ടോണുകള്‍ ഉല്‍ത്സജനം ചെയ്യുന്നു . അങ്ങനെ ചൂടുള്ള ഒരു വാതകം emission line spectrum ഉണ്ടാക്കുന്നു . സി ട്ടി എന്നെഴുതും ക്യാറ്റ് എന്ന് വായിക്കും പൂച്ച എന്ന് അര്‍ത്ഥവും , അതാണ് മലയാളം അല്ലാത്ത ഭാഷകളുടെ കുഴപ്പം . . ! ! ( കടപ്പാട് : സാമൂതിരി ) ഒരു പുളിച്ച രസം എന്റെ നാവിലുണരുകയും കാതടപ്പിക്കുന്ന ഡ്രം ബീറ്റ് ചെവിയില്‍ മൂളുകയും ചെയ്തപ്പോള്‍ എനിക്ക് കാര്യം വളരെ വ്യക്തമായി . ഇന്നലെ തോമാസേട്ടനും ഭാര്യയും തമ്മിലുള്ള വഴക്ക് ക്ലൈമാക്സ്സിലെത്തുമ്പോഴേക്കും , ആവനാഴിയില്‍ ഒരുക്കിവെച്ച തെറിയുടെ ബ്രഹ്മാസ്ത്രങ്ങള്‍ പുറത്തെടുക്കുമ്പോഴേക്കും പെണ്ണുമ്പിള്ള പായ പുറത്തേക്കിട്ട് വാതിലടച്ചുകാണും . അന്നേരം പറയാന്‍ പറ്റാതെ ബാക്കിയായ തെറികളാണ് കൊച്ചു വെളുപ്പിന്‍ അതും വെറും വയറ്റില്‍ നില്‍ക്കുന്ന എനിക്കിട്ട് തട്ടുന്നത് . അപ്പോള് എല്ലാവരും കൂടി ആലോചിച്ചു പടക്കം പൊട്ടിക്കാന് വേറെ സ്ഥലം കണ്ടു പിടിച്ചു . നമ്മുടെ സുകുമാരന് ചേട്ടന്റെ വീടിന്റെ പുറകില് . അങ്ങനെ സുകുമാരന് ചേട്ടനും അവിടുത്തെ മഹാനും ഞാനും ബാക്കി കൂട്ടുകാരും എല്ലാം കൂടി പടക്കം പൊട്ടിച്ചു ആഘോഷിക്കുകയായിരുന്നു . അപ്പോഴാണ് അവിടുത്തെ പുത്രന് ഒരു ഐഡിയ തോന്നിയത് . ഗുണ്ട് എടുത്തു കണ്ണന് ചിരട്ടയുടെ അടിയില് വെച്ച് പൊട്ടിക്കാം എന്ന് . ആഹ അന്ന് ഐഡിയയുടെ പരസ്യം ഉണ്ടായിരുന്നേല് ഞങ്ങള് ഒരുമിച്ചു പറഞ്ഞേനെ " വാട്ട് ആണ് ഐഡിയ സെട്ജീ " എന്ന് . അങ്ങനെ അവന് പോയി ചിരട്ട കൊണ്ട് വന്നു , സുകുമാരന് ചേട്ടന് ആണ് ഞങളുടെ ലീഡര് . പുള്ളി ഒരു കുപ്പി വിളക്കും ഒക്കെ കയില് പിടിച്ചു നിക്കുവാണ് . എന്നിട് ഒരു പാറയുടെ പുറത്തു കൊണ്ട് ഗുണ്ട് ഫിക്സ് ചെയ്തു ചിരട്ടയും മുകളില് വെച്ചു . എന്നിട് തീ കൊടുക്കാന് ഉള്ള തയാറെടുപ്പായി , ഉടനെ പുള്ളിയുടെ മകന് നേരെ പുറകില് പോയി നിന്നു . തീ കൊടുത്തിട്ട് പുള്ളി തിരിന്ഞതും ടൈമിംഗ് തെറ്റി ഇവന്റെ ദേഹത്ത് തട്ടി രണ്ടുപേരും അവിടെ തന്നെ വീണു . പക്ഷെ ഗുണ്ടിനു ടൈമിംഗ് തെറ്റിയില്ല അത് പൊട്ടി , ശക്തിയില് കയ്യിലിരുന്ന മണ്ണെണ്ണ വിളക്കും കൂടെ ചിരട്ടയും പൊട്ടി തെറിച്ചു . ചേട്ടന്റെ കാലിലും കയ്യിലും എല്ലാം കുപ്പിച്ചില്ലും ചിരട്ട മുറിയും , കൂടെ ചോരയും . ശ്രീ : ആദ്യ ചിത്രം ഒറ്റക്കാലില്‍ തപസ്സു ചെയ്യുന്ന കൊക്കിന്റെത് വളരെ നന്നായി . ഇതൊക്കെ എങ്ങനെ ഇത്ര നന്നായി എടുത്തു ? ത്വക്കിലെ കോശങ്ങളേയും ക്രോമസോമുകളേയും പതിനായിരക്കണക്കായി തിരിച്ച് ലബോറട്ടറിയില്‍ വിശകലനം ചെയ്ത് വ്യക്തി നിര്‍ണയം നടത്തുന്ന പ്രക്രിയ , ഡിഎന്‍എ ടെസ്റ്റിനെ ലളിതമായി ഇങ്ങനെ വ്യാഖ്യാനിക്കാം . ഓരോ മനുഷ്യനും മറ്റൊരാളില്‍ നിന്നു വ്യത്യസ്തനാണെന്ന അടിസ്ഥാന തത്വം സ്ഥിരീകരിക്കുന്ന ഡിഎന്‍എ ഒരാളുടെ ഐഡന്‍റിറ്റി കാര്‍ഡാണ് . ഇലക്ഷന്‍ ഐഡന്‍റിറ്റി കാര്‍ഡിനൊപ്പം രാജ്യത്തെ ഓരോ പൗരന്റെയും ഡിഎന്‍എ ഡേറ്റാബേസ് തയാറാക്കിയാല്‍ കുറ്റവാളികളെ നിമിഷങ്ങള്‍ക്കുള്ളില്‍ കണ്ടെത്താനാവും . കുറ്റകൃത്യങ്ങള്‍ തലനാരിഴ കീറി സ്ഥിരീകരിക്കുന്ന മോഡേണ്‍ പരിശോധനാ രീതിയാണ് ഡിഎന്‍എ ടെസ്റ്റ് . കൊലപാതകം , ബലാത്സംഗം , പിതൃത്വ നിര്‍ണയം തുടങ്ങി ഏതും തെളിയിക്കാന്‍ ഡിഎന്‍ ടൈപ്പിങ് ആധികാരികമാണ് , നിയമപ്രകാരം അംഗീകൃതവും . മനുഷ്യശരീരത്തിലെ ഏതെങ്കിലും ഭാഗത്തെ ഒരംശംകൊണ്ട് ആളെ തിരിച്ചറിയുന്ന ഡിഎന്‍എ പരിശോധനയെ ഇന്ന് ലോകമെങ്ങും അംഗീകരിച്ചുകഴിഞ്ഞു . 1983 നവംബര്‍ 21ന് മഹാവിപ്ലവത്തിനുള്ള കളമൊരുങ്ങി . ലീസെസ്റ്റര്‍ എന്ന സ്ഥലത്തുണ്ടായ ഒരു കൊലപാതകത്തിന്റെ അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്താനായില്ല . നാര്‍ബറൊയിലെ ബ്രിട്ടിഷ് മിഡ്‌ലാന്‍ഡില്‍ നിന്ന് 15 വയസുകാരിയായ ലിന്‍ഡമാന്‍ എന്ന പെണ്‍കുട്ടിയെ കാണാതായി . മാനഭംഗത്തിനുശേഷം കൊലപ്പെടുത്തിയ രീതിയില്‍ ലിന്‍ഡയുടെ മൃതദേഹം കണ്ടെത്തി . 150 അംഗങ്ങള്‍ ഉള്‍പ്പെടുന്ന പൊലീസ് സംഘം ഡെറക് പിയേഴ്‌സ് എന്ന പൊലീസ് ഓഫീസറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി . 13 - 34 വയസിനിടയില്‍ പ്രായമുള്ളയാളാണ് കൊലപാതകിയെന്ന നിഗമനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു . രണ്ടു വര്‍ഷത്തിനുശേഷം 15 കാരന്‍ ഡോണ്‍ ആഷ്വര്‍ത്ത് എന്ന ബാലനെ ഇംഗ്ലണ്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു . മനുഷ്യന്റെ ജെനറ്റിക് മെറ്റീരിയലില്‍ പരീക്ഷണം നടത്തുകയായിരുന്ന പ്രൊഫസര്‍ അലെക് ജെഫ്രിസിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്ന കാലമായിരുന്നു ഇത് . എന്‍സൈമുകളും രക്തത്തിലെ സെല്ലുകളും ഇലക്ട്രിക് തലത്തിലേക്കു കടത്തിവിട്ടുള്ള പരീക്ഷണം ജെഫ്രിസ് വിജയകരമായി പൂര്‍ത്തീകരിച്ചു . കോടതിയില്‍ ഹാജരാക്കിയ ഡോണ്‍ ആഷ്വര്‍ത്ത് കുറ്റം നിഷേധിച്ചു . കേസ് പരിശോധിക്കാന്‍ കോടതി അലെക് ജെഫ്രിസിന്റ്‌സഹായം തേടി . പെണ്‍കുട്ടിയുടെ ദേഹത്തു നിന്നുള്ള രക്തക്കറയുമായി പരിശോധിച്ചപ്പോള്‍ ഡോണ്‍ കുറ്റക്കാരനല്ലെന്നു ജെഫ്രിസ് പറഞ്ഞു . പ്രതികളെന്നു സംശയിക്കുന്ന എല്ലാവരുടേയും ഡിഎന്‍എ പരിശോധിക്കാന്‍ ഉത്തരവായി . ഇതില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ച ഒരാളെ പൊലീസ് കൈയോടെ പിടികൂടി . രണ്ട് പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തി കൊല ചെയ്തയാളാണ് അതെന്നു പൊലീസ് തെളിയിച്ചു . ജെഫ്രിസിന്റ് കണ്ടുപിടുത്തം ശാസ്ത്രം അംഗീകരിച്ചു . ഫോറന്‍സിക് മെഡിസിനില്‍ പിന്നീട് പരീക്ഷണങ്ങള്‍ ഏറെയുണ്ടായി . റെസ്ട്രിക്ഷന്‍ ഫ്രാഗ്മെന്‍റ് ലെങ്ത് പോളിമോര്‍ഫിസം ( ആര്‍എഫ് എല്‍പി ) , പോളിമറൈസ് ചെയ്ന്‍ റിയാക്ഷന്‍ ( പിസിആര്‍ ) , ഷോര്‍ട്ട് ടാന്‍ഡം റിപ്പീറ്റ്‌സ് ( എസ്ടിആര്‍ ) , മൈറ്റൊകോണ്‍ട്രിയല്‍ ഡിഎന്‍എ അനലിസിസ് , റാപ്പിഡ് ഡിഎന്‍എ മൈേെക്രാചിപ്പ് ബേസ്ഡ് ജെനിറ്റിക് ഡിറ്റക്‌റ്റേഴ്‌സ് എന്നിങ്ങനെ വിവിധ രീതികള്‍ കാലക്രമേണ ആവിഷ്കരിക്കപ്പെട്ടു . പരിശോധന നടത്തുമ്പോഴുള്ള അപകട സാധ്യതകള്‍ പരിഹരിച്ചുകൊണ്ട് മണിക്കൂറുകള്‍ക്കുള്ളില്‍ റിസല്‍റ്റ് കിട്ടുന്ന എസ്ടിആര്‍ മെത്തേഡാണ് ഏറ്റവും അനുയോജ്യമെന്നു ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞു . ലാബിനുള്ളില്‍ ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ കൈകാര്യം ചെയ്യാമെന്നതാണ് ഇതിന്റെ മെച്ചം . മറ്റുള്ളവയിലും സാമ്പത്തികച്ചെലവ് കൂടുമെന്നു മാത്രം . ഗുണങ്ങളും പരിമിതികളും ഇപ്പോള്‍ ലഭ്യമായിട്ടുള്ളതില്‍ ഏറ്റവും മികച്ച കുറ്റാന്വേഷണ പരിശോധനയാണ് ഡിഎന്‍എ . ഗുണങ്ങള്‍ ഏറെയുണ്ടെങ്കിലും ചെറിയ കുറവുകള്‍ പരിശോധനയിലുമുണ്ട് . നഖം , മുടി , രക്തം , ചര്‍മം , വിസര്‍ജ്യം , ആന്തരികാവയവങ്ങള്‍ , എല്ല് , പല്ല് , നഖംകൊണ്ടുള്ള പാടുകള്‍ തുടങ്ങിയ തെളിവുകള്‍ എങ്ങനെയാണ് ലാബിലേക്ക് അയയ്‌ക്കേണ്ടതെന്ന് ഫോറന്‍സിക് വിദഗ്ധര്‍ പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട് . ഐഡന്‍റിക്കല്‍ ട്വിന്‍സ് ( സരൂപ ഇരട്ടകള്‍ ) ആണ് പ്രതികളെങ്കില്‍ യഥാര്‍ഥ പ്രതിയെ കണ്ടെത്താനാകില്ലെന്നത് ഡിഎന്‍എ ടൈപ്പിങ്ങിന്റ് പ്രധാന ന്യൂനത . മറ്റു പരിശോധനകളെ അപേക്ഷിച്ച് ഏറ്റവും ചെലവേറുമെന്നത് മറ്റൊരു പ്രതിബന്ധം . അതിവിദഗ്ധരായ ഫോറന്‍സിക് ഉദ്യോഗസ്ഥരുടെ ആത്മാര്‍ഥ സേവനത്തിലൂടെ മാത്രമേ യഥാര്‍ഥ റിസല്‍റ്റ് കിട്ടുകയുള്ളൂവെന്നത് നിര്‍ബന്ധം . Embedded below post - ഇത്തരം കമന്റ് സെറ്റിംഗ്സ് ഉള്ള പോസ്റ്റുകളില്‍ കമന്റിടാന്‍ കഴിയാതെ വരുന്നു . പലരുടേയും പോസ്റ്റുകള്‍ വായിച്ചിട്ട് കമന്റിടാന്‍ ശ്രമിച്ചാല്‍ Embedded below post എന്ന സെറ്റിംഗ്സ് ആണെങ്കില്‍ ഒരു അക്കൌണ്ട് സെലെക്റ്റ് ചെയ്ത് , കമന്റ് ടൈപ്പി പബ്ലിഷ് ചെയ്താല്‍ കമന്റ് പബ്ലിഷ് ആവാറില്ല . ഫോം പഴയ പടി തന്നെ നില്‍ക്കും . വീണ്ടും ശ്രമിച്ചാലും ഫലം ഉണ്ടാവാറില്ല . നിരവധി പേരുടെ പോസ്റ്റുകളില്‍ സെറ്റിംഗ്സ് ഉള്ളത് കാരണം കമന്റാന്‍ സാധിക്കുന്നില്ല . Embedded below post എന്ന സെറ്റിംഗ്സിനു പകരം മറ്റേതെങ്കിലും സെറ്റിംഗ്സ് ആണെങ്കില്‍ പ്രശ്നമില്ല . ബുദ്ധിമുട്ട് എനിക്കു മാത്രമാണോ ഉണ്ടാവുന്നത് എന്ന് അറിയില്ല . ഇതിനൊരു പരിഹാരം നിര്‍ദ്ദേശിക്കൂ . ഏറ്റവും നല്ലത് സെറ്റിംഗ്സ് ഒഴിവാക്കുന്നതല്ലെ ? Embedded below post എന്ന സെറ്റിഗ്സ് ഉപയോഗിക്കുന്നവര്‍ അത് മാറ്റിയാല്‍ കമന്റാന്‍ സഹായകമാവും . ഡയല്‍ അപ് കണക്ഷന്‍ ഉപയോഗിക്കുന്നതു കൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത് എന്ന് അറിയില്ല . . . എന്തായാലും പ്രശ്നത്തിനു ഒരു പരിഹാരം നിര്‍ദ്ദേശിക്കൂ . . . . . ഉപയോഗിക്കുന്ന ബ്രൌസര്‍ മോസില്ല ഫയര്‍ഫോക്സ് , എസ് എക്സ്പി പ്രൊഫഷണല്‍ പേശികൾ നമ്മുടെ ശരീരത്തിലെ ശക്തിയുല്പാദനകേന്ദ്രങ്ങളാകുന്നു . ഊർജം ശക്തിയായി മാറ്റുന്ന ദൗത്യം ഏല്പിക്കപ്പെട്ട അവ ഒരാളുടെ ജീവിതകാലം മുഴുവൻ അത് നിർവഹിച്ചുകൊണ്ടേയിരിക്കുന്നു . ചിലപ്പോൾ നാമിത് തിരിച്ചറിയുന്നു . അധികസമയവും നാമിതേക്കുറിച്ച് ബോധവാന്മാരേ അല്ല . ചില പേശികൾ നമ്മുടെ ബോധപൂർവമുള്ള ശ്രമം കൂടാതെ തന്നെ സങ്കോചിച്ചുകൊണ്ടിരിക്കുന്നു . ഹൃദയപേശികളും ആമാശയപേസികളും ഇതിനുദാഹരണങ്ങളാണ്‌ . അവയുടെ പ്രവർത്തനം നമ്മുടെ വരുതിയിലല്ല . നമ്മുടെ ഇച്ഛക്കനുസരിച്ച് പ്രവർത്തിക്കുന്ന പേശികൾ നമ്മുടെ അസ്ഥികളുമായി ബന്ധപ്പെട്ടവയാണ്‌ , സ്വമേധയാ പ്രവർത്തിക്കുന്ന 650 പേശികളാണ്‌ നമ്മുടെ ശരീരത്തിലുള്ളത് . നമ്മുടെ അവയവങ്ങൾ ചലിക്കുമ്പോൾ പേശികൾ സങ്കോചിക്കുകയും [ . . . ] എന്റെ കയ്യിലുള്ളത് DC ബുക്സ് - ന്റെ മലയാളം ഇംഗ്ലീഷ് dictionary ആണ് . അതുവച്ച് എനിക്ക് എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ ? ( തീരെ ചെറിയ dictionary ആണ് . അതിലെ വാക്കുകള്‍ ഇപ്പോള്‍തന്നെ മഷി തണ്ടില്‍ ഉണ്ടാകും ) സഹായിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ഓരോ അക്ഷരതില്‍ തുടങ്ങുന്ന വാക്കുകള്‍ വീതിച്ചു കൊടുത്താല്‍ പണി കുറച്ചു എളുപ്പമാവില്ലേ അല്ലെങ്കില്‍ എല്ലാവരും എല്ലാ വാക്കുകളും ചെക്ക്‌ ചെയ്യേണ്ടി വരില്ലേ ? ദക്ഷിണ കേരളത്തില്‍ കൊല്ലം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദക്ഷിണ കേരള ഇസ്ലാം മത വിദ്യാഭ്യാസബോര്‍ഡിന്റെ കീഴിലും നിരവധി അറബിക് കോളേജുകളുണ്ട് . എതെങ്കിലും പ്രത്യേക വിഭാഗത്തിന്റേതായറിയപ്പെടാത്ത അറബിക് കോളേജുകളുമുണ്ട് . ഉദാ . അല്‍ഇര്‍ശാദ് അറബിക് കോളേജ് ( അഴീക്കോട് ) , അസ്ഹറുല്‍ ഇസ്ലാമിക് കോംപ്ളക്സ് ( ആലുവ ) . പ്രധാന അറബിക് കോളേജുകളുടെ ജില്ല തിരിച്ചുള്ള പട്ടിക താഴെ : തമിഴ്നാട് പീഠഭൂമിയിലെ ഭൂരിഭാഗം ജനങ്ങളുടെയും ഭാഷ തമിഴാണ് . ജനസാന്ദ്രത താരതമ്യേന കൂടുതലുള്ള ഒരു ഭൂപ്രദേശമാണിത് . ചാമ , കരിമ്പ് , എന്നിവയാണ് പ്രധാന ഭക്ഷ്യവിളകൾ . നാണ്യവിളകളിൽ മുഖ്യസ്ഥാനം പരുത്തി , നിലക്കടല , പച്ചക്കറികൾ തുടങ്ങിയവയ്ക്കാണ് . നീലഗിരിക്കുന്നുകളിൽ കാപ്പിയും തേയിലയും വ്യാപകമായി കൃഷിചെയ്യുന്നു . കോയമ്പത്തൂർ കേന്ദ്രമായി ഉള്ളി , മധുരക്കിഴങ്ങ് , മഞ്ഞൾ , മുളക് , പച്ചക്കറികൾ തുടങ്ങിയവയുത്പാദിപ്പിക്കപ്പെടുന്നു . കോയമ്പത്തൂരാണ് തമിഴ്നാട് പീഠഭൂമിയിലെ പ്രമുഖ നഗരം ; മധുര , സേലം , തുടങ്ങിയവ പ്രധാന പട്ടണങ്ങളും . ഊട്ടിയും കൊടൈക്കനാലും പ്രദേശത്തുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ് . സേലത്തുനിന്നും ഇരുമ്പയിര് , ലിഗ്നൈറ്റ് , ബോക്സൈറ്റ് , ചുണ്ണാമ്പുകല്ല് എന്നിവ ലഭിക്കുന്നു . ഹിന്ദുവിന്റെ ആചാരങ്ങളില്‍ ബിംബാരാധന അതിപ്രധാനം . ഇസ്ലാമാണെങ്കില്‍ ബിംബാരാധനയെ കഠിനമായി വെറുക്കുന്നു . ഹിന്ദു ബഹുദൈവ ആരാധകന്‍ . ഇസ്ലാം ഏകദൈവത്തില്‍ വിശ്വസിക്കുന്നു . ക്രൈസ്തവര്‍ക്ക് പരിശുദ്ധ ത്രിത്വത്തിലൊന്ന് കര്‍ത്താവായ യേശുവാണ്‍ . ഇസ്ലാമാണെങ്കില്‍ യേശുവിനെ മനുഷ്യനായ പ്രവാചകന്‍ മാത്രമായി കാണുന്നു . സിഖ് മതത്തിനാകട്ടെ മുഹമ്മദ് അന്ത്യപ്രവാചകനോ ഖുര്‍ ആന്‍ ദൈവ വചനമോ അല്ല . ബൌദ്ധനാകട്ടെ രൂപാരൂപങ്ങള്‍ ഉള്ള ഈശ്വരസങ്കല്പം കമ്മി . പാഴ്സിക്ക് അതിലും വ്യത്യസ്ഥമായ വേറെ ചില വ്യത്യാസങ്ങള്‍ . ലിസ്റ്റ് നീണ്ടു നീണ്ടു പോകും . ഏർക്കാടിനു പശ്ചിമഘട്ട മലനിരയിലെ പ്രകൃതി വൈഭവങ്ങളുമായി വളരെ സാമ്യമുണ്ട് . ഏർക്കാട്ടിൽ ചെറുകുരുവികൾ , ബുൾബുൾ , അണ്ണാൻ , ചെവിയൻ മുയലുകൾ , പോത്തുകൾ , മാൻ , കുറുനരി , കീരി , പാമ്പുകൾ , പരുന്ത് എന്നിവയൊക്കെ ധാരാളമായി കാണാൻ കഴിയും . ചുരുക്കത്തിൽ , ഏർക്കാട് പറവകളുടെ പറുദീസയാണ്‌ . സൂക്തത്തില്‍ മറ്റൊരാശയം ഇങ്ങനെയാവാം : അതല്ല , തനിക്കിഷ്ടമുള്ളവരെ ദൈവമാക്കാന്‍ മനുഷ്യന്നധികാരമുണ്ടെന്നോ ? മൂന്നാമതൊരാശയം ഇങ്ങനെയുമാകാം : ദൈവങ്ങളിലൂടെ സഫലീകരിക്കപ്പെടുമെന്ന് മനുഷ്യന്‍ പ്രതീക്ഷിക്കുന്ന ആഗ്രഹങ്ങള്‍ എപ്പോഴെങ്കിലും സഫലീകരിക്കപ്പെടുന്നുണ്ടോ ? ഒരു അയല്‍ക്കാരികുട്ടിയുണ്ടെനിക്ക്‌ , നിത്യ മൂന്നു വയസ്സായി . . നേരെ നോക്കില്ല . . . അവ്യക്തമായി എന്തോ ഒക്കെ പറയും ഒന്നിലും ഒരു മിനിട്ടിലധികം ശ്രദ്ധ നില്‍ക്കില്ല . . ഇടയ്ക്കു ഞങ്ങളുടെ വീട്ടില്‍ , വാതില്‍ തട്ടി തുറപ്പിച്ചു കയറി വരും . . . . മേശപ്പുറത്തു പെട്ടന്നു കയറി നിന്നു , പിന്നെ സോഫയിലേക്കു ചാടി അവിടന്നുപെട്ടന്നു ഓടി , ബാല്‍കണിയില്‍ , പിന്നെ ബാത്ത്‌റൂം , ഇടക്കു എന്തെങ്കിലും കൗതുകവസ്തുക്കള്‍ എടുത്തു പരിശോധിക്കും , താഴെയിടും . . പിന്നെ ആരുടെ എങ്കിലും കൈയില്‍ ബലമായി പിടിച്ചു വലിച്ചു വീടു മുഴുവനും ഓടും . നല്ല ശക്തിയാണു കുട്ടിക്കു . . . വെറും 15 മിനിട്ടിനുള്ളില്‍ ഞാനും കുട്ടികളും നിത്യയുടെ പുറകെ ഓടി ക്ഷീണിച്ചിരിക്കും . നിത്യയുടെ അമ്മ ക്ഷമാപണവുമായി വന്നു വലിച്ചു കൊണ്ടുപോകുമ്പോള്‍ എന്തൊക്കെയോ പറയാന്‍ ശ്രമിച്ചു കഴിയാതെ ഗോഷ്ടി കാണിച്ചു ഓടി പുറത്തെക്കു . . 101 പാപത്തിന്റെ വരവ്‌ മറയില്ലാതെയാണ്‌ ; ഇന്ദ്രിയങ്ങൾ അതു വേഗം വേഗം പിടിച്ചെടുത്തോളും . പിഴുതെടുക്കേണ്ടതില്ല , വേരും പറിച്ചെടുത്താണ്‌ അതിന്റെ സഞ്ചാരം . ഭ്രാന്ത്‌ കണ്ണൂരിനല്ല മനോജേട്ടാ . . ഭ്രാന്ത്‌ ആര്‍ എസ് എസ്സിനാണ് . . പ്രവര്‍ത്തകരെ കൊന്നൊടുക്കിയാല്‍ ഒരു പ്രസ്ഥാനത്തെ തകര്‍ക്കാനാവുമെന്നു കരുതുന്നവരുടെ ഭ്രാന്ത് . ഭ്രാന്ത് പിടിച്ച പട്ടിയ്ക്കു നല്‍കുന്ന ശിക്ഷയെ ഇവര്‍ക്ക് യോജിക്കൂ . . പക്ഷെ ഇത്തരം ഹീനമായ ആക്രമണങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കുമ്പോള്‍ അതിനെ സി പി എം , ആര്‍ എസ് എസ് സംഘടനം ആക്കി ചിത്രീകരിക്കുന്ന മാധ്യമങ്ങളുടെ ഭ്രാന്ത് ആര് ചികല്സിച്ചു മാറ്റും . ഇതുവഴി ഉപയോക്താക്കൾക്ക് തന്നെ അവർ പബ്ലിഷ് ചെയ്യുന്ന പോസ്റ്റുകൾ അവർക്കിഷ്ടപ്പെട്ട കാറ്റഗറിയിൽ ഉൾപ്പെടുത്തി ജാലകത്തിൽ നൽകാൻ സാധിക്കും . പുതിയ വിഡ്ജറ്റ് കോഡ് ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ബ്ലോഗുടമകൾ അവയിൽ ക്ലീക്ക് ചെയ്താലുടനെ തന്നെ പോസ്റ്റുകളുടെ കാറ്റഗറി ഒരു ഡ്രോപ്പ് ഡൌൺ മെനുവായ് വരികയും അവിടെ നിന്നും അവർക്ക് വേണ്ട കാറ്റഗറി സെലക്റ്റ് ചെയ്ത് നൽകാനും സാധിക്കും വിധമാണു ജാലകത്തിന്റെ വിഡ്ജറ്റ് കോഡ് രൂപകല്പന ചെയ്തിരിക്കുന്നത് . ഇതിനായി ജാലകത്തിന്റെ വിഡ്ജറ്റ് സൌകര്യം ഉപയോഗിക്കേണ്ടത് ആവശ്യമാണ് . അരവണ നിര്‍മ്മാണം വല്ല ചൈനീസ്‌ കമ്പനിയേയും ഏല്‍പ്പിക്കുന്ന കാര്യം ആലോചിക്കാവുന്നതാണ്‌ - തട്ടിപ്പും വെട്ടിപ്പും നടത്താതെ ശുദ്ധമായ എലിവാല്‍ രഹിത അരവണയുണ്ടാക്കി മനോഹരമായി പാക്ക്‌ ചെയ്ത്‌ ചൈനക്കാര്‍ പറഞ്ഞ നേരംകൊണ്ട്‌ എത്തിച്ചേനേ ! മൃതോത്ഥാനം - 5 പൈങ്കിളി അഞ്ചാം ഭാഗം പുറത്തായി . . . . . . പുറത്ത് ചേവലാട്ടാന്‍ വരുന്ന പൂവന്റേയും , ഓടി രക്ഷപെടാന്‍ ശ്രമിക്കുന്ന പിടയുടേയും കുറുകല്‍ കേട്ടു . അല്പം സമയത്തിനു ശേഷം ചാത്തന്റെ കൂവല്‍ ഉച്ചത്തില്‍ കേട്ടു . നന്നായിരിക്കുന്നു . വളരെ ഉപകാരപ്രദമായ ഒരു പൊടിക്കൈ ലളിതമായ ഭാഷയില്‍ - ഒരു ക്യാപ്സൂള്‍ പോലെ . ഇവിടെ കമന്റ് നല്‍കിയവരുടെ പേര്‍ പ്രസക്തമല്ല . എല്ലാം ഒരേ മനോഭാവം പങ്കുവെക്കുന്നു . അത് ഒരു തരം അസഹിഷ്ണതയുടെതും അഹങ്കാരത്തിന്റേതുമാണ് എന്നാണ് എന്റെ അഭിപ്രായം . മുട്ടുന്യായങ്ങളും മേല്‍ പറയപ്പെട്ട പരിഹാസവുമല്ലാതെ വസ്തുതകളെ നേരിടാനാകാതെ മതവിശ്വാസികളെ തെറിയഭിഷേകം ചെയ്യുന്ന മനുഷ്യവംശത്തിലെ ഉന്നതകുലമഹിമ അവകാശപ്പെടുന്ന യുക്തിവാദികള്‍ ആരിലും ചിരിയുണര്‍ത്താതിരിക്കില്ല . അന്നത്തെ പരിതഃസ്ഥിതിയില്‍ ഇതൊരു വമ്പിച്ച പരീക്ഷണമായിരുന്നു . അദ്ദേഹത്തിന്റെ പ്രാര്‍ഥനയാലാകാം അല്ലാഹു അദ്ദേഹത്തെ സഹായിച്ചു . ഇസ്ലാമിക പ്രസ്ഥാനത്തിനുവേണ്ടി സര്‍വ സമ്മര്‍ദങ്ങളെയും ചെറുത്തു തോല്‍പിക്കാനും അതിന്റെ നയം കാത്തു സൂക്ഷിക്കാനും അദ്ദേഹം തീരുമാനിച്ചു . ' നിങ്ങള്‍ക്ക്‌ പറയാനുള്ളതെല്ലാം പറഞ്ഞുകൊള്ളുക . എനിക്ക്‌ പറയാനുള്ളത്‌ അവസരം കിട്ടിയാല്‍ പിന്നീട്‌ പറഞ്ഞുകൊള്ളാം ' എന്ന്‌ മറുകക്ഷിയെ അദ്ദേഹം അറിയിച്ചു . നിന്റെ ചതുരവും കോണവുമൊന്നും ശരിയാക്കാന്‍ എന്നെ കിട്ടില്ല . പകരം ഇതു പിടിച്ചോ . മൂല്യബോധമുള്ള രാഷ്ട്രീയക്കാരെ ജയിപ്പിച്ചു വിടെണ്ട ചുമതല ഹിന്ദുവിനു മാത്രമാണെന്ന കഴിഞ്ഞ ഇലക്ഷനില്‍ തെളിഞ്ഞ സത്യം ചേലനാട്ടിയ സഖാവിനു മനസിലാകാഞ്ഞിട്ടൊന്നുമല്ല . " ഏതെങ്കിലും അന്യമതസ്ഥരോട് ഏതെങ്കിലും തരത്തിലുള്ള വൈരാഗ്യം നിങ്ങൾക്കുണ്ടോ ? അവരെക്കൊണ്ട് കണക്കുപറയിക്കണോ ? അവരുടെ കുടുംബത്തെ ഉന്മൂലനം ചെയ്യണോ ? ആട്ടിപ്പായിക്കണോ ? അവരുടെ പെണ്ണുങ്ങളുടെ മാനാഭിമാനങ്ങൾ തകർക്കണോ ? എത്ര എളുപ്പം . വേഗമാകട്ടെ , വിളിക്കൂ ഞങ്ങളെ . " ഇതു തൊഗാഡിയ എവിടെയാണെറ്റോ ചേലനാട്ടു സഖാവേ പറഞ്ഞത് . മനുഷ്യനെ ചുട്ടു തിന്നുന്ന പരിപാടി ഇനിയെങ്കിലും നിര്‍ത്തിക്കൂടെ . . " ചതുരങ്ങൾ കൊണ്ടൊരു വീട് " എന്ന ആശയം വച്ച് ഒരു വീടൊരുക്കണം എന്ന ആഗ്രഹപ്രകാരം ഒരു സുഹ്രത്തിനു വേണ്ടി ഉണ്ടാക്കിയ ഒരു ഡിസൈനാണിത് . കണ്ടുമടുത്ത ഓടുപതിച്ച ചരിച്ചുവാർക്കുന്ന മേൽക്കൂരക്കുപകരം " ഫ്ലാറ്റ് റൂഫ് " വ്യത്യസ്ഥ ലെവലുകളിൽ കൊടുക്കുവാൻ ഉദ്ദേശിക്കുന്നു . ഇതിനായിട്ടാണ് അവിടാവിടെ ചില കട്ടിങ്ങുകൾ കൊടുത്തിരിക്കുന്നത് . ചാത്തനേറ് : വിവരണം ബോറഡിപ്പിച്ചില്ലാ . . " ബുദ്ധിപൂര്‍വ്വം വണ്ടി അവിടെ തന്നെ പാര്‍ക്ക് " ആരുടെ ബുദ്ധി എന്ന് തെളിച്ച് പറയണം . സതീഷേട്ടോ ഇതൊന്നും കേള്‍ക്കുന്നില്ലേ ക്രഡിറ്റ് കൈവിട്ട് പോണത് കണ്ടാ @ അഹങ്കാരി , അക്കൌണ്ട്സ് പേജിലെത്തി അവിടെ ( nickname ) കൃത്യമായി നല്‍കിയിട്ടുണ്ടോ എന്നു പരിശോധിക്കുക . അതല്ലാതെ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്നു തോന്നുന്നില്ല . - - മാഹുജിറുകളും അൻസാരികളുമായി നബി ( ) യുടെ സഹാബികളായുളള എല്ലാവരെയും ഉൾപ്പെടുത്തിക്കൊണ്ട്‌ അവർക്ക്‌ അല്ലാഹു നൽകുന്ന ബഹുമതി നോക്കുക ! ഒന്നാമതായി ; പൌരാണിക കാലത്ത് മെസപ്പെട്ടോമിയ എന്ന പേരിലാണ് ഇറാഖ് അറിയപ്പെട്ടത് . രണ്ടാം ഖലീഫ ഉമറിന്റെ ഭരണകാലത്ത് ഇസ്ലാം ഇറാഖിലെത്തി . എട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ബാഗ്ദാദ് ആസ്ഥാനമായി രൂപീകൃതമായ അബ്ബാസിയാ ഖിലാഫത്തിന്‍കീഴില്‍ ഇറാഖ് പുരോഗമിച്ച് തുടങ്ങി . . ഡി . 1258 ല്‍ മംഗോളിയര്‍ ഇറാഖ് ആക്രമിക്കുകയും രാജ്യത്ത് ആധിപത്യം സ്ഥാപിക്കുകയും ചെയ്തു . 1508 മുതല്‍ 1534 വരെ ഇറാനിലെ സഫവീ സാമ്രാജ്യത്തിനും 1534 മുതല്‍ ഉഥ്മാനീഖിലാഫത്തിനും കീഴിലായിരുന്നു ഇറാഖ് . 1918 ല്‍ മൌസില്‍ , ബസ്വറ , ബാഗ്ദാദ് തുടങ്ങിയ പ്രവിശ്യകള്‍ ചേര്‍ത്ത് രൂപവല്‍ക്കരിക്കപ്പെട്ട ഇറാഖ് ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ കീഴില്‍ ഒരു മാന്‍ഡേറ്റ് ആയി അംഗീകരിക്കപ്പെട്ടു . 1932 ല്‍ ബ്രിട്ടീഷ് ആധിപത്യത്തില്‍നിന്ന് ഇറാഖ് സ്വതന്ത്രമായി . രാജവാഴ്ചക്ക് അന്ത്യം കുറിച്ച് രാജ്യം റിപ്പബ്ളിക്കായി പ്രഖ്യാപിച്ചു . 1968 ല്‍ ഭേദഗതി ചെയ്യപ്പെട്ട ഭരണഘടന പ്രകാരം ഇറാഖ് ഒരു പരമാധികാര ജനാധിപത്യ ഇസ്ലാമിക രാഷ്ട്രമായി മാറി . 14 അംഗ റവല്യൂഷനറി കമാന്റ് കൌണ്‍സില്‍ ആണ് പ്രസിഡന്റിനെയും വൈസ്പ്രസിഡന്റിനെയും തിരഞ്ഞെടുക്കുന്നത് . ഭരണനിര്‍വഹണത്തിനായി പ്രസിഡന്റ് മന്ത്രിസഭയെ നിയമിച്ചുപോന്നു . സദ്ദാം ഹുസൈന്‍ 1979 ജൂലൈ 17 നാണ് പ്രസിഡന്റായി സ്ഥാനമേറ്റത് . സര്‍വ്വാധികാരങ്ങളും സ്വകരങ്ങളിലാക്കി സദ്ദാം ഉരുക്കുമുഷ്ടി പ്രയോഗിച്ചു . ഇറാന്‍ - ഇറാഖ് യുദ്ധം , കുവൈത്ത് അധിനിവേശം തുടങ്ങിയ ആക്രമണോല്‍സുക നയം അമേരിക്കയുടെ പിന്തുണയോടെ സദ്ദാം ആരംഭിച്ചു . അമേരിക്കയുടെ തന്ത്രമായിരുന്നു അത് . ഇറാഖ് ആക്രമിക്കാനും ഉപരോധിക്കാനും സദ്ദാമിനെ നിഷ്കാസനം ചെയ്യാനും അമേരിക്കക്ക് സാധിച്ചു . ഒടുവില്‍ അമേരിക്ക അധിനിവേശം ചെയ്ത ആദ്യത്തെ അറേബ്യന്‍ രാഷ്ട്രമായി ഇറാഖ് മാറി . 95 ശതമാനം മുസ്ലിംകളാണ് . ( സുന്നി ശിയാ വിഭാഗക്കാര്‍ ഉണ്ട് ) ബാക്കി ജൂതരും ക്രൈസ്തവരുമാണ് . ഔദ്യോഗിക ഭാഷ അറബി . തുര്‍ക്കി , കുര്‍ദിഷ് എന്നീ ഭാഷകളും രാജ്യത്ത് പ്രചാരത്തിലുണ്ട് . ഒരു കാര്‍ഷിക രാജ്യമായ ഇറാഖിന് ഈത്തപ്പഴ ഉല്‍പാദനത്തില്‍ ഒന്നാം സ്ഥാനമാണുള്ളത് . വരുമാനമാര്‍ഗത്തില്‍ പെട്രോളിയമാണ് മുന്‍പന്തിയില്‍ . ഒറ്റക്കവിതാപഠനങ്ങള്‍ തുടങ്ങിവെച്ചതു നന്നായി . വിശാഖിന്റെ ഉദ്യമത്തിന് എന്റെ അഭിനന്ദനങ്ങള്‍ . ലാപുടന്‍ കവിതകള്‍ക്ക് ചില പൊതുസ്വഭാവങ്ങളുണ്ട് . ദുര്‍ഗ്രഹമായ യുക്തി കൊണ്ടാണ് അവയില്‍ പലതും പണിഞ്ഞിരിക്കുന്നതെന്നാണ് ഒരു വായനക്കാരന്‍ എന്ന നിലയില്‍ എനിക്ക് തോന്നിയിട്ടുള്ളത് . ജീവിതത്തെ വിവിധ ദിശകളില്‍ നിന്ന് അത് നോക്കുന്നുണ്ട് . പല വിമകളിലേക്കും അത് അതിന്റെ അര്‍ഥങ്ങള്‍ പ്രസരിപ്പിക്കുന്നുണ്ട് . വിശാഖ് പറഞ്ഞു വെച്ചതു പോലെ ' ശൈലീകരണ ' ത്തിന്റെ പിടിയില്‍ അത് പെട്ടു പോയോ എന്ന് ഞാനും സംശയിക്കുന്നുണ്ട് . ഒരര്‍ഥത്തില്‍ തനതായ ശൈലി തന്നെയല്ലേ മൌലികത എന്നു ഘോഷിക്കുന്ന സാധനം . എങ്കിലും നിരീക്ഷണം ശരിയാണ് . വിജയന്റെ മൌലികകൃതികള്‍ വരെ മലയാളിക്ക് അവസാനം ചെടിച്ചു . സൂചന എന്ന കവിത ജീവിതത്തെക്കുറിച്ചുള്ള കാമ്പുള്ള ഒരു നിരീക്ഷണമാണ് . വെളിച്ചം കൊണ്ട് കാണാനാവാത്ത ഇരുട്ടിനെപ്പോലെ , നിറം തേച്ച് ചിത്രമാക്കാനാവാത്ത നിഴലു പോലെ അസാധ്യതകളുടെ വിരസമായ വ്യംഗ്യമത്രേ ജീവിതം . ഇതൊരു ഋണാത്മകമായ ദര്‍ശനമല്ലെന്ന് വിശാഖ് ഇവിടെ സമര്‍ഥിച്ചിട്ടുണ്ട് . കവിത വായിച്ച ആരും അത് സമ്മതിക്കുകയും ചെയ്യും . യാഥാര്‍ഥ്യം ഇന്നതാണെന്ന് അറിയുകയും അതുമായി പൊരുത്തപെടുകയും ചെയ്തവന്റെ ഭാഷ തന്നെയാണ് കവിതയില്‍ . പരിമിതികളെക്കുറിച്ചുള്ള ബോധമാവണം ലാപുടന്‍ കവിതയില്‍ ഒരു വൈരാഗിയെ എപ്പോഴും കാണിക്കുന്നത് . പ്രിയ ലത്തീഫ് സാഹിബ് , സ്ഥിരമായി ഇവിടെ എത്താറുണ്ട് . . കഥക്കും കവിതക്കും എഴുതുന്ന കമന്റ് പോലെ എന്റെ മണ്ടത്തരങ്ങള്‍ ഇവിടെ എഴുതി ഇതിന്റെ നിലവാരം നഷ്ടപ്പെടുത്തരുത് എന്നു കരുതിയാണു പലപ്പോഴും ഒന്നും രേഖപ്പെടുത്താതെ പോകുന്നത് . താങ്കളുടെ നല്ല സം‌രം‌ഭത്തിനു എല്ലാ പിന്തുണയും ആശംസകളും നേരുന്നതോടൊപ്പം ഇത് നല്ല ഒരു സ്വാലിഹായ അമലാക്കി സര്‍‌വ്വ ശക്തന്‍ പ്രതിഫലം നല്‍കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു ! പ്രേരണകളും പ്രോത്സാഹനങ്ങളും നൂറ്റാണ്ടുകളോളം ശാസ്ത്ര - വൈജ്ഞാനിക മേഖലകളില്‍ ആധിപത്യം വാഴാന്‍ മുസ്ലിംകളെ പ്രാപ്തരാക്കി . പില്‍ക്കാലത്ത് പാശ്ചാത്യലോകത്തുണ്ടായ വൈജ്ഞാനിക വികാസത്തിന് അടിത്തറയായി വര്‍ത്തിച്ചത് ഇസ്ലാമിക വിജ്ഞാനങ്ങളാണെന്നത് ഇന്ന് അധികമാരും നിഷേധിക്കാത്ത ഒരു ചരിത്ര വസ്തുതയാണ് . കൊച്ചുത്രേസ്യേ ഡല്‍ഹിയും പൂനെയും ഒന്നും ഒന്നുവല്ല . ഞങ്ങടെ ചങ്ങനാശ്ശേരിലോട്ട് വാ . ചങ്ങനാശേരിലാരുന്നേ പെപ്പര്‍സ്പ്രേ അടുത്ത സെക്കന്റി കിട്ടിയേനേ . എന്നാ പറയാന . ചങ്ങനാശ്ശേരിടത്രേം വരുവോ ദില്ലിയും പൂനെയും . നമ്മുടെ വിദ്യാഭ്യാസസമ്പ്രദായത്തില്‍ കണക്കു് എം . എസ് . സി . പഠിക്കാന്‍ ശ്രമിച്ച ഒരാള്‍ കണക്കിന്റെ ആജന്മശത്രുവായി മാറിയതില്‍ അദ്ഭുതമൊന്നുമില്ല . പക്ഷേ , പരീക്ഷ എഴുതേണ്ട ഗതികേടില്ലെങ്കില്‍ അതു വളരെ രസകരമാണു് . അതുപോലെ കാവ്യാസ്വാദനം സാദ്ധ്യമാകണമെങ്കില്‍ വൃത്തം , അലങ്കാരം , വ്യാകരണം തുടങ്ങിയവ പരീക്ഷയ്ക്കു ചോദിക്കുന്ന പരിപാടി നമ്മുടെ സ്കൂള്‍ പാഠ്യപദ്ധതിയില്‍ നിന്നു് എടുത്തുകളയണം . വക്കത്തിന്‍റെതു പോലെയുള്ള പല്ലുകളുടെ ഉടമയായ മാമുക്കോയ അന്ന് ചലച്ചിത്രരംഗത്തെത്തിയിട്ടില്ല എന്ന് അറിയാവുന്ന കരുണാകരന്‍ ഭീകരമായി ചിരിക്കുന്ന പല്ലുകള്‍ അല്പം കറുത്ത മഷികൊണ്ട് ടച്ച് ചെയ്ത് മറച്ചതിനുശേഷം ഫോട്ടോകള്‍ റിലീസ് ചെയ്താല്‍ പോരായിരുന്നോ എന്ന് ചോദിച്ചു . ( ശ്രീനാരായണഗുരു ) ശിശു നാമഗുരോരാജ്ഞാം കരോമി ശിരസാവഹന്‍ നവമഞ്ജരികാം ശുദ്ധീകര്‍ത്തുമര്‍ഹന്തി കോവിദാഃ 1 നാടീടുമീ വിഷയമോടീദൃശം നടനമാടീടുവാനരുതിനി - ക്കാടീ വയോവിതരതീടീയിടയ്ക്കിവനു കൂടിയമായതിയലും കാടീയുമീകരണമൂടിയെരിപ്പതിനൊരേടീകരിഞ്ഞ നിടില - ച്ചൂടിദമീയ മയിലോടീടുവാനരുള്‍കമോടീയുതം മുരുകനേ ! 2 രാപായില്‍ വീണുഴറുമാ പാപമീയരുതിരാപായിപോലെ മനമേ നീ പാര്‍വതീതനയമാപാദചൂഡമണിമാപാദനായ നിയതം പാപാടവീ ചുടുമിടാപായമീ മരുദിനോപാസനേന ചുഴയില്‍ തീപായുമാറുമധുനാപായമുണ്മതിനു നീ പാഹി മാമറുമുഖ ! 3 യന്നായി വന്നരികില്‍ നിന്നായിരംകതിര്‍ പരന്നാഭയുള്ള വടിവേല്‍ - തന്നാലിവന്നരുള്‍ തരുന്നാകിലൊന്നു കുറയുന്നാമമൊന്നരുളു നീ പുന്നാമതോയതിനി വന്നാകിലും മുരുക , നിന്നാമമൊന്നു പിടിവി - ട്ടെന്നാകിലല്ല ഗതിയെന്നാലുമൊന്നുരുകിനിന്നാലവന്നതു മതു . 4 ണത്താരില്‍മാതണിയുമത്താമരക്കുസുമമൊത്താഭയുള്ളടികളെ - ന്നുള്‍ത്താരിനുള്ളിലരികത്തായി വന്നമരവിത്തായ മൂലമുരുകാ , മത്താപമൊക്കെയുമറുത്താശു മാമയിലിലൊത്താടി വല്ലിയൊടുമി - മ്മത്താളടിച്ചു നിലയെത്താതെ നീന്തുമിവനെ സ്ഥായിയോടുമവ നീ . 5 കൃട്ടായി വന്ന നില വിട്ടോടി വന്നൊരു കുരുട്ടാവിയിങ്കലൊരു - ണ്ണിട്ടാലുമപ്പൊഴുതിരുട്ടാറുമെന്തൊരു മിരട്ടാണൈതൊക്കെ മുരുകാ , വിട്ടാലിവന്നൊരു വരട്ടാശു നീയതിനിട്ടാവി വന്നു മുടിവില്‍ പൊട്ടായി നിന്ന മലമുട്ടായ നീയവനമിട്ടാലുമിങ്ങു കൃപയാ . 6 തണ്ടാരില്‍മാനിനിയിലുണ്ടായ മാരനുമുരുണ്ടായിരം ചുവടിനു - ള്ളുണ്ടാതിരിപ്പതിനു കണ്ടാലെവന്നു മനമുണ്ടാകയില്ല തവ മെയ് തെണ്ടാതിരിപ്പവനിലുണ്ടാകയില്ല ശിതികണ്ഠാദി ദേവകൃപയും വിണ്ടാവി നിന്നടിയനുണ്ടാകുമാറു കൃപയുണ്ടാകണം മുരുകനേ . 7 മഞ്ഞാവിതന്‍ കമനികുഞ്ഞായ നിന്‍ ചരണകഞ്ജായ വീണുപണിയു - ന്നിഞ്ഞാനുമങ്ങുമൊരു കുഞ്ഞാണിതെന്നറിവു കിം ഞായമീശതനയാ . കിഞ്ജാതകം ബത ! തിരിഞ്ഞാകിലൊന്നിഹ കനിഞ്ഞാലുമൊന്നടിയനില്‍ പിന്‍ ഞാനുമങ്ങുമൊരു കുഞ്ഞാണിതെന്ന പദവുഞ്ജായതേ സഫലമായ് . 8 ജ്ഞപ്തിക്കു വന്നടിയനപ്തിങ്കള്‍ ചൂഡനൊടുസപ്തിക്കണഞ്ഞു മുറിയില്‍ ശബ്ദിച്ചിടാതഖിലദിക് തിങ്ങി നിന്നുവരുമബ്ധിക്കടുത്ത കൃപയാ യുക്തിക്കടുക്കുമൊരു ശുക്തിട്ടു മട്ടുകളെയുക്തിപ്പറുത്തു പലരും ധിക്തിഗ്മദീധിതി സുദൃക്‌തിക്കുമീ വ്യസനമുക്തിക്കു പാലയ വിഭോ ! 9 രീണം മനം വിഷയബാണം വലിച്ചുഴറി നാണം കളഞ്ഞുതകി - ല്ലോണം ഭവത്പദമൊരീണം വരാനരുള്‍ക വേണം ഷഡാനന , വരം ഏണം പിടിച്ചവനൊടോണം കളിപ്പതിനു പോണം ഭവാനൊടുമഹം കാണംബരത്തു പരിമാണം പിടിപ്പതിനു നീ നമ്മളോടുമൊരുനാള്‍ അബൂബക്ര്‍ അല്‍ ത്വര്‍ത്വൂശി ( ) തന്റെ الحوَادِثُ وَالْبِدَعُ എന്ന ഗ്രന്ഥത്തില്‍ പറയുന്നു : ' നമ്മുടെ ശൈഖുമാരിലോ കര്‍മ്മ ശാസ്ത്ര പണ്ഡിതരിലോ പെട്ട ആരെങ്കിലും ശഅ് ബാന്‍ 15ലേക്ക് തിരിഞ്ഞു നോക്കുന്നതായി ( അതിനെ പരി ഗണിക്കുന്നതായി ) നാം കണ്ടിട്ടില്ല . മറ്റു മാസങ്ങളെക്കാള്‍ ശഅ്ബാനിന് യാതൊരു പ്രാധാന്യവും അവര്‍ നല്‍കാറു ണ്ടായിരുന്നില്ല ' . താഴെ ഓരോ ബ്ലോഗ്‌ വ്യക്തിത്വങ്ങളെ നിങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടില്ലാതെ എളുപ്പം മനസ്സിലാക്കാവുന്ന രീതിയില്‍ പറഞ്ഞിരിക്കുന്നു . ആളെ കണ്ടു പിടിക്കുന്നതിനോടൊപ്പം നിങ്ങള്‍ക്ക് അവരെ കുറിച്ചറിയാവുന്ന വിവരങ്ങള്‍ പങ്കു വയ്ക്കുമല്ലോ അല്ലെ ? 24 മണിക്കൂര്‍ കഴിയുമ്പോ ഉത്തരം പറയും . അതുവരെ അവസരം ഉണ്ട് . അതോടൊപ്പം ഇവരെ കുറിച്ച് അല്പം വിശദമായി പോസ്റ്റില്‍ തന്നെ പ്രസിദ്ധീകരിക്കും . ഉത്തരം കോപ്പിയടിക്കതിരിക്കാന്‍ കമന്റ്‌ മോഡറേഷന്‍ 12 മണിക്കൂര്‍ നേരത്തേക്ക്‌ ഏര്പ്പെടുത്തിയിരിക്കുന്നു . മോഡറേഷന്‍ സമയം കഴിഞ്ഞു ഉത്തരം പറയുന്നതിന് പകുതി മാര്‍ക്ക്‌ മാത്രം . 1 . ആളാരെന്നു പറയുക ചോദ്യം : മൊത്തം 55 പോസ്റ്റുകള്‍ മാത്രം എഴുതിയിട്ടുള്ളുവെന്കിലും കക്ഷി ഒരു കഥയെഴുതുന്ന പുലി തന്നെ . സഞ്ചാര സാഹിത്യം എഴുതിയിട്ടുണ്ട് . ഏറ്റവും അവസാനം പോസ്റ്റിയത് ഏപ്രില്‍ 20 നു . ഒരു ട്രെയിന്‍യാത്രയുടെ ഓര്‍മ്മയ്ക്ക്‌ . . എന്നത് കക്ഷിയുടെ രസകരമായ ഒരു പോസ്റ്റാണ് . ഇനി പറയാമോ ആരാണെന്ന് ഉത്തരം : ബ്ലോഗ്ഗര്‍ നാമം കൊച്ചുത്രേസ്യ . ശരിയായ പേര് അറിയില്ല . 2007 മെയ്‌ മാസം മുതല്‍ ബാംഗ്ലൂരില്‍ സാങ്കേതിക മേഖയില്‍ ജോലി ചെയ്യുന്നു . കൊച്ചുത്രേസ്യയുട . . . ലോകം . . എന്ന ഒരൊറ്റ ബ്ലോഗ്‌ കൊണ്ട് തന്നെ വളരെ ശ്രദ്ധ ആകര്‍ഷിച്ച എഴുത്തുകാരി . . ബ്ലോഗില്‍ കണ്ട ഒരു വലിയ പ്രത്യേകത പലരും ഇരുപതു പോസ്റ്റ്‌ എഴുതു മ്പോഴേ മുപ്പത്‌ വിഭാഗങ്ങള്‍ കൊടുത്തിരിക്കും . പക്ഷെ ഇവിടെ " ഞാന്‍ നോര്‍മലായി ( 35 ) , സഞ്ചാരസാഹിത്യം ( 9 ) , ഞാന്‍ സീരിയസായി ( 6 ) ലേബലൊന്നും കിട്ടീല്ല ( 2 ) " , എന്നിങ്ങനെ വെറും നാലു വിഭാഗതിലായി മൊത്തം 55 പോസ്റ്റുകള്‍ കൊണ്ട് തന്നെ കക്ഷി ബ്ലോഗ്ഗരുടെയെല്ലാം കണ്ണിലുണ്ണിയായി മാറി . കാരണം അത്രയക്ക്‌ ലളിതവും ഇമ്പവുമാര്‍ന്ന വരികളും ശൈലികളും . വായനകാര്ക്ക് അലോസരം തോന്നാത്ത വിധത്തിലുള്ള രചനാ പാടവം . സ്ത്രീജനം ആയതുകൊണ്ട് ഞാന്‍ ഒത്തിരി പൊക്കി പറഞ്ഞതല്ല . സംഗതി എല്ലാം സത്യമാണ് . 2 . ആളാരെന്നു പറയുക ചോദ്യം : ബ്ലോഗ്ഗറിലും വോര്‍ഡ്പ്രേസ്സിലും ഒക്കെ നിറഞ്ഞ സാന്നിധ്യമായി നിന്ന് അവസാനം സ്വന്തം ബ്ലോഗ്‌ പോര്‍ട്ടല്‍ തുടങ്ങിയ കക്ഷി . കക്ഷിക്ക്‌ പ്രായമൊക്കെ ഏറെ ഉണ്ടെങ്കിലും ഇപ്പോഴും കോളേജ് സ്കൂളുകളില്‍ ഒക്കെ ബ്ലോഗിങ്ങ്‌ ചാടിംഗ് ഇമെയില്‍ എന്നിവയ്ക്കൊക്കെ സന്ദര്‍ശക ക്ലാസുകള്‍ എടുക്കും . ഇദ്ദേഹത്തിന്റെ ബ്ലോഗില്‍ ചെന്നാല്‍ ഹിന്ദി , ഇംഗ്ലീഷ് , മലയാളം എന്നി ഭാഷയില്‍ വായിക്കാം . മൈക്രോസോഫ്ടിനോട് കക്ഷിക്ക്‌ വലിയ പ്രിയമില്ല . ഇനി പറയാമോ ആരാണെന്ന് ഉത്തരം : ബ്ലോഗ്ഗര്‍ നാമം കേരള ഫാര്‍മര്‍ . ശരിയായ പേര് എസ് . ചന്ദ്രശേഖരന്‍ നായര്‍ . തിരുവനന്തപുരം സ്വദേശി അദ്ദേഹത്തിന്റെ വെബ്പോര്‍ടല്‍ കേരളഫാര്മരഓണ്‍ലൈന്‍ . കോം . വളരെ ആല്മാര്ത്ഥമായി ബ്ലോഗിങ്ങ് നടത്തുന്നു എന്ന താണ് അദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത . കൃഷിക്കും ബ്ലോഗിനും വേണ്ടി മാറ്റി വച്ചതാണോ അദേഹത്തിന്റെ ശിഷ്ടകാല രാജ്യസേവന ജീവിതം എന്ന് തോന്നിപ്പോകും ഓരോ ബ്ലോഗുകളും സന്ദര്‍ശിച്ചാല്‍ . അത്രയ്ക്ക്‌ ബ്രഹതും സന്കീര്ണ്ണവുമാണ് ബ്ലോഗുകളുടെ എണ്ണവും അതിലെ വിവരങ്ങളും . കേരള സ്കൂള്‍സ് എന്ന സോഷ്യല്‍ നെറ്റ്വര്‍ക്ക് നിര്‍മ്മിച്ച് നല്‍കിയ കേരളഫാര്‍മറെ ആദരിക്കുന്ന ചടങ്ങിന്‍റെ വിശദ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ് . ഇനി ഇവിടെ സന്ദര്‍ശിച്ചാല്‍ അദ്ദേഹത്തിന്റെ ബ്ലോഗുകളെ കുറിച്ചും അദ്ദേഹത്തെക്കുറിച്ചും സ്വന്തം ഭാഷയില്‍ തന്നെ വളരെ ഭംഗിയായി വിവരിച്ചിരിക്കുന്നത് വായിക്കാം . 3 . ആളാരെന്നു പറയുക ചോദ്യം : സ്വദേശം കണ്ണൂര്‍ പക്ഷെ ഇപ്പൊ പാലക്കാടു നിവസിക്കുന്നു . കക്ഷിയുടെ ബ്ലോഗ്ഗില്‍ പോയാല്‍ അത്യാവശ്യം സ്വന്തം ബ്ലോഗ്‌ കെട്ടിലും മട്ടിലും പുലി രൂപത്തിലാക്കാം . ഇദ്ദേഹത്തിന്റെ ബ്ലോഗിലുള്ള എല്ലാ കാര്യങ്ങളും ചെയ്യാന്‍ മോസില്ല ഫയര്‍ഫോക്സ് - 3 ബ്രൌസര്‍ ആണുപയോഗിച്ചിരിക്കുന്നത് . ഇദ്ദേഹത്തെ പരിചയപ്പെട്ടാല്‍ ഭാവിയില്‍ ആല്മാര്ത്ഥമായി ബ്ലോഗിങ്ങ് ചെയ്യേണ്ടവര്‍ക്ക് ഉപകാരപ്രദമാകും . ഇനി പറയാമോ ആരാണെന്ന് ഉത്തരം : മുള്ളു‌ക്കാരന്‍ കണ്ണൂര്‍ സ്വദേശിയായ പാലക്കാട്ട് സ്ഥിരതാമസമാക്കിയ ഒരു സാങ്കേതിക വിദഗ്ധന്‍ . ഇന്ദ്രധനുസ്സ് , വര്‍ഷമോഹിനി എന്നിങ്ങനെ രണ്ടു ബ്ലോഗുകള്‍ . ഇതില്‍ ഇന്ദ്രധനുസ്സ് വളരെ കേമം . ബ്ലോഗിങ്ങ്‌ തുടങ്ങുന്നവര്‍ക്ക്‌ അവരുടെ എല്ലാ ആവശ്യങ്ങ ളും നിറവേറ്റുന്നതിന് സഹായമായ സാങ്കേതിക സഹായം ഇവിടെ നിന്നും ലഭിക്കും എന്നതാണ് ബ്ലോഗിന്‍റെ ഏറ്റവും വലിയ പ്രത്യേകത . . ഒരു ബ്ലോഗിന്‍റെ കെട്ടിലും മട്ടിലും എന്ത് മാത്രം നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാമെന്നും ബ്ലോഗ്‌ തുടങ്ങുമ്പോഴും വിപുലീകരിക്കുമ്പോഴും നേരിടുന്ന എല്ലാ സാങ്കേതിക പ്രശനങ്ങള്‍ക്കും ഉത്തരം വളരെ ലളിതമായ ഭാഷയില്‍ ഇദ്ദേഹത്തിന്റെ ബ്ലോഗില്‍ എഴുതി വച്ചിട്ടുണ്ട് . നിര്‍മാതാവിനെതിരെ ട്രാഫിക് സംവിധായകന്‍ വര്‍ഷത്തെ ആദ്യ ചിത്രവും ആദ്യ സൂപ്പര്‍ ഹിറ്റുമായ ട്രാഫികിന്റെ സംവിധായകന്‍ രാജേഷ് പിള്ള വിഷമത്തിലാണ് . ചിത്രത്തിന്റെ നിര്‍മാതാവായ ലിസ്റ്റിന്‍ സ്റ്റീഫന്റെ നടപടിയാണ് സംവിധായകനെ വിഷമിപ്പിക്കുന്നത് . ചിത്രത്തിന്റെ പ്രമോഷനായി നിര്‍മാതാവിന്റെ ഭാഗത്ത്‌ നിന്ന് യാതൊരു സഹകരണവും ഉണ്ടാവുന്നില്ലെന്നു രാജേഷ് പിള്ള പരിതപിക്കുന്നു . ചിത്രം മെഗാ ഹിറ്റായ ശേഷവും ഇതാണവസ്ഥ . സാമ്പത്തികമായി പരാജയപ്പെടുന്ന ചിത്രങ്ങള്‍ക്ക് പോലും നിര്‍മാതാക്കള്‍ നല്ല പ്രമോഷന്‍ നല്‍കുന്നുണ്ടെന്ന് രാജേഷ് പിള്ള ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടുന്നു . മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ചിത്രം ഇത്രയും വിജയമായിരുന്നതെന്നും സംവിധായകന്‍ പറയുന്നു . ചിത്രത്തിന് നല്ല പ്രമോഷന്‍ നല്‍കിയിരുന്നെങ്കില്‍ ചിത്രം ഇതിലും വലിയ വിജയം കൈവരിക്കുമായിരുന്നു എന്ന നിലപാടാണ് സംവിധായകന് . തനിക്കു ദിവസവും അഞ്ഞൂറോളം കോളുകള്‍ വരാറുണ്ടെന്നും അതില്‍ 80 ശതമാനം പേരും പ്രമോഷന്റെ കുറവ് ചൂണ്ടിക്കാണിക്കാറുണ്ടെന്നും രാജേഷ് പിള്ള പറയുന്നു . രാജേഷ് പിള്ളയുടെ നിലപാട് സിനിമാ ലോകം പൊതുവെ ശരിവയ്ക്കുന്നുണ്ട് . സമീപകാലത്ത് മലയാളത്തില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട ചിത്രവും ഏറ്റവും കുറവ് പ്രമോഷന്‍ ഉണ്ടായിരുന്ന ചിത്രവും ട്രാഫിക് ആയിരുന്നു . മലയാള സിനിമയ്ക്ക് അടുത്തെങ്ങും കിട്ടാത്ത ഉജ്ജ്വല തുടക്കമാണ് ട്രാഫികിനു ലഭിച്ചത് . വര്‍ഷത്തെ ആദ്യ റിലീസായ ' ട്രാഫിക് ' മോളിവുഡിലെ സിനിമാ സങ്കല്‍പ്പങ്ങളെ മാറ്റി മറിക്കുന്നതായിരുന്നു . എന്നിട്ടും ചാനലുകളിലോ മറ്റു പ്രസിദ്ധീകരണങ്ങളിലോ വേണ്ടത്ര പരസ്യങ്ങള്‍ ഉണ്ടായിരുന്നില്ല . പൊറുക്കാന്‍ പറ്റാത്ത തെറ്റുതന്നെയെങ്കിലും ഒരു സ്വാതന്ത്ര്യ ദിനത്തില്‍ നമ്മുടെ ഒരു സര്‍ക്കാര്‍ ഓഫീസിലെ പ്യൂണ്‍ പതാക തലകീഴായി ഉയര്‍ത്തിയപ്പോള്‍ രക്തം തിളച്ച നമ്മള്‍ സായിപ്പിനെ കണ്ടപ്പോള്‍ കവാത്ത് മറന്നതാണോ . ഇതിലൊന്നും തന്നെ പക്ഷേ , ഖുര്‍ആനോ ഇസ്ലാമോ കക്ഷിയേ അല്ലായിരുന്നു . ദൈവവചനങ്ങള്‍ക്കും ദൈവദൂതന്റേതെന്ന് അനിഷേധ്യമായി തെളിഞ്ഞ ചര്യകള്‍ക്കും മാത്രമേ അപ്രമാദിത്വമുള്ളൂവെന്ന തത്ത്വം തന്നെ അതീവ വിപ്ളവാത്മകവും മനുഷ്യന്റെ അന്വേഷണ - ഗവേഷണത്വരയ്ക്ക് ആക്കംകൂട്ടുന്നതുമായിരുന്നു എന്നതാണ് സത്യം . 2 ) പാഠ്യവിഷയങ്ങളുടെ സര്‍വെ : ഓരോ വിജ്ഞാനത്തെക്കുറിച്ചും അവയുടെ ഉല്‍പത്തി , വികാസം , പ്രയോഗരീതിയുടെ വളര്‍ച്ച , വീക്ഷണമേഖലയുടെ വികാസം , പ്രസ്തുത വിജ്ഞാനശാഖക്ക് സംഭാവന നല്‍കിയവര്‍ എന്നിവയെക്കുറിച്ച് വിശാലമായ സര്‍വെ നടത്തുക . ഒത്തിരി നാളായി ഇതിലേ വന്നിട്ട് . വൈകിയാണ് ഇതു കണ്ടതെങ്കിലും ഇതു കൊള്ളാമപ്പാ . : ) എവിടെ , ഇപ്പോള്‍ കാണാനില്ലല്ലോ ? കൊലാലമ്പൂര്‍ : നിയന്ത്രണാതീതമായി പെരുകുന്ന ഡെങ്കിപ്പനിയെ നേരിടാന്‍ ഒരു നവീന തന്ത്രം പയറ്റാന്‍ ഒരുങ്ങുകയാണ് മലേഷ്യ . ഈഡിസ്‌ ഈജിപ്റ്റി വര്‍ഗ്ഗത്തിലെ പെണ്‍ കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത് കൂടുതല്‍ » അഞ്ചല്‍ ചല്ലിരിക്കല്‍ ഓഡിറ്റോറിയത്തിലാണ് ഭക്ഷണശാല . മത്സരാര്‍ത്ഥികളെ വേദികളില്‍നിന്ന് ഭക്ഷണശാലയിലേക്കും തിരിച്ചും കൊണ്ടുവരുന്നതിന് വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് . 15 സബ്കമ്മിറ്റികളുടെ നേതൃത്വത്തിലാണ് കലോത്സവത്തിന്റെ നടത്തിപ്പ് . സമാപനസമ്മേളനം 11 ന് വൈകിട്ട് അഞ്ചിന് എന്‍ . പീതാംബരക്കുറുപ്പ് എം . പി . ഉദ്ഘാടനം ചെയ്യും . ഹരി , ഈയടുത്ത കാലത്താണ് ബ്ലോഗ് കണ്ടത് . വിജ്ഞാനപ്രദം , പിന്നെ ജലമുദ്രണം എന്ന പഠനഭാഗവും ' ജലമുദ്രണം ' എന്ന വാക്കും വളരെ ഇഷ്ടമായി കര്‍മശാസ്ത്ര മേഖലയിലെ പ്രബോധന പ്രസ്ഥാനമാണ് മദ്ഹബുകള്‍ . വിശ്വാസ കാര്യങ്ങളിലെ പ്രബോധക നായകന്മാരാകുന്നു അബുല്‍ ഹസനില്‍ അശ്അരിയും മാതുരീദിയും . അവരുടെ പ്രബോധന പ്രസ്ഥാനങ്ങളാണ് അശ്അരി മദ്ഹബും മാതുരീദീ മദ്ഹബും . തത്ത്വശാസ്ത്ര രംഗത്തെ വ്യതിയാനങ്ങള്‍ക്കെതിരെ സമുദായത്തെ പ്രബോധനം ചെയ്തവരായിരുന്നു ഇമാം ഗസ്സാലി , ഇമാം ഇബ്നുതൈമിയ്യ : തുടങ്ങിയ പൂര്‍വ സൂരികളും ശൈഖ് ഹസനുല്‍ ബന്നാ , ശഹീദ് സയ്യിദ് ഖുത്വുബ് , സയ്യിദ് അബുല്‍ അഅ്ലാ മൌദൂദി തുടങ്ങിയ ആധുനിക പണ്ഡിതന്മാരും . നവോത്ഥാന നായകരും അവരുടെ പ്രസ്ഥാനങ്ങളും ഊന്നിയിരുന്നത് നേരത്തെ സൂചിപ്പിച്ചതുപോലെ മുസ്ലീം സമുദായത്തെ കാലോചിതമായ രീതിയില്‍ സംസ്കരിക്കുന്നതിലായിരുന്നു . ഇസ്ലാമില്‍ നിന്ന് തീരെ വിട്ടുപോയവരെയും അമുസ്ലീംകളെയും ഇസ്ലാമികലേക്ക് പ്രബോധനം ചെയ്യുകയായിരുന്നില്ല അവരുടെ മുഖ്യ ലക്ഷ്യം . ചില പ്രസ്ഥാനങ്ങള്‍ ഭാഗീകമായി ദൌത്യവും ഏറ്റെടുത്തിരുന്നുവെന്ന് മാത്രം . അമുസ്ലിംകളെ ഇസ്ലാമിലേക്ക് ക്ഷണിക്കുക എന്ന അര്‍ഥത്തിലുള്ള പ്രബോധനം മുഖ്യമായും നടന്നിരുന്നത് അസംഘടിതമായിട്ടായിരുന്നു . പ്രബോധന തല്‍പരരായ വിശ്വാസികള്‍ , മുസ്ലിം വ്യാപാരികള്‍ , സഞ്ചാരികള്‍ , സൈനികര്‍ , സ്വൂഫിവര്യന്മാര്‍ എന്നിവരിലൂടെയാണത് നടന്നിരുന്നത് . സൈനികമായ വിമോചന പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത മധ്യേഷ്യ , ഇന്തോനേഷ്യ തുടങ്ങിയ മുസ്ലീം രാജ്യങ്ങളിലും മറ്റു മുസ്ലീം ന്യൂനപക്ഷ രാജ്യങ്ങളിലും ഇസ്ലാം മതം പ്രചരിച്ചത് കച്ചവടക്കാരുടെയും സഞ്ചാരികളുടെയും സ്വൂഫികളുടെയും പ്രവര്‍ത്തന ഫലമായിട്ടാണ് . ഉമ്മ കിട്ടി കേട്ടോ . താന്ക്യു . . തിരിച്ചും ഒരു ഉമ്മ . പിന്നേ . . അക്ഷര പിശാചിനെ ഞാന്‍ തീരെ വക വയ്ക്കാറെ ഇല്ലായിരുന്നു . യാരിദ്‌ വേറെ ഏതാണ്ട് ഒരു പോസ്റ്റില്‍ വച്ചു കണ്ടപ്പോ , എന്‍റെ അക്ഷര പിശാചിനെ കളിയാക്കി . . കശ്മലന്‍ ! വേറെ ആരോടും ഇതു പറയല്ലേ . . പ്ലീസ് . പ്രിയ സുശീല പരസ്പര സമ്മതത്തോടെ ആര്‍ക്കു ആരെ വേണമെങ്കിലും പ്രാപിക്കാം . കേസിലെ ഇരകള്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ ആണ് . അത് മാത്രമല്ല ഇരകള്‍ സ്വന്തമായി കൊടുത്ത 164 തൊട്ടടുത്ത ദിവസം തന്നെ തിരുത്തപ്പെടുന്നു . അതെല്ലാം പണം കൊടുത്തു തിരുത്തിയതാണെന്നു . രേഘകള്‍ പുറത്തു വരുന്നു . ഇതെല്ലാം ചേട്ടന്‍ പറഞ്ഞ ലിബിഡോയില്‍ പെടുമോ ? രണ്ടാമത്തേ തരം ചോദ്യങ്ങള്‍ ജസ്റ്റിഫിക്കേറ്ററി ടൈപ്പ്‌ ആണേ . ഉദാ : മറ്റുള്ള പലരും ഡോ . വല്യത്താന്റെ ലെഗസി ഓഫ്‌ ചരക എന്ന പുസ്തകത്തിലും ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ്‌ ഒഫ്താല്‍മോളജിയില്‍ ലേഖനങ്ങളെഴുതുന്ന ഡോ . രാജു വി കെ എഴുതുന്നതിലും ബ്ലോഗ്‌ എഴുതുന്ന ഡോ . പണിക്കരുടെ പോസ്റ്റുകളിലും കാണുന്ന നിരവധി നിരീക്ഷണങ്ങളുമായി കടകവിരുദ്ധമായ ഫാക്ച്വല്‍ സ്റ്റേറ്റ്മെന്റ്സ്‌ അദ്ദേഹം ശരിവച്ചിട്ടുണ്ട്‌ . നേര്‍ വിപരീതമായ കാര്യങ്ങള്‍ വന്നാല്‍ രണ്ടില്‍ ഏതാണ്‌ ശരിയെന്ന് എല്ലാവരുടെയും ജസ്റ്റിഫിക്കേഷന്‍ എടുത്ത്‌ വായിക്കുന്ന ആള്‍ ( വായിച്ച്‌ മനസ്സിലാക്കാന്‍ മാത്രം രണ്ടുതരം ചികിത്സയുടെയും ബേസിക്ക്‌ അറിവെങ്കിലും ഉള്ള ആളുകള്‍ , ഞാന്‍ അതില്‍ പെടുന്നില്ല ) തീരുമാനിക്കേണ്ടിവരും . കോടതി പോലത്തെ ക്രോസ്‌ വിസ്താരം അദ്ദേഹത്തിനു താല്‍പ്പര്യമുണ്ടോ ? ( ഡോ . വല്യത്താന്റെയും ഡോ . രാജുവിന്റെയും ലേഖനങ്ങള്‍ ഇപ്പോള്‍ തന്നെ നല്ലൊരു ശതമാനം ജസ്റ്റിഫിക്കേഷനോടു കൂടിയാണ്‌ , പണിക്കരു മാഷ്‌ ദേഷ്യം പിടിച്ചിരിക്കാത്ത സമയം നോക്കി ബ്ലോഗേല്‍ പോയി നമുക്ക്‌ ജസ്റ്റിഫിക്കേഷന്‍ ചോദിച്ചാല്‍ കിട്ടേണ്ടതാണ്‌ , പോസ്റ്റ്‌ ഇട്ടയാള്‍ എന്ന നിലയ്ക്ക്‌ അതു വാലിഡേറ്റ്‌ ചെയ്യാനും അദ്ദേഹത്തിനു ധാര്‍മ്മികമായി ഉത്തരവാദിത്തമുണ്ടല്ലോ ) കൊച്ചി : കേരള സുരക്ഷാ മിഷന്‍ നടത്തുന്ന വയോമിത്രം പദ്ധതിയുടെ ഭാഗമായി സഞ്ചരിക്കുന്ന മെഡിക്കല്‍ ക്ലീനിക്കിലേക്ക് അലോപ്പതി ഡോക്ടര്‍ , നഴ്‌സ് , നഴ്‌സിംഗ് അസിസ്റ്റന്റ് എന്നിവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം ഈമാസം 12 - ന് രാവിലെ 10 - ന് വാക്ക് - ഇന്‍ - ഇന്റര്‍വ്യൂ നടത്തുന്നു . താല്‍പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം ഓഫീസില്‍ നേരിട്ട് ഹാജരാകണം . തൌബ ചെയ്തതിനു പിറകിലായി രാത്രിയും പകലും ഉടനീളം ധാരാളമായി പാപമോചനാര്‍ഥന നിര്‍വഹിച്ചുകൊണ്ടിരിക്കണം . സത്യസന്ധമായ അടിമത്തബോധവും പടച്ചവന്റെ കാര്യത്തില്‍ തന്റെ പക്കല്‍ നിന്നു വന്നുകൊണ്ടിരിക്കുന്ന വീഴ്ചയെക്കുറിച്ച ചിന്തയും ഇത് സ്വൂഫിയില്‍ അങ്കുരിപ്പിക്കുന്നതാണ് . ഈയവസ്ഥ തന്റെ അടിമത്തം അംഗീകരിക്കലും അല്ലാഹുവിന്റെ ഉടമത്വം ഏറ്റുപറയലുമാകുന്നു . മൊത്തത്തില്‍ 7 ഇന്‍സ്റ്റാള്‍ ചെയ്യണ്ട എന്നൊരു സന്ദേശമാണ് ആകെ കൂടി പോസ്റ്റില്‍ നിന്നു കിട്ടിയത് . ബി എസ് എന്‍ എല്‍ വച്ച് ഡൌണ്‍ലോഡാന്‍ പറ്റില്ല . . ഇനി പറ്റിയാല്‍ തന്നെ ട്രയല്‍ വെര്‍ഷന്‍ കാലാവധി കഴിയുമ്പോള്‍ രണ്ടു രണ്ടര മണിക്കൂറില്‍ കണ്‍ ചിമ്മി കളിക്കും . . ആമച്ച്ല് നിലവിലുള്ള പറമ്പു വിറ്റ് പിന്നെയൊരണ്ണം ബില്ലേട്ടന്റെ കൈയ്യില്‍ നിന്നും വാങ്ങേണ്ടി വരും ! വാങ്ങിക്കൊണ്ടു വന്നാല്‍ ക്ലോക്ക് സ്പീഡു കുറവ് ഒരു ജി ബിയില്ല മെഷ്യന്റെ സ്മരണ . . ഇതിനെല്ലാം കൂടി മൂക്കുന്നിമല പാട്ടത്തിനു കൊടുത്താലും തികയില്ല . . ബെറുതെ ആള്‍ക്കാരെ പേടിപ്പിച്ചു . . എന്തായാലും ഞാന്‍ 7ലേയ്ക്ക് അടുത്തകാലത്തൊന്നുമില്ല . അതു മനസ്സിലാക്കാന്‍ വേണ്ട ബള്‍ബ് തലയ്ക്കകത്ത് കത്തിച്ചു തന്നതിന് നന്രി ! സോനാക്ഷിയുടെ കൈ വിട്ട കളി പാരയായി ക്രിക്കറ്റിന്‍റെ ആവേശത്തില്‍ ചെയ്യുന്നതൊക്കെ ആരാധകര്‍ സഹിക്കുമെന്നാണു ബോളിവുഡിന്‍റെ യങ് സെന്‍സേഷനും ശത്രുഘന്‍ സിന്‍ഹയുടെ മകളുമായ സോനാക്ഷി സിന്‍ഹ കരുതിയത് . പാക് ക്രിക്കറ്റ് നായകന്‍ ഷഹീദ് അഫ്രീദിയെ വീരേന്ദ്ര സേവാഗ് ബാറ്റുകൊണ്ട് പിന്‍‌ഭാഗത്ത് അടിക്കുന്ന മോര്‍ഫ് ചെയ്ത ചിത്രം മോര്‍ഫ് ചെയ്ത് നിര്‍മ്മിച്ച് ട്വിറ്ററിലൂടെ പ്രചരിപ്പിച്ചതാണ് വിവാദമായത് . കൂടാതെ ദേ ഖുമാക്കെ . . . എന്നൊരു അടിക്കുറിപ്പ് നല്‍കാനും മറന്നില്ല . ഇതിനെതിരേ ട്വിറ്ററിലൂടെ തന്നെ പാക് ആരാധകരും ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികളും സോനാക്ഷിയെ ശക്തമായി വിമര്‍ശിച്ച് രംഗത്തെത്തി . എത്രയും വേഗം ചിത്രം ഡിലീറ്റ് ചെയ്ത് മാപ്പു പറയണം എന്നായിരുന്നു മിക്കവരുടേയും ആവശ്യം . എന്തായാലും ആരാധകരെ അനുസരിച്ചു സോനാക്ഷി . ചിത്രം മാറ്റി . എനിക്ക് അയല്‍ക്കാരോടു സ്നേഹമാണ് . എന്‍റെ തമാശ അവരെ നൊമ്പരപ്പെടുത്തിയതില്‍ വിഷമമുണ്ട് എന്നു പുതിയൊരു മെസെജും പോസ്റ്റ് ചെയ്തു . ജോലിയില്‍ പ്രവേശിച്ചതോടെ മലയാളികളുമായി ബന്ധം കുറഞ്ഞുവന്നു . മലയാളം കൈകാര്യം ചെയ്യാന്‍ അവസരങ്ങളും വളരെ കുറവായിരുന്നു . പ്രിയ മിത്രം സത , താങ്കൾപരിഹസിക്കാനല്ല ഇത് ചോദിച്ചത് എന്ന് എനിക്ക് മനസ്സിലായി , താങ്കൾ കമ്മ്യൂണിസത്തെ ടുത്തറിയാൻ ആഗ്രഹിക്കുന്നതിനാൽ താങ്കളെ സഹായിക്കാൻ ഞാൻ തയ്യാറാണ് . പഠിച്ച ശെഷം പറയുക താങ്കൾക്ക് എന്ത് മനസ്സിലായി എന്ന് . 1 . എന്താണ് , കമ്മ്യൂണിസം എന്നത് അത് എഴുതി ഉണ്ടാക്കിയവർ തന്നെ താങ്കളോട് പറയും ഇവിടെ ക്ലിക്കുക , അത് മലയാളത്തിൽ എഴുതി താങ്കളെ മനസ്സിലാക്കാൻ തക്ക സമയം എനിക്കില്ലാത്തതിനാൽ ആണ് ക്ഷമിക്കുക . പിന്നെ ആരാണ് മാവോ എന്നും എന്തുകൊണ്ട് കമ്മ്യൂണിസത്തിന്റെ ബേസിൽ നിന്നുകൊണ്ട് തീവ്രവാദത്തിലേയ്ക്ക് പോകുന്നു എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം , നക്സൽ ഇസത്തെ കുറിച്ചറിയാൻ , നക്സൽ ബാരി എന്ന ഗ്രാമത്തെ കുറിച്ച് അറിയണം ഇതിനെ കുറിച്ച് വിശധീകരിക്കാൻ . സഖാവ് കെ വേണു അല്ലെങ്കിൽ ശ്രീമതി അജിത എന്നിവരോട് ചോദിക്കുന്നതാവും ഉചിതം . കാരണം ഞാൻ രണ്ട് വഴികളേയും നിരാകരിക്കുന്നു എന്താണ് എന്റെ കമ്മ്യൂണിസം എന്ന് ഞാൻ താങ്കളോട് പറഞ്ഞിരുന്നു . ഇത്തരം പഠനങ്ങൾക്കായി എന്റെപക്കൽ സമയമില്ല . നിരാശപ്പെടുത്തി എങ്കിൽ ക്ഷമിക്കുക ( മാരീചൻ / കാളിദാസൻ എന്നിവർക്ക് താങ്കളുടെ ചോദ്യത്തിന് കൂടുതൽ തെളിമയോടെ ഉത്തരം തരാൻ കഴിയും ) തെലുങ്കു സംഗീത സംവിധായകനായ സത്യം ' ചുവന്നപുഷ്പം ' എന്ന ചിത്രത്തിനുവേണ്ടി സംഗീതം പകര്‍ന്ന് മലയാളത്തില്‍ കടന്നു . വീണ്ടും മറ്റൊരു ചിത്രത്തിനുകൂടി സംഗീതസംവിധാനം നിര്‍വ്വഹിക്കുകയുണ്ടായി . ( തദേവി ഒരു ചെറിയ കാറ്റാണ്‌ . മനസ്സാകെ ചുട്ടുപൊള്ളി നമ്മളിങ്ങനെ ഇരിക്കുമ്പോള്‍ , തോളത്ത്‌ കയ്യിട്ട്‌ , ചെറുതായി ഒന്നു തഴുകി , ' സാരമില്ലെടോ . . ' എന്നൊന്ന്‌ ആശ്വസിപ്പിച്ചു പോകുന്ന ഒരു കരിയിലക്കാറ്റ്‌ . ) തദേവി വെറും കയ്യോടെ വരാറില്ല . വരുമ്പോഴൊക്കെ വല്ല ഉണക്കിയ സാല്‍മണ്‍ മീനോ , ചോളം പുഴുങ്ങിയതോ ഒക്കെ കാണും കയ്യില്‍ . നേറ്റീവ്‌ ഇന്‍ഡ്യാക്കാരുടെ വേഷവിധാനമൊന്നുമില്ല അവള്‍ക്ക്‌ . ഒരു ജീന്‍സും അയഞ്ഞ ടീഷര്‍ട്ടും ആണു മിക്കപ്പോഴും . മെടഞ്ഞിട്ടിരിക്കുന്ന നീണ്ട തലമുടിയും ജനിച്ചിട്ടധികമായിട്ടില്ലാത്ത പൂച്ചക്കുഞ്ഞുങ്ങളുടേതുപോലെയുള്ള കൂമ്പിയ കണ്ണുകളും കാണുമ്പോഴാണ്‌ അവളൊരു നേറ്റീവാണെന്ന്‌ നമ്മളറിയുകതന്നെ . ഇംഗ്ളീഷൊക്കെ കഷ്ടിയാണ്‌ . അല്ലെങ്കില്‍ തന്നെ അവളധികമൊന്നും സംസാരിക്കാറില്ല . ചിരിയുണ്ടല്ലോ , അതാണ്‌ പ്രധാന സംവേദനോപാധി . ദേവൂനെ വലിയ ഇഷ്ടമായിരുന്നു അവള്‍ക്ക്‌ . ദേവൂനാണെങ്കില്‍ അവളെ ജീവനാണ്‌ . ഇപ്പോ വയസ്സു ഒന്നര കഴിഞ്ഞതേയുള്ളൂ . പക്ഷേ രാവിലെ ഉണര്‍ന്നാലുടനെ " താദാ . . താദാ . . " എന്നിങ്ങനെ വാതിലിനടുത്തേയ്ക്കു കൈചൂണ്ടി പറഞ്ഞുകൊണ്ടേയിരിക്കും . ദേവൂന്‌ കൊടുക്കാന്‍ വേണ്ടി വരുന്ന വഴിയ്ക്ക്‌ കുറേ വൈല്‍ഡ്‌ ബെറി പറിച്ച്‌ ഒരു കൊച്ചു കൂടയില്‍ കൊണ്ടുവരും . ' തദേവിയെയാണോ ബെറിയെ ആണോ ദേവൂന്‌ കൂടുതല്‍ ഇഷ്ടം ' എന്ന്‌ ഇടയ്ക്കിടെ അവളുടെ ഭാഷയില്‍ ചോദിക്കുന്നതു കേള്‍ക്കാം . ദേവു ആരാ മോള്‌ ! അവള്‌ നന്നായി ചിരിച്ചു മയക്കിക്കൊടുക്കും . എല്ലാ ആഴ്ചയും ഇങ്ങനെ ബെറി കിട്ടണ്ടേ . ദേവൂന്‍റെ അച്ഛന്‍ മിക്കവാറും ഉച്ചവരെ ഉറക്കമായിരിക്കും . രാത്രി ക്ളബ്ബിലെ കളിയൊക്കെ കഴിഞ്ഞ്‌ ഒത്തിരി രാത്രിയാവും വീട്ടിലെത്തുമ്പോള്‍ . ദേവൂന്‍റച്ചന്‍ ഉണര്‍ന്നിരിക്കുവാണെങ്കില്‍ തദേവി വേഗം സ്ഥലം കാലിയാക്കും . അല്ലെങ്കില്‍ കുറേ നേരം ദേവൂനെ കളിപ്പിച്ചു കഴിഞ്ഞാല്‍ അവള്‍ എന്നെ കുറച്ച്‌ പണിയിലൊക്കെ സഹായിക്കും . സാല്‍മണ്‍ മീനിനെ വൃത്തിയാക്കിയെടുക്കാനും അതിനെ കേടുവരാതെ കുറേകാലത്തേയ്ക്ക്‌ എങ്ങനെ ഫ്രീസ്‌ ചെയ്തു സൂക്ഷിക്കാമെന്നുമൊക്കെ കാണിച്ചുതന്നതവളാണ്‌ . ഞാന്‍ ചോദിക്കുന്നതിനൊക്കെ മിക്കവാറും ചിരിയും തലയാട്ടലുമൊക്കെ ആയിരിക്കും മറുപടി . കുറേ തനിയെ സംസാരിച്ചു കഴിയുമ്പോള്‍ വല്ലതും തിരിച്ചു കേള്‍ക്കാന്‍ വേണ്ടി ഞാന്‍ അവളുടെ നേരെ നോക്കും . അപ്പോഴും വെറുതേ ചിരിച്ചുകൊണ്ടിരിക്കുകയാവും തദേവി . കുറച്ചുനേരം ഇരിക്കുന്ന ദിവസങ്ങളിലാണെങ്കില്‍ എന്‍റെ മുടിയൊക്കെ മെടഞ്ഞുതരും . കുറേ മുടി ഉണ്ടായിരുന്നു എനിക്ക്‌ . ഇവിടെ വന്ന്‌ വെള്ളം മാറി കുളിക്കാന്‍ തുടങ്ങിയതോടെ പകുതിയും കൊഴിഞ്ഞുപോയി . നന്നായി വരിഞ്ഞു മുറുക്കി മെടയാനറിയാം തദേവിയ്ക്ക്‌ . മുടിനന്നായി വരിഞ്ഞുമുറുക്കിക്കെട്ടിയാല്‍ അതു വളരും എന്നാണു തദേവി പറയുന്നത്‌ . ഇത്രയൊക്കെ അടുപ്പമുണ്ടെങ്കിലും സ്വന്തം വീട്ടുകാരെക്കുറിച്ചൊന്നും തദേവി ഇതുവരെ പറഞ്ഞിട്ടില്ല . ഭര്‍ത്താവുണ്ടായിരുന്നു . ആളിപ്പോള്‍ വേറൊരു പെണ്ണിന്‍റെ കൂടെയാണ്‌ . കുഞ്ഞുങ്ങളൊന്നും ഇല്ല . അതാവും ദേവൂനോട്‌ ഇത്രയും സ്നേഹം . കഴിഞ്ഞ ശനിയാഴ്ച തദേവി നേരത്തെ വന്നതുകൊണ്ട്‌ ദേവൂനെ അവളുടെ കൂടെ വിട്ടിട്ട്‌ ഞാന്‍ കുളിക്കാന്‍ കയറി . അല്ലെങ്കില്‍ എന്‍റെ കുളി ഒക്കെ കണക്കാണ്‌ . രാത്രി ദേവു ഉറങ്ങിക്കഴിഞ്ഞാണ്‌ കുളിയൊക്കെ . പകലുറക്കം വളരെ കുറവാണ്‌ പെണ്ണിന്‌ . കുളിക്കാന്‍ കയറുമ്പോള്‍ ദേവൂന്‍റച്ഛന്‍ പതിവുപോലെ ഉറക്കമായിരുന്നു . മുടിനനയ്ക്കാന്‍ തുടങ്ങിയതും താഴേനിന്ന്‌ ഉറക്കെ ശബ്ദം കേട്ടു . ദേവൂന്‍റച്ഛനാണ്‌ . തദേവിയോടെന്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നേ എന്നു വിചാരിച്ചു ഒരു സാരിയൊക്കെ വലിച്ചുചുറ്റി ഞാനോടിച്ചെല്ലുമ്പോഴുണ്ട്‌ തദേവി പേടീച്ചരണ്ട്‌ ഒരു മൂലയ്ക്കു നില്‍ക്കുന്നു . കരയുന്നുമുണ്ട്‌ . ദേവൂന്‍റച്ഛന്‍ കലിതുള്ളി നില്‍ക്കുകയാണ്‌ . അല്ലെങ്കിലേ മൂക്കത്താണ്‌ ദേഷ്യം . ഇനിയിവിടെ കണ്ടുപോകരുതെന്നൊക്കെ ഇംഗ്ളീഷില്‍ അലറുന്നുണ്ടായിരുന്നു . തദേവി എന്തു വിഡ്ഢിത്തരമാണ്‌ ഒപ്പിച്ചതെന്ന്‌ അന്നേരം മനസ്സിലായില്ല . ദേവുവും കരച്ചിലായിരുന്നു . ഒരുവിധത്തില്‌ ദേവൂന്‍റച്ഛനെ മുകളിലേയ്ക്കു തള്ളി വിട്ടു . തദേവി ഒന്നും പറഞ്ഞില്ല . കരഞ്ഞുകൊണ്ടിരുന്നു . ദേവു കൂടി ഇന്‍വോള്‍വ്ഡായ സംഭവമായിട്ടും എനിക്കെന്തോ ഒരു പേടിയും തോന്നിയില്ല . കൈകൂപ്പി മാപ്പുപറയുന്നതുപോലെ കാണിച്ചിട്ട്‌ അവളിറങ്ങിപ്പോയപ്പോഴാണ്‌ എനിക്കെന്തോ വല്ലായ്മ തോന്നിയത്‌ . അന്നേരം കരയാന്‍ തുടങ്ങിയതാണ്‌ ദേവു . പിന്നെയിങ്ങോട്ട്‌ കരച്ചിലും വാശിയുംതന്നെയായിരുന്നു . രാത്രി ഉറങ്ങാന്‍ കിടക്കുന്നതുവരെ സംഭവമെന്താണെന്നൊന്നും ഞാന്‍ തിരക്കിയതേയില്ല . അല്ലെങ്കിലും ചൂടായിരിക്കുന്ന സമയത്തു എന്തേലും ചോദിക്കാന്‍ ചെന്നാല്‍ എന്‍റെ മേക്കിട്ട്‌ കേറാന്‍ വരും . അതുകൊണ്ടാണ്‌ ഒന്ന്‌ ആറുന്നതുവരെ ക്ഷമിക്കാമെന്നു കരുതിയത്‌ . ഒന്നു സോപ്പിട്ട്‌ ആള്‌ കൂളാണെന്നു ഉറപ്പുവരുത്തിയിട്ടാണ്‌ വിഷയമെടുത്തിട്ടതു തന്നെ . സംഗതി പറയാതെ ഒഴിഞ്ഞുമാറാന്‍ ഒത്തിരി നോക്കി . വളരെ നിര്‍ബന്ധം പിടിച്ചപ്പോഴാണ്‌ അവസാനം കാര്യം പറഞ്ഞത്‌ . അറിഞ്ഞപ്പോള്‍ വല്ലാണ്ടെ ആയി . ദേവൂന്‍റച്ഛന്‍ താഴെയിറങ്ങിച്ചെല്ലുമ്പോള്‍ തദേവി സോഫയിലിരുന്ന്‌ ടീഷര്‍ട്ടുപൊക്കി ദേവൂനെ മുലയൂട്ടുകയായിരുന്നത്രെ . . ! രാത്രി ഞാനൊട്ടും ഉറങ്ങിയില്ല . ദേവു ഇടയ്ക്കിടെ തള്ളവിരല്‌ കുടിക്കുന്നുണ്ടായിരുന്നു . ഇടയ്ക്ക്‌ കണ്ണൊന്നടഞ്ഞുപോയപ്പോഴൊക്കെ തദേവിയുടെ വലിയമുലകള്‍ക്കിടയില്‍ ദേവു ഞെരുങ്ങിപ്പോകുന്നതും ശ്വാസം കിട്ടാതെ അവള്‍ കാലിട്ടടിക്കുന്നതും സ്വപ്നം കണ്ട്‌ ഞെട്ടിയുണര്‍ന്നു . രാത്രി മുഴുവന്‍ ഞാന്‍ ദേവുവിനെ മുറുകെ കെട്ടിപ്പിടിച്ചു കിടക്കുകയായിരുന്നു . കയ്യയച്ചാല്‍ അവള്‍ എണീറ്റുപൊയ്ക്കളയുമെന്ന്‌ ഞാന്‍ പേടിച്ചു . എങ്ങനെ നേരം വെളുപ്പിച്ചെന്ന്‌ ഒരു പിടിയുമില്ല . ദേവൂന്‍റച്ഛന്‍ പിന്നെ സംഭവത്തെക്കുറിച്ചൊന്നും സംസാരിച്ചതേയില്ല . ഞാനും മനഃപൂര്‍വ്വം വിഷയം സംസാരത്തിലൊന്നും കടന്നുവരാതെ സൂക്ഷിച്ചു . ദേവു ആകെ ക്രാങ്കി ആയിരുന്നു , ദിവസം മുഴുവനും . ഭക്ഷണം കൊടുത്തിട്ടൊന്നും കഴിച്ചില്ല . ഇടയ്ക്കെനിക്ക്‌ വല്ലാതെ ദേഷ്യം വന്നു . ഞാനവളോട്‌ ഉച്ചത്തില്‍ എന്തൊക്കെയോ പറഞ്ഞെന്നു തോന്നുന്നു . ദേവൂന്‍റച്ഛന്‍ പെട്ടെന്നു വന്ന്‌ അവളെ എടുത്തോണ്ടു പോയപ്പോഴാണ്‌ ബോധം വന്നത്‌ . പതിവില്ലാതെ ദേവു എപ്പോഴും വിരലുകുടിക്കാന്‍ തുടങ്ങി . വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു ഞാന്‍ . എനിക്ക്‌ എന്നോടുതന്നെയായിരുന്നു ദേഷ്യം മുഴുവനും . ദേവൂന്‍റച്ഛന്‍ ഒന്നും പറയാതിരിക്കുന്നതായിരുന്നു ഏറ്റവും സങ്കടം . എന്തെങ്കിലുമൊന്നു സംസാരിച്ചിരുന്നെങ്കില്‍ , തദേവിയെ ചീത്തപറഞ്ഞിരുന്നെങ്കില്‍ . . മൂന്നാം ദിവസവും ദേവു ഒന്നും കഴിക്കാതിരുന്നപ്പോഴേയ്ക്ക്‌ എനിക്ക്‌ സഹിക്കാന്‍ പറ്റാതെയായിരുന്നു . ഞാനിരുന്ന്‌ കുറേ കരഞ്ഞു . ദേവു വല്ലാതെ ക്ഷീണിച്ചു പോയിരുന്നു . കണ്ണുകളൊക്കെ കൂമ്പി , മുഖമാകെ വാടി , ആകെ ഇല്ലാണ്ടായി . ദേവൂന്‍റച്ഛന്‍ ജോലിയ്ക്കുപോയിക്കഴിഞ്ഞപ്പോള്‍ വീടുപൂട്ടി അവളെയുമെടുത്ത്‌ ഞാന്‍ കോളനിയിലേയ്ക്കുപോയി . ഒത്തിരി നടക്കാനുണ്ടായിരുന്നു അവിടേയ്ക്ക്‌ . മൂന്നുനാലു കിലോമീറ്റര്‍ മലകയറി നടന്നു . ആദ്യമായിട്ടായിരുന്നു കോളണിയിലേയ്ക്ക്‌ കയറി ചെല്ലുന്നത്‌ . അങ്ങനെ ചെല്ലാമോ എന്നൊന്നും ഓര്‍ത്തതേയില്ല . വേലികടന്നപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ ഓടിവന്നു . നേരത്തേ എവിടെയോ അയാളെ കണ്ടിട്ടുണ്ടെന്നു തോന്നി . ദേവു കയ്യിലുണ്ടായതുകൊണ്ടാണോ എന്തോ അയാള്‍ പിടിച്ചു നിര്‍ത്തിയൊന്നുമില്ല . തദേവിയെ കാണാനാണ്‌ വന്നിരിക്കുന്നതെന്ന്‌ ഒരുതരത്തില്‍ പറഞ്ഞു മനസ്സിലാക്കി . അയാള്‌ തദേവിയുടെ കുടില്‌ ചൂണ്ടിക്കാണിച്ചു തന്നു . മര്യാദയൊന്നും ഓര്‍ത്തില്ല . നേരെ അങ്ങു കയറിച്ചെന്നു . നിലത്ത്‌ പടിഞ്ഞിരിക്കുകയായിരുന്നു തദേവി . ഞാന്‍ ചെന്നുകയറിയത്‌ അറിഞ്ഞില്ലെന്നു തോന്നുന്നു . ടീ ഷര്‍ട്ടുപൊക്കി മാറിടം തുറന്നിട്ട്‌ അവള്‍ പാലു പിഴിഞ്ഞു കളയുകയായിരുന്നു . മുഖത്ത്‌ കണ്ണീര്‍ച്ചാലുകള്‍ . അവളെക്കണ്ടതും ദേവു " തദാ . . തദാ " എന്നു നിലവിളിക്കാന്‍ തുടങ്ങി . ഞങ്ങളെ അവള്‍ അവിടെ തീരെ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല . ടീഷര്‍ട്ടു ശരിയാക്കി കണ്ണുതുടച്ച്‌ വേഗം എണീറ്റുവന്നു . അവളുടെ വെപ്രാളം ഞാന്‍ കാണുന്നുണ്ടായിരുന്നു . കുഞ്ഞിനെ ഞാന്‍ അവളുടെ കയ്യില്‍ കൊടുത്തു . ദേവൂന്‍റെ രണ്ടു കവിളിലും മാറിമാറി ഉമ്മ കൊടുക്കുമ്പോള്‍ തദേവി വിതുമ്പുന്നുണ്ടായിരുന്നെന്നു തോന്നി . ദേവു ആണെങ്കില്‍ അവളുടെ ടീ ഷര്‍ട്ടില്‍ പിടിച്ചു വലിച്ചുകൊണ്ടിരിക്കുകയായിരുന്നു . തദേവി എന്‍റെ നേരെ നോക്കി . എന്‍റെ കണ്ണുകള്‍ നിറഞ്ഞിരിക്കുകയായിരുന്നിരിക്കണം . വേഗം കണ്ണുപിന്‍വലിച്ച്‌ ഞാന്‍ കുടിലില്‍ നിന്നു പുറത്തു കടന്നു . വാതില്‍ കടന്ന്‌ പുറത്തിറങ്ങി മണ്‍ചുവരില്‍ ചാരി നില്‍ക്കുമ്പോള്‍ അര്‍ബ്ബുദം സമ്മാനിച്ച റബ്ബര്‍ മുലകള്‍ വിങ്ങുന്നുണ്ടായിരുന്നു . - - - - American Indian name " Tadewi " means ' wind ' ( origin : Omaha ) പ്രിയപ്പെട്ട ജപ്പാൻ , ദു : ഖത്തിൽ ഞാനും പങ്കുചേരുന്നു . ഒപ്പം എന്റെ കൊച്ചുബ്ലോഗിലെ ആദ്യപോസ്റ്റ് " 2011 തൊഹോക്കു ഭൂകമ്പത്തിൽ " പ്രാണൻ വെടിഞ്ഞ ആയിരങ്ങൾക്ക്‌വേണ്ടി സമർപ്പിക്കുന്നു . ചുമ്മാ പോഡാ . . പൈസ ബാങ്കീന്ന് പിടിയ്ക്കുമാരിയ്ക്കും . എല്ലാം ഇപ്പം ടീ എം അല്ലേ . . ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സജീവമാക്കാന്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്കുകള്‍ രൂപീകരിക്കുന്നു . രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന സംരംഭം യഥാര്‍ത്ഥ്യമാകുകയാണ് . കാര്‍ഷിക ജോലികള്‍ക്കും തൊഴിലുറപ്പു പദ്ധതിക്കും തൊഴിലാളികളെ കൃത്യമായി ബാങ്ക് നല്‍കും . അയല്‍ക്കൂട്ടംതല തൊഴില്‍ ടീമുകളും വാര്‍ഡുതല തൊഴില്‍ സമിതികളും സംവിധാനത്തിലുണ്ടാകും . വൈദഗ്ധ്യം ആവശ്യമുള്ളതും ഇല്ലാത്തതുമായ തൊഴിലുകളുടെ കണക്കെടുത്ത് തരം തിരിക്കുക , തൊഴില്‍ വൈദഗ്ധ്യമുള്ളവരുടെ പട്ടിക തയ്യാറാക്കി ഉപയോഗപ്പെടുത്തുക , തൊഴില്‍ ടീമുകള്‍ക്ക് പരിശീലനം നല്‍കുക , തൊഴിലുപകരണങ്ങള്‍ വാങ്ങുക , തൊഴിലാളികള്‍ക്ക് സമ്പാദ്യ സംവിധാനം , തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിലെ ശ്രദ്ധ തുടങ്ങിയവ ബാങ്കിന്റെ ചുമതലയാണ് . തൊഴിലാളികള്‍ക്ക് ചികിത്സാ സഹായം , ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവയും ബാങ്ക് ഏര്‍പ്പെടുത്തും . വിത്തും വളവും ശേഖരിച്ച് കര്‍ഷകര്‍ക്ക് നല്‍കുക , ചെലവു കുറഞ്ഞ നിര്‍മ്മാണ രീതികളില്‍ പരിശീലനം നല്‍കുക , ലേബര്‍ ടീമുകള്‍ക്ക് യൂണിഫോമും ബാഡ്ജും നല്‍കുക തുടങ്ങിയവയും ബാങ്ക് ഏറ്റെടുക്കും . സമീപ വാസികളായ 10 മുതല്‍ 20 വരെ തൊഴിലാളികള്‍ ചേരുന്നതാണ് തൊഴില്‍ ടീം . വാര്‍ഡു തലത്തിലാണ് തൊഴില്‍ സമിതി രൂപീകരിക്കുക . വാര്‍ഡുതല തൊഴില്‍ സമിതികളുടെ ഉപരി സംവിധാനമാണ് തൊഴില്‍ ബാങ്ക് . തൊഴിലുറപ്പിനു പുറമെയുള്ള പണികള്‍ക്കും തൊഴിലാളികളെ ബാങ്ക് നല്‍കും . പോസ്റ്റ്‌ ഒന്നും കാണുന്നില്ലല്ലോ ദൈവമേ . . സംശയമില്ല , ഇംഗ്ലീഷില്‍ ബ്ലോഗ്‌ എഴുതിക്കാണും . മലയാളികളുടെ അത്രയും ക്ഷമ സായിപ്പന്മാര്‍ക്ക് പണ്ടേ ഇല്ല . അവര്‍ എടുത്തിട്ട് പെരുമാറി അല്ലെ ? നിഴൽവീണ വഴിയിലൂടെ അവരുടെ സൌഹൃദക്കൂട്ടം ആരതിയെ കാണാന്‍സതീഷിന്റെ വീട്ടിലേക്ക്‌ പുറപ്പെടുമ്പോള്‍ ചവോക്ക് മരങ്ങളുടെ മുകളില്‍തെളിഞ്ഞ ആകാശത്തു അനേകം നക്ഷത്രങ്ങള്‍ മിഴിചിമ്മുന്നുണ്ടായിരുന്നു . . സ്ത്രീകള്‍ക്കെതിരേയുള്ള അക്രമ ണം സ്ത്രീ പ്രശ്നമല്ല . അക്രമണം യാദൃശ്ഛികമായി ഉണ്ടാവുന്നതല്ല . ദീര്‍ഘകാലത്ത പ്രചാരണ പരിപാടികളില്‍ നിന്നുണ്ടാവുന്നതാണ് . അവക്കെതിരെ സ്ഥായിയായ സമരം സ്വന്തം ജീവിതത്തില്‍ നിന്ന് തുടങ്ങുക . മാധ്യമങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും . മാധ്യമങ്ങളുടേയും സിനിമയുടേയും കള്ള മുഖം പുറത്തുകൊണ്ടുവരൂ . അവ ബഹിഷ്കരിക്കൂ . ഇന്ത്യയിലെ ഇസ്ലാമിക പ്രചാരണത്തിന് തീര്‍ത്തും വ്യത്യസ്തമായ രണ്ട് വശങ്ങളുണ്ട് . ഇസ്ലാം ഒരു പ്രബോധനവും ചിന്തയും എന്ന നിലയില്‍ അതിന്റെ പ്രബോധകര്‍ , ഇന്ത്യന്‍ സമൂഹത്തിനിടയില്‍ പ്രചരിപ്പിക്കുവാന്‍ നടത്തിയ ശ്രമങ്ങളാണതിലൊന്ന് . യുക്ത്യധിഷ്ഠിതമായ സദുപദേശവും മാര്‍ഗദര്‍ശനവും ഉന്നതമായ ജീവിത മാതൃകകളുമാണതിന് അവര്‍ അവലംബമാക്കിയിട്ടുള്ളത് . രണ്ടാമത്തെ വശമാകട്ടെ , ജേതാക്കളായി ഇന്ത്യയില്‍ പ്രവേശിച്ച മുസ്ലിം സേനാനായകന്മാരുടെയും ഭരണസ്ഥാപകരുടെയും വിജയങ്ങളുമായി ബന്ധപ്പെട്ടതാണത് . ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഇസ്ലാമിന്റെയും മുസ്ലിംകളുടെയും ചരിത്രത്തില്‍ ആഴമേറിയ സ്വാധീനമുണ്ടാക്കിയത് ഒന്നാമത്തെ വശമാണെന്ന് കാണാം . മനുഷ്യരില്‍ അധികപേരും എന്തിനെയെങ്കിലും , ആരെയെങ്കിലും പഴിച്ചുകൊണ്ടിരിക്കുന്നവരാണ്‌ . അല്ലാഹു തങ്ങളെ കൈവെടിയുകയും കഷ്ടത്തിലാക്കുകയും ചെയ്തതിന്റെ പേരില്‍ സങ്കടം പറഞ്ഞുനടക്കുന്നവരായിരിക്കും വേറെ ചിലര്‍ . കുഴപ്പം സ്വന്തം കാഴ്ചപ്പാടിലും സമീപനങ്ങളിലും തന്നെയാണ്‌ എന്ന യാഥാര്‍ഥ്യം പ്രമാണമാക്കി ജീവിക്കാന്‍ തീരുമാനിച്ചവര്‍ പോലും ഇതരരുടെ പോരായ്മകളിലാണ്‌ മിക്കപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌ . മിക്ക മുസ്ലിംകളോടും കുശലാന്വേഷണം നടത്തിയാല്‍ ആദ്യം ലഭിക്കുന്ന മറുപടി അല്‍ഹംദുലില്ലാഹ്‌ എന്നോ സുഖമാണ്‌ എന്നോ ആയിരിക്കും . സംസാരം വിശദാംശങ്ങളിലേക്ക്‌ നീങ്ങിയാല്‍ അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളിലുള്ള സംതൃപ്തിയേക്കാള്‍ പ്രകടമാകുന്നത്‌ പലതരം പരാതികളും പരിഭവങ്ങളുമായിരിക്കും . മറ്റ്‌ എന്തിനേയും പൊലെ കച്ചവടവത്കരിക്കപ്പെടേണ്ടതാണു രാഷ്ട്രീയം എന്നു ജീവിക്കാന്‍ നല്ലൊരു മാര്‍ഗ്ഗമാണു രാഷ്ട്രീയം എന്നു കരുതി രാഷ്ട്രീയക്കരനായ ഒരു നേതാവ്‌ കരുതിയാല്‍ കുറ്റമൊന്നും പറയാന്‍ പറ്റില്ല . കാരണം , നാമെല്ലാം ഉള്‍പ്പെടുന്ന സമൂഹത്തിലെ ഇന്നത്തെ വ്യവസ്ത്ഥിതി അനുസരിച്ചു ഇന്നത്തെ കാലത്തു ഒരു ആവെറേജ്‌ രാഷ്ട്രീയക്കാരന്‍റെ വരുമാനം എന്താകണം എന്നതിനെ പറ്റി വ്യക്തമായ ഒരു ധാരണ മേല്‍പ്പടിയാന്‌ ഉണ്ടായിരിക്കും . ധാരണ ഊട്ടിയുറപ്പിച്ചതില്‍ നമ്മുടെ പങ്ക്‌ ചെറുതല്ല എന്നാണ്‌ എന്‍റെ അഭിപ്രായം മൗലികമായ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി സംഘടിക്കാന്‍ ആഹ്വാനം ചെയ്യുകയും , ജാതിമതവര്‍ണ്ണവര്‍ഗ്ഗ ഭേതങ്ങള്‍ക്കനുസരിച്ച്‌ സംഘടനകള്‍ രൂപീകരിക്കുകയും ചെയ്തപ്പോള്‍ നെതൃസ്ഥാനത്തുണ്ടായിരുന്ന പല മഹാന്മാരും തങ്ങളുടെ അണികളെ പൗരാവകാശങ്ങളെ പറ്റി ബോധവാന്മാരാക്കിയ കൂട്ടത്തില്‍ പൗരന്‍റെ കടമകളെ പറ്റി ബോധവാന്മാരാക്കാന്‍ മറന്നുപോയി . അതിന്‍റെ ഫലമെന്നോണം ഒട്ടും തന്നെ സാമൂഹ്യപ്രതിബത്ധത ഇല്ലാത്ത ഒരു ജനത സൃഷ്ടിക്കപ്പെടുകയും ചെയ്തു . സ്വാഭാവികമായും ജനങ്ങള്‍ക്ക്‌ സ്വന്തം പ്രതിനിധിയെ ജനതയില്‍ നിന്നും തന്നെ തിരഞ്ഞെടുക്കേണ്ടതായും വന്നു . അപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ടുന്ന ജനപ്രതിനിധി എത്തരക്കാരനായിരിക്കും എന്നു പറയേണ്ടതില്ലല്ലോ ? ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അഴിമതിക്കാരായതില്‍ പൊതുജനത്തിന്‌ പങ്കില്ല എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാണ്‌ . സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കു വേണ്ടി വഴിവിട്ടു പലതും ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും കാണിക്ക അര്‍പ്പിക്കുന്ന പതിവ്‌ തുടങ്ങിവച്ചവര്‍ തന്നെ പിന്നീട്‌ അവരെ കല്ലെറിയുന്നതെന്തെന്തിനാണ്‌ ? സമ്പത്തോ സ്വാധീനമോ ഉപയോഗിച്ചു നിയമാനുസൃതമായതോ അല്ലത്തതോ ആയിട്ടുള്ള ഒരു കാര്യമങ്കിലും നേടിയിട്ടില്ലാത്ത ആരെങ്കിലുമുണ്ടാവുമെന്ന്‌ തോന്നുന്നില്ല . ആയതിനാല്‍ രാഷ്ട്രീയക്കാരേയും ജനാധിപത്യ വ്യവസ്ത്ഥിയേയും പഴി ചാരുന്ന ഞാനടക്കമുള്ള ജനങ്ങള്‍ ഒരു പൗരന്‍ എന്ന നിലയില്‍ സ്വന്തം കടമകള്‍ നിറവേറ്റാറുണ്ടോ എന്നൊന്നു ചിന്തിക്കുന്നതു നന്നായിരിക്കും . ഉവ്വ എന്നു ഉത്തരം കിട്ടുന്നവര്‍ക്കു നാടിനു വേണ്ടി പ്രാര്‍ത്ഥിക്കാം . . മറിച്ച്‌ ഇല്ല എന്നാണെങ്കില്‍ സ്വയം തിരുത്താന്‍ ശ്രമിക്കാം , അല്ലേല്‍ നാട്‌ ഒരിക്കലും നന്നാവില്ല എന്നു പറഞ്ഞൊഴിയാം ഇപ്പോള്‍ ഒരു കാര്യം മനസ്സിലായി . . . ഒരുപാട് പേര്‍ ലോക്കറ് ഉപയോഗിച്ചിട്ടുണ്ട് . എന്റെയൊരു അനന്തിരവള്‍ ചെയ്തത് ഇതുപോലെയൊരു കടുംകൈ ആയിരുന്നു . മൂന്നു രൂപയുടെ ഒരു മുത്തുമാലയിലെ ഏതാണ്ട് എല്ലാ മണികളും മൂക്കില്‍ തിരുകിക്കയറ്റി ; അതിനു മൂവായിരം രൂപയുടെ ചെലവൂണ്ടാക്കി വെച്ചു . ഏതായാ‍ലും സെനുച്ചായന്‍ വീണ്ടും കസറുന്നു . . . Go Ahead 1980 ജൂലൈ 30നു അമ്മയുടെ വയറ്‌ കീറി പുറത്ത് വന്ന ഒരു അത്ഭുത ജീവി . ഒരു തലയും അതിനു വേണ്ട ശരീരവും അന്നേ ഉണ്ടായിരുന്നു . വളര്‍ന്ന് വന്നപ്പോള്‍ നാട്ടുകാര്‌ പറഞ്ഞു , " നാക്ക് ഇല്ലേല്‍ ഇവനെ പണ്ടേ കാടന്‍ കൊണ്ട് പോയേനെ " . അത് എന്ത് തന്നെയായാലും കരിമുട്ടത്തമ്മയുടെ അനുഗ്രഹത്താല്‍ ഇങ്ങനെ ജീവിച്ച് പോകുന്നു . . . എന്തായാലും പറഞ്ഞു പോയില്ലേ , ഇനി വരുന്നിടത്ത് വെച്ച് കാണാം അല്ലെ ? പിന്നെ പോസ്റ്റിനുള്ള ലേബല്‍ പെരുത്തിഷ്ടപ്പെട്ടു . ; ) കാലക്ഷേപം നന്ദി നിറഞ്ഞ കുറെ ഓർമ്മകൾ പ്രക്ഷേപണത്തിന്റെ അറുപതാം വാർഷികം ആഘോഷിക്കുകയാണ് ആകാശവാണി . കേൾപ്പിക്കുന്നവരുടെയും കേൾവിക്കാരുടെയും ഓർമ്മകൾ പകർത്തിക്കൊണ്ടാണ് ആഘോഷം . കൂട്ടത്തിൽ എന്റെ ഓർമ്മയും പകർത്തി . എന്റെ പുഷ്കലകാലത്തെ പത്തുകൊല്ലം ചെലവാക്കിയത് ആകാശവാണിക്കുവേണ്ടിയായിരുന്നു - - കോഴിക്കോട്ടും ഐസോളിലും തിരുവനന്തപുരത്തും ഡൽഹിയിലും . കുറെ വീരസ്യങ്ങളും വികല്പങ്ങളും ഞാനും ഓർത്തുരസിച്ചു . ഓർക്കാതെ പോകുന്നവയാണ് പലപ്പോഴും സാരമായ കാര്യങ്ങൾ എന്നു തോന്നുന്നു . ആഘോഷത്തിനുവേണ്ടി ഓർത്തെടുക്കാത്ത എത്രയോ ചെറിയ വലിയ കാര്യങ്ങൾ ഞാൻ പിന്നീട് ഓർത്തുപോയി . കോഴിക്കോട്ട് കടപ്പുറത്തെ പഴയ ഒരു കെട്ടിടമായിരുന്നു ആകാശവാണീമന്ദിരം . ശബ്ദലേഖനമില്ലാത്ത കാലത്ത് ബാലകൃഷ്ണൻ നായർ തുടങ്ങിയ ആദ്യപ്രക്ഷേപകർ അവിടെ വിജയപൂർവം ഏറ്റെടുത്ത വെല്ലുവിളികളുടെ പുരാവൃത്തം എന്നും എനിക്ക് ഹരമായിരുന്നു . അവർ കയറിയിറങ്ങിയ മരക്കോണി എന്റെ കാൽക്കീഴിലും അരിശപ്പെട്ടു . കോണി കയറി , ഇടുങ്ങിയ ഇടനാഴിയിലൂടെ നാലടി നടന്ന് ഇടത്തോട്ടു തിരിഞ്ഞാൽ വലിയ ഒരു തളമായി . തളത്തിനപ്പുറം , ഇടത്തുമാറി വീതി കുറഞ്ഞ ഒരു വരാന്ത . വരാന്തയുടെ രത്തറയിൽ അവിടവിടെ കീറിയ , മഞ്ഞളിച്ച കയറ്റുപായ കിടന്നുരുണ്ടു . പൊടിയുടെ മാറാത്ത മണം അന്തരീക്ഷത്തിന്റെ പ്രാചീനത സാക്ഷ്യപ്പെടുത്തി . വരാന്തയുടെ തട്ടിൽ രണ്ടു കപ്പികൾ . അതിൽ ചരടിട്ടു വലിച്ചാൽ , അകത്തെ മുറിയിൽ ഉറങ്ങുന്ന പരന്ത്രീസ് പാതിരിക്ക് കാറ്റു കിട്ടും . പാതിരിയുടെ കൂർക്കം വലിയെപ്പറ്റിയുള്ള കേട്ടറിവും പങ്ക വലിച്ചിരുന്ന ജീവിയെപ്പറ്റിയുള്ള സങ്കല്പവും എന്നെ അസ്വസ്ഥനാക്കി . കാഴ്ച മാത്രമായ കപ്പികളുടെ കീഴെ വാർത്തകൾ തയ്യാറായി . വാർത്തയുമായി നേരിട്ടു ബന്ധമില്ലാത്തവരായിരുന്നു വാർത്താവിഭാഗത്തിലെ വിരുന്നുകാർ അധികവും . നീണ്ട മുടി മേലോട്ട് കോതിയൊതുക്കി , നരച്ച താടി തടവി , അറ്റൻഡർ നമ്പ്യാർ വന്നു - - സൈഗളിന്റെ ഗാനവുമായി . ഭംഗിയില്ലാതെ , പക്ഷേ അഭിനിവേശത്തോടെ , നമ്പ്യാർ ഞങ്ങളെ കേൾപ്പിച്ചിരുന്ന പാട്ടിൽ ഞാൻ പരാധീനതകൾ കേട്ടു . നമ്പ്യാരെക്കാൾ ധനികനായിരുന്നില്ല കണ്ണിറുക്കിയും സ്വകാര്യം പറഞ്ഞും തുള്ളിച്ചാടി നടന്നിരുന്ന ഗംഗാധരൻ . ശോകഗാനം ഗംഗാധരന്റെ ചുണ്ടിൽ വഴങ്ങുന്നതായിരുന്നില്ല . ആവശ്യമില്ലാത്ത കുറെ കീശകളുള്ള ഖാദി കോട്ട് യൂനിഫോമായി അണിയേണ്ടിവന്നതിലെ നാണക്കേടായിരുന്നു ഗംഗാധരന്റെ സ്ഥായീഭാവം . വരാന്തയുടെ ഇടത്തേ വശത്തെ തളത്തിൽ പകലും ഇരുട്ടായിരുന്നു . ട്യൂബ് ലൈറ്റ് തെളിച്ചില്ലെങ്കിൽ , ഒന്നും കാണില്ല . ഒന്നും കാണേണ്ടെന്നോ ആരും കാണരുതെന്നോ കരുതി , ഒരാൾ തളത്തിന്റെ ഇടത്തേ മൂലയിൽ ഇരുട്ടുമായി മത്സരിച്ച് ഇരുപ്പുണ്ടാകും . എല്ലാവരും എത്തുന്നതിനു മുമ്പ് എത്തിയാലും , കൃത്രിമമായ വെളിച്ചത്തിനുവേണ്ടി സ്വിച്ചിടാൻ മനുഷ്യൻ മെനക്കെടുകയില്ല . ഉള്ള വെളിച്ചം മതി വികാരത്തിന്റെ പുതിയ ഒരു ഉലകം തീർക്കാൻ എന്നതായിരുന്നോ ഭാവം ? ചോദിച്ചിട്ടില്ല . ചോദിച്ചാൽ , ഒരു ചിരി ഉത്തരമായി കിട്ടിയാൽ ആയി . കുറ്റിത്താടിയും വിറളി പിടിച്ച മുടിയുമുള്ള മനുഷ്യൻ തന്റെ ഇരിപ്പിടം വിട്ട് എവിടെയെങ്കിലും പോകുന്നെങ്കിൽ , അത് വാർത്താവിഭാഗത്തിലായിരുന്നു . ഒരു ദിവസം താടി വടിച്ച് , മുടി എണ്ണ പുരട്ടി ചീകി , പതിവില്ലാതെ അലക്കിത്തേച്ച വസ്ത്രവുമായി മനുഷ്യനെ കണ്ടപ്പോൾ , എല്ലാം ഊഹിച്ചറിയുന്ന തിക്കോടിയൻ ചോദിച്ചു : " ഇന്നെവിടെയാണ് പ്രസംഗം ? " അങ്ങനെയൊരവസരത്തിലേ അദ്ദേഹം അണിഞ്ഞൊരുങ്ങിയിരുന്നുള്ളു . പതിഞ്ഞ ചിരിയായിരുന്നു അതിനും ഉത്തരം . തന്നെ നോക്കി , തന്റെ വേഷം നോക്കി , ചിരിക്കാൻ അദ്ദേഹത്തിന് രസമായിരുന്നു . ഒരു ദിവസം ബസ്സിൽ കയറി ടക്കറ്റിന് പത്തു രൂപ കൊടുത്തു . പതിവു പോലെ , കണ്ടകറ്റർ ബാക്കി പിന്നെ കൊടുക്കാമെന്ന് ആംഗ്യം കാട്ടി . നല്ലളത്ത് ഇറങ്ങാറായപ്പോൾ കുറ്റിത്താടിക്കാരൻ ബാക്കിക്ക് കൈ നീട്ടി . കണ്ടക്റ്റർ തട്ടിക്കേറി . " കള്ളപ്പണി പറ്റിച്ച് പണം തട്ടാനുള്ള പരിപാടിയാണോടോ " എന്ന് അയാൾ ആക്രോശിച്ചപ്പോൾ , യാത്രക്കാർ അയാളുടെ വശം ചേരുന്നതു പോലെ തോന്നി . തടി വെടക്കാകാത്തതിന് നന്ദി മന്ത്രിച്ചുകൊണ്ട് കുറ്റിത്താടിക്കാരൻ ഇറങ്ങിപ്പോന്നു . നന്ദി വീണ്ടും ഉരുക്കഴിക്കുമ്പോൾ കെ കൊടുങ്ങല്ലൂർ പതിവില്ലാതെ ഊറിച്ചിരിച്ചു . കൊടുങ്ങല്ലൂർ ഒരു സ്ഥലമല്ലേ , ആളുടെ പേരാകുന്നതെങ്ങനെ ? ഒരു ദിവസം ഞാൻ സ്വാതന്ത്ര്യത്തോടെ ചോദിച്ചു . മൌനമായിരുന്നു മറുപടി . പിന്നെ , എനിക്ക് ഒരു സൌജന്യം അനുവദിച്ചതുപോലെ പറഞ്ഞു : " അബ്ദുള്ള എന്നു കൂട്ടിക്കോളൂ . ചേരുന്ന വേറെ ഏതു പേരായാലും കൊള്ളാം . പേരിൽ എന്തിരിക്കുന്നു . . . ? " ജെ ഡി ടി ഇസ്ലാമിലെ ക്ലാസുമുറികളിലൂടെ കേട്ടുറപ്പിച്ച ഷേക്സ്പിയർ ചോദ്യം എന്തിനെല്ലാമോ ഉത്തരമായിരുന്നു . ശബ്ദം കൊണ്ട് വിശ്വം കീഴടക്കാൻ കഴിയുമായിരുന്നു അഹമ്മദ് കോയ മനസ്സിരുത്തിയിരുന്നെങ്കിൽ . വടക്കേ മലബാറിന്റെ ഏറ്റവും മുഴക്കമുള്ള ശബ്ദമായിരുന്നു പി എം അഹമ്മദ് കോയ . ആരുടെയും സുഹൃത്താകാൻ കാതിരുന്ന അഹമ്മദ് കോയ തന്റെ ബലിഷ്ഠമായ ശരീരവും സമ്പന്നമായ മനസ്സും ഏതാണ്ട് ഒരു പൊതുമുതൽ പോലെ സ്നേഹിതന്മാർക്കുവേണ്ടി വിനിയോഗിക്കുമായിരുന്നു . വാർത്താവിഭാഗത്തിൽ നിത്യസന്ദർശകനായിരുന്നു . രണ്ടു കാര്യം കൊണ്ട് കോയയുടെ സന്ദർശനവും ഞാനുമായുള്ള സൌഹൃദവും പലർക്കും പഥ്യമല്ലാതായി . ഒന്ന് , പഴയ ഒരു ദുശ്ശീലത്തിലേക്ക് അദ്ദേഹം ദിവസങ്ങളിൽ വീണ്ടും വീഴുകയായിരുന്നു . ഒടുവിൽ അത് അദ്ദേഹത്തെ അപഹരിക്കുകയും ചെയ്തു . മറ്റൊന്ന് , സി പി എമ്മുമായുള്ള അദ്ദേഹത്തിന്റെ ചാർച്ചയും ദേശാഭിമാനിയിൽ ആകാശവാണിയിലെ അപസ്വരങ്ങളെപ്പറ്റി വന്നുകൊണ്ടിരുന്ന വാർത്തകളും എന്നെയും സംശയത്തിന്റെ നിഴലിൽ വീഴ്ത്തി . നിഴലിന്റെ നീളം കുറഞ്ഞതൊന്നുമായിരുന്നില്ല . അടിയന്തരാവസ്ഥയിലേക്കു നയിച്ച സംഭവങ്ങളിൽ ഒന്നായ റെയിൽവേ പണിമുടക്ക് എല്ലാവരെയും നുണ പറയാൻ നിർബ്ബന്ധിതരാക്കി . വണ്ടി വേണ്ടപോലെ ഓടുന്നുവെന്ന് ഞങ്ങൾ കൂടെക്കൂടെ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു . നാണം കെട്ട ഏർപ്പാടായിരുന്നു . പക്ഷേ പ്രക്ഷേപണത്തിലെങ്കിലും പണിമുടക്ക് പൊളിഞ്ഞുവെന്ന് തെളിയിക്കാനായിരുന്നു സർക്കാരിന്റെ ശ്രമം . വാർത്താവിഭാഗത്തിലെ ഒരു അശുവിന് സത്യമേത് ? , മിഥ്യയേത് ? , നന്മയേത് ? തിന്മയേത് ? എന്നൊന്നും ആലോചിക്കേണ്ടിയിരുന്നില്ല . എന്നാലും , കോയ ഉൾപ്പടെ പലരുമായുള്ള എന്റെ സൌഹൃദം കടന്നൽക്കൂട്ടിൽ കല്ലെടുത്തെറിഞ്ഞു . ആകാശവാണിക്കാർക്ക് ഏറെ പരിചിതമായ കള്ളക്കത്തുകൾ എനിക്കെതിരെയും പോയി . സർക്കാരിനെ അട്ടിമറിക്കാൻ ഞാൻ വാർത്താബുള്ളറ്റിനുകൾ ഉപയോഗിക്കുന്നുവത്രേ ! പിന്നീട് പ്രധാനമന്ത്രിയാകാനിരുന്ന , അന്നത്തെ പ്രക്ഷേപണമന്ത്രി കെ ഗുജ്രാൽ അത് അന്വേഷിക്കാൻ ഒരു ഉദ്യോഗസ്ഥനെ അയച്ചു . എന്റെ ഗുരുവും മേധാവിയുമായിരുന്ന ഡി പ്രതാപചന്ദ്രൻ ബുള്ളറ്റിന്റെ ഉത്തരവാദിത്വം മുഴുവൻ ഏറ്റതോടെ ഞാൻ രക്ഷപ്പെട്ടു . ലക്ഷ്മീനരസിംഹൻ എന്ന ഒരു നരസിംഹം ആയിരുന്നു നിലയം മേധാവി . കാണുമ്പോഴൊക്കെ " ഗുഡ് മോണിംഗ് " എന്നു പറയാത്തതിന് അദ്ദേഹം എന്നോട് തട്ടിക്കേറി . പിന്നെ എന്റെ പ്രേമം പൊളിക്കാൻ നോക്കി . എനിക്ക് അവധി അനുവദിക്കാതിരിക്കാൻ നോക്കി . നിലയത്തിനെതിരെ പത്രത്തിൽ വാർത്ത വരുന്നതിൽ എന്റെ കയ്യുണ്ടെന്ന് അദ്ദേഹം സംശയിച്ചു . പിന്നെപ്പിന്നെ അദ്ദേഹത്തിന് ഏറ്റവും ബോധിച്ച ആളായി ഞാൻ ! എന്റെ ഗുരുത്വം എന്നേ പറയേണ്ടൂ . പാട്ടിനെപ്പറ്റി നല്ല ഗ്രാഹ്യമുണ്ടായിരുന്ന , ടെന്നിസ് കളിക്കരനാ‍ായിരുന്ന ലക്ഷ്മീനരസിംഹൻ കയറ്റം കിട്ടി പോയി . ചെന്നെയിലും ഡൽഹിയിലും ഞാൻ അദ്ദേഹത്തെ ചെന്നു കണ്ടു , ഒരാവശ്യവുമില്ലാതെ . അദ്ദേഹത്തിന് വലിയ സന്തോഷമായി . ലക്ഷ്മീനരസിംഹൻ പറഞ്ഞു : " നല്ല സുഖമില്ല . " " എന്താണ് അസുഖം ? " " അസുഖം ഒന്നുമില്ല . ഉറക്കം വരില്ല . അത്ര തന്നെ . " അന്ന് ആകാശവാണി വിട്ട് ഒരു പത്രത്തിൽ ചേർന്നിരുന്ന എന്റെ ഉറക്കം കെടുത്താൻ പോന്നതായിരുന്നു പ്രസ്താവന ! അധികാരത്തിലിരിക്കുന്നവരും അധികാരം തെടിയലയുന്നവരും ഉറക്കം കിട്ടാതെ കഴിയുന്നതിനെപ്പറ്റി ഞാൻ ഏറെക്കാലം ആലോചിച്ചു . പത്തുകൊല്ലത്തെ സേവനത്തിനുശേഷം ആകാശവാണി വിട്ടപ്പോൾ സമ്പാദ്യമായി കിട്ടിയ പണം ഒരു സുമിത് മിക്സി വാങ്ങാനേ മതിയായുള്ളു എന്ന ചിന്ത എന്റെയും ഉറക്കം കെടുത്തേണ്ടതായിരുന്നു . അതുണ്ടായില്ല . ഉയിരിന്റെ കൊലക്കുരുക്കാകാവുന്ന കയറിനെ ഉഴിഞ്ഞാൽ ആക്കിത്തീർക്കാൻ പത്തുകൊല്ലം എന്നെ ശീലിപ്പിച്ചുവെന്നതാണ് ആകാശവാണിയെപ്പറ്റിയുള്ള നന്ദി നിറഞ്ഞ ഓർമ്മ . എനിക്കിപ്പോഴും മനസ്സിലാകാത്തതു നേരെ ചൊവ്വെ വിസ ഒപ്പിച്ചു പോകാനിത്ര പാടാണോ . . വേലി ചാടാന്‍ പോയതൊക്കെ വെച്ചു നോക്കുമ്പോ പാരീസിലിറങ്ങീയത് ഒന്നുമല്ല . ഇനി ഇതിലും വലുതാണോ വരാനിരിക്കുന്നത് കതിരൂര്‍ : ഗ്രാമപഞ്ചായത്തുകളില്‍ കെട്ടിട നിര്‍മ്മാണച്ചട്ടം ലഘൂകരിച്ചതോടെ വയല്‍ നികത്തി കെട്ടിടം നിര്‍മ്മിക്കുന്നതുള്‍പ്പടെയുള്ള അനധികൃത നിര്‍മ്മാണം വ്യാപകമാവുന്നു . 3200 ചതുരശ്രയടി വരെയുള്ള വാസഗൃഹങ്ങളും 1500 ചതുരശ്രയടി വരെയുള്ള വാണിജ്യ കെട്ടിടങ്ങളും നിര്‍മ്മിക്കണമെങ്കില്‍ ഗ്രാമഞ്ചായത്തുകളില്‍ ലൈസന്‍സികളായ എന്‍ജിനിയര്‍മാരോ , സൂപ്പര്‍വൈസര്‍മാരോ തയ്യാറാക്കുന്ന പ്ലാന്‍ സമര്‍പ്പിച്ച് അനുമതി പത്രം വാങ്ങേണ്ടതില്ലെന്ന നിയമം ജനവരി മധ്യത്തോടെയാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത് . ഇതിന്റെ മറവിലാണ് അനധികൃത നിര്‍മ്മാണങ്ങള്‍ നടക്കുന്നത് . നിയമം ലഘൂകരിച്ചെങ്കിലും കെട്ടിടം പണിയുന്നതിനുമുമ്പായി റോഡില്‍ നിന്നും കെട്ടിടത്തിന്റെ മുന്‍ഭാഗത്തും മൂന്ന് മീറ്ററും അതിര്‍ത്തിയില്‍ നിന്ന് മറ്റ് വശങ്ങളിലേക്ക് ഏറ്റവും കുറഞ്ഞത് ഒരു മീറ്ററും അകലം പാലിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നതെന്ന് കാണിച്ച് സ്വയം തയ്യാറാക്കിയ അപേക്ഷ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സമര്‍പ്പിക്കേണ്ടതാണെന്ന് സര്‍ക്കാര്‍ അന്ന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു . . . . . ഇനി മുതല്‍ ഒരാളുടെ ഷര്‍ട്ടില്‍ വാള്‍ അല്ല തേള്‍ കണ്ടാലും അത് പറയില്ല എന്ന് അനുഭവത്തോടെ തീരുമാനിച്ചു ഇരു കാലികളെങ്കിലും പിന്റസിന്റെയും തന്റെയും ഗോത്രങ്ങള്‍ അങ്ങേയറ്റം വ്യത്യസ്തമാണ് . താല്പര്യങ്ങള്‍ പോലും അമ്പേ വ്യത്യസ്തം . പിന്റസിന്റെ ഗോത്രത്തില്‍ മിക്കവരും ഊര്‍ജ്ജതന്ത്രത്തില്‍ വിശാരദന്മാരാണ് . തന്റെ കൂട്ടര്‍ക്കാകട്ടെ ചരിത്രത്തിലും സാഹിത്യത്തിലും ഒക്കെയാണ് താല്പര്യം . എങ്കിലും സ്വന്തം കൂട്ടരില്‍ നിന്നും വേറിട്ട പ്രകൃതമാണ് പിന്റസിന്റേത് . അതാവണം അവള്‍ എനിക്കേറ്റവും പ്രിയപ്പെട്ടവളാക്കിയത് . പക്ഷേ ചരിത്രം പറയുന്ന കഥകള്‍ക്കുള്ള ഒരു പ്രശ്നം കഥകളില്‍ കൂടി വായനക്കാരന്‍ ചരിത്രത്തെ കാണും എന്നതാണു് . സി . വി . രാമന്‍ പിള്ളയുടെ ആഖ്യായികള്‍ തിരുവിതാംകൂര്‍ ചരിത്രത്തെ വളച്ചൊടിച്ചതു് ഇവിടെ ഓര്‍ക്കാം . എം . ടി . യുടെ തിരക്കഥകള്‍ക്കു ശേഷം പെരുന്തച്ചനും ഉണ്ണിയാര്‍ച്ചയുമൊക്കെ വേറേ രൂപം പൂണ്ടു് മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ചതു മറ്റൊരുദാഹരണം . ഒരു കാട്ടുപെണ്ണിനെ വളച്ചു ഗര്‍ഭിണിയാക്കിയതിനു ശേഷം കയ്യൊഴിഞ്ഞ ദുഷ്ടനായ രാജാവിനെ ധീരോദാത്തനതിപ്രതാപഗുണവാനാക്കി വെള്ളയടിക്കാന്‍ ഒരു പാവം മുനിയെ വില്ലനാക്കിയ കാളിദാസന്റെ പ്രവൃത്തിയും ഈക്കാര്യത്തില്‍ വ്യത്യസ്തമല്ല . തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുനത് ആരാണ് എന്ന കാര്യം എല്ലാവര്ക്കും വളരെ കൃത്യമായി അറിയാം . ഇന്ദിര ഗാന്ധിയുടെ കാലം ഭിദ്രന്‍ വാലയുടെ ചരിത്രവും ബാബറി മസ്ജിദ് പൊളിച്ചതില്‍ റാവുവിന്റെ പിന്തുണയും ഇന്ത്യയിലെ കോണ്‍ഗ്രസിന്റെ ചരിത്രം അറിയാവുന്നവര്‍ മറക്കുകയില്ല . കേരളത്തിലും മദനിയുടെ എസ് എസ് രൂപീകരണ വേളയിലും മറ്റും കോണ്‍ഗ്രസിന്റെ നിലപ്പാടും ഇവിടെ ആരും മറന്നിട്ടില്ല . സി പി എം എന്നും തീവ്രവാദത്തെയും ഭീകരവാദത്തെയും വര്‍ഗീയതെയും മാവോഇസതെയും എന്നും ശക്തമായി എതിര്‍ത്ത് കൊണ്ടിരിക്കുന്ന പ്രസ്ഥാനമാണെന്നു എല്ലാവര്ക്കും അറിയാവുന്നതല്ലേ . നവാസിനെ പ്പോലുള്ളവരുടെ സി പി എം വിരുദ്ധത അയ്യാളുടെ എഴുത്തില്‍ പ്രകടമായി കാണാനുണ്ട് . ഏതു വിഷയത്തിലും നിഷ്പക്ഷമായി ചിന്തിക്കാനും പ്രവര്ത്ക്കാനും താങ്കള്‍ക്ക് കഴിയുമെങ്കില്‍ നന്നായിരുന്നേനെ ഇതാണു ഡാമിന്റെ മുഖം , നിര്‍മ്മാണത്തില്‍ പങ്കെടുത്ത എല്ലാ ബ്രിട്ടിഷ് ഉദ്യോഗസ്ഥരുടേയും പേരുകള്‍ ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട് . ഡാമിനു എപ്പോഴും പോലിസ് കാവലുണ്ടാകും , കേരളപോലീസിനാണു ഡ്യൂട്ടി , അതുകൊണ്ട് എല്ലാ വാര്‍ത്തകളും കേരളത്തിനു കിട്ടും , അതൊഴിവാക്കാന്‍ കെ . പി . യെ ഒഴിവാക്കി കേന്ദ്ര ഏജന്‍സിയേയോ മറ്റോ ഏല്‍പ്പിക്കാന്‍ തമിഴര്‍ കുറേ ശ്രമിച്ചതാ , നടന്നില്ല , ഇങ്ങോട്ടേയ്ക്കു ഡ്യൂട്ടി കിട്ടുന്നത് മുജ്ജന്മത്തിലെ കര്‍മ്മദോശം കൊണ്ടാണെന്നു പോലീസന്മാര്‍ അടക്കം പറയുന്നു . ഡാമിന്റെ തറക്കല്ല് , 1895 ല്‍ സ്ഥാപിച്ചത് ! സെബിൻ കാതലായ വിശകലനം എന്റെ പ്രിയ സുഹൃത്ത് സിയയുടെ അബ്ദുള്ളക്കുട്ടി പ്രണയം മനസ്സിലാക്കാവുന്നതേയൊള്ളു . മനസ്സ് ശുദ്ധമായവർ ചിലപ്പോഴെങ്കിലും തങ്ങളുടെ ഹൃദയ വിശാലത കൊണ്ട് നിഷ്കളങ്കർ എന്ന് തോന്നിപ്പിക്കുന്ന് ചില നിർഗ്ഗുണ പരബ്രഹ്മങ്ങളെ , അവർ അറിയാതെ ന്യായീകരിക്കാൻ നിർബന്ധിതരാ‍കും . അതിൽ അൽ‌പ്പം പോലും അതിശയോക്തിയോ ദു : ഷ്‌ചിന്തയോ എനീക്ക് കാണാൻ കഴിഞ്ഞില്ല . എനിക്കും നേരിട്ട് പരിചയം ഉണ്ട് അബ്ദുള്ളക്കൂട്ടി എന്ന മൈഗുണേന്ദ്രനെ . അവനെ കുറച്ച് കാലം വെച്ച് പൊറുപ്പിച്ച സി പി എം നെ ശെരുപ്പാ‍ൽ ഒതയ്ക്കണം എന്നും മനസ്സിലുള്ളത് മുരളി എന്ന നല്ല സുഹൃത്തിന്റെ മുഖം - ജയറാം പ്രിയ അപ്പൂട്ടന്‍ , ഇത് അപ്പൂട്ടന്റെ ഇവിടുത്തെ കമന്റിനെ അനുകൂലിച്ച് ബീമാപള്ളിയുടെ നിലപാടിനെതിരെ ശരീഫിക്കയുടെ കമന്റിനെ പിന്തുണക്കണം എന്ന് വിചാരിച്ചാണ് എഴുതിതുടങ്ങിയത് . അതിനിടക്ക് താങ്കളുടെ കമന്റ് കണ്ടപ്പോള്‍ അല്‍പം കൂടി മധ്യത്തില്‍ നില്‍കാമെന്ന് തോന്നി . പലപ്പോഴും ഇത്തരം ചര്‍ചകളിലൊക്കെ താങ്കളുടെ കമന്റുകള്‍ ശ്രദ്ധിച്ചാലറിയാം അതില്‍ ഇസ്്‌ലാമിനെ പരിഹാസ്യമായ രൂപത്തില്‍ വിമര്‍ശിച്ചെഴുതുന്നവരെ താങ്കള്‍ ന്യായീകരിക്കാന്‍ ശ്രമിച്ചത് . ഇതിനെ സൂചിപ്പിച്ചപ്പോള്‍ ചര്‍ചനടക്കാനും അടിപിടി ഒഴിവാക്കാനുമുള്ള ശ്രമമായിട്ടാണ് താങ്കള്‍ വിശദീകരണം നല്‍കിയതായി ഞാന്‍ ഓര്‍ക്കുന്നത് . ഇത് മനസ്സിലുള്ളത് കൊണ്ടാകണം ഭീമാപള്ളി താങ്കളോട് അപ്രകാരം പറഞ്ഞെത് എന്ന് ഞാന്‍ അനുമാനിക്കുന്നു . മാത്രമല്ല . ബാബു വിശ്വാസികളെ മണ്ടന്‍മാരും മന്ദബുദ്ധികളും 21ാം നൂറ്റാണ്ടില്‍ ജീവിക്കാന്‍ അര്‍ഹതയില്ലാത്തവരുമായിട്ടാണ് എപ്പോഴും എഴുതാറുള്ളത് . ചിത്രകാരനെപോലെ . അതും കൂടിയാണ് പോസ്റ്റുകളുടെ പ്രേരകം . മണ്ടന്‍മാര്‍ക്ക് മാത്രമേ പ്രവാചകന്‍മാരെക്കുറിച്ച് നല്ലത് പറയാന്‍ കഴിയൂ എന്ന ഒരു ചിന്താഗതി പുലര്‍ത്തുന്ന പോലെ . എന്നാല്‍ സത്യന്ധതയും നന്‍മയുമുള്ള ആര്‍ക്കും ഒരു കാര്യം ബോധ്യപ്പെട്ടാല്‍ തുറന്ന് പറയുന്നതിന് തന്റേ്ടം മാത്രം മതി . തന്റേടമാണ് ഇവിടെ ഇത്തരം ലേഖനങ്ങളിലൂടെ കാണുന്നത് . ഞങ്ങളുടെ ധാര്‍മികതയനുസരിച്ച് നിങ്ങളെ വിലയിരുത്തുന്നതില്‍ അര്‍ഥമില്ല എന്നറിയാം . എങ്കിലും ഇത്തരം ആളുകളുടെ ഒരു ചെറിയ സ്വാഭാവവൈശിഷ്ട്യമെങ്കിലും നിങ്ങളിലാക്കെങ്കിലും ( ധാര്‍മികതക്ക് വിശ്വാസം വേണ്ട എന്ന് പറയുന്നവര്‍ ) ഉണ്ടായിരുന്നെങ്കില്‍ ഒരു പ്രവാചകനെ മോശമായ പരാമര്‍ശങ്ങളാല്‍ കടന്നാക്രമിക്കുമ്പോള്‍ കൂട്ടുകാരെ അല്‍പം മാന്യമായ ഭാഷയായിക്കൂടെ എന്ന് പറയാന്‍ നാവ് പൊങ്ങാതിരിക്കാന്‍ മാത്രം ഇവിടെയുള്ള സഹബ്ലോഗര്‍മാര്‍ അധഃപതിച്ചതെങ്ങനെ . ബാബുവിന്റെ വാദത്തിന്റെ മറുപടിയല്ല പോസ്റ്റ് എന്ന് കണ്ടെത്താന്‍ നടത്തിയ ശ്രമം പോലും അതിന് ആവശ്യമില്ലല്ലോ ? . അപേക്ഷിക്കേണ്ട വിധം : - അഞ്ചു രൂപയുടെ കോര്‍ട്ട്ഫീ സ്റാമ്പ് പതിച്ച വെള്ളക്കടലാസിലെ അപേക്ഷ , നിശ്ചിതഫോറത്തില്‍ റിപ്പോര്‍ട്ട് , വിവാഹിതരായി എന്നതിന് തെളിവ് ( ക്ഷണക്കത്ത് , വിവാഹം നടത്തപ്പെട്ട സ്ഥാപനത്തിന്റെ മേധാവിയുടെ സാക്ഷ്യപത്രം ) പ്രായം തെളിയിക്കുന്ന സാക്ഷ്യപത്രം . നിബന്ധനകള്‍ * : - പഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ നടന്ന വിവാഹം മാത്രം . വരന് 21 ഉം , വധുവിന് 18 ഉം വയസ്സ് വിവാഹ തീയതികളില്‍ പൂര്‍ത്തിയായിരിക്കണം ( തെളിവ് ഹാജരാക്കണം ) . വിവാഹം നടന്ന് 15 ദിവസത്തിനകം രജിസ്റ്റര്‍ ചെയ്യണം . മതിയായ കാരണങ്ങളുണ്ടെങ്കില്‍ 30 ദിവസത്തിനകവും രജിസ്റര്‍ ചെയ്യാം . അറിയപ്പെടുന്ന രണ്ടു സാക്ഷികള്‍ ഉണ്ടായിരിക്കണം . വരന്റെ / വധുവിന്റെ ആദ്യവിവാഹമല്ലെങ്കില്‍ മുന്‍വിവാഹം ഒഴിവായതിന്റെ / വേര്‍പിരിഞ്ഞതിന്റെ നിയമപരമായ രേഖകള്‍ ഹാജരാക്കണം . അടക്കേണ്ട ഫീസ് : - പത്തു രൂപ സേവനം ലഭിക്കുന്ന സമയപരിധി * * : - അന്ന ദിവസം ( രജിസ്ട്രാര്‍ ഓഫീസിലുണ്ടെങ്കില്‍ ) . അല്ല നേരെ തിരിച്ചാണു അഭ്യാസംമാത്രം കൊണ്ടും വാസനമാത്രം കൊണ്ടും കലകളില്‍ അഭിരമിയ്ക്കാം . . പക്ഷെ അതിനൊന്നും കാലാതിവര്‍ത്തിത്വമുണ്ടാകുന്നില്ല . എന്നാല്‍ അഭ്യാസം കൊണ്ടു മിനുക്കിയെടുക്കുന്ന കല മാതൃകാപരമായി നിലനില്‍ക്കും . അതിനെ നിലനില്‍പ്പുള്ളൂ . രാത്രിയോളം നമ്മൾ കേട്ടുകിടന്നു സംഭവം നടന്നതെങ്ങനെയെന്നതിനു തിരകളൊന്നൊന്നായി വന്നുപറഞ്ഞ വിവരണങ്ങളും . അപരിഹാര്യമായ രാഷ്ട്രീയ - സാമ്പത്തിക പ്രശ്നങ്ങള്‍ സൃഷ്ടിക്കാനും അവയെ മൂര്‍ച്ഛിപ്പിക്കാനും ' സംസ്ക്കാരങ്ങളുടെ സംഘട്ടന ' ത്തിനു കഴിയുന്നു എന്നത്‌ ദു : ഖകരമാണ്‌ . ഉദാഹരണത്തിന്‌ , പശ്ചാത്യരാജ്യങ്ങളിലെ ജപ്പാന്‍ - വിരുദ്ധ വികാരങ്ങളെ , ജപ്പാന്റെ സംസ്കാരത്തിനെതിരായിട്ടുള്ള കുത്സിതവും ഭീഷണവുമായ പ്രചാരണം കൊണ്ട്‌ സര്‍ക്കാരിന്റെ ഔദ്യോഗിക വക്താക്കള്‍ ആളിക്കത്തിക്കുന്നത്‌ ശ്രദ്ധിച്ചാല്‍ മതിയാകും . അതല്ലെങ്കില്‍ , ' മഞ്ഞവെറി ' ക്കെതിരെ പാശ്ചാത്യനാടുകളില്‍ നിലനില്‍ക്കുന്ന കാലാകാലമായുള്ള ഭയാശങ്കകളെ കൊറിയയും ചൈനയുമായി നമ്മള്‍ നടത്തുന്ന ചര്‍ച്ചകളില്‍ സമര്‍ത്ഥമായി ഉപയോഗിക്കുന്നതും ശ്രദ്ധിക്കാവുന്നതാണ് . ഇനി ഏഷ്യയിലെയും ആഫ്രിക്കയിലെയും ' പൌരസ്ത്യ ' സങ്കല്‍പ്പങ്ങളെടുത്തു നോക്കിയാല്‍ ഇതിന്റെ നേര്‍വിപരീതവും സത്യമാണെന്ന്‌ ഇതേമട്ടില്‍ കാണാന്‍ കഴിയും . പാശ്ചാത്യമല്ലാത്തതും , ക്രിസ്തീയമല്ലാത്തതും , യൂറോപ്പിന്റേതല്ലാത്തതുമായ എല്ലാതിനോടും ശത്രുത പുലര്‍ത്തുന്ന ഏകശിലാഘടകമായ ഒന്നായിട്ടാണ്‌ ' പാശ്ചാത്യ ' ത്തെ പൌരസ്ത്യര്‍ വീക്ഷിക്കുന്നത്‌ . എന്റെ അഭിപ്രായത്തില്‍ , ചരിത്രത്തിലോ , സംസ്കാര രൂപീകരണത്തെക്കുറിച്ചുള്ള ശ്രദ്ധാപൂര്‍വ്വമായ പഠനങ്ങളിലോ തത്‌പരനാകുന്നതിനു പകരം , നയനിര്‍ദ്ദേശങ്ങളില്‍ കൂടുതല്‍ ഉത്സാഹം കാണിച്ചതുകൊണ്ടായിരിക്കണം , പറയുന്നതിലും , കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിലും ഹണ്‍ടിംഗ്‌ടണ്‌ അബദ്ധങ്ങള്‍ പിണഞ്ഞത്‌ . അദ്ദേഹത്തിന്റെ വാദമുഖങ്ങളില്‍ മിക്കവയും മറ്റുള്ളവരുടെ അഭിപ്രായങ്ങളുടെ അടിത്തറയിലാണ്‌ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്‌ . അതുകൊണ്ടുതന്നെ , സംസ്കാരങ്ങള്‍ എങ്ങിനെയാണ്‌ പ്രവര്‍ത്തിക്കുന്നത്‌ , അവ എങ്ങിനെയൊക്കെ മാറുന്നു , ഏതുവിധത്തിലാണ്‌ അവയെ ഉള്‍ക്കൊള്ളേണ്ടതും വിലയിരുത്തേണ്ടതും എന്നിവയെക്കുറിച്ച്‌ ഇക്കാലമത്രയും നമ്മള്‍ നേടിയെടുത്ത സമൂര്‍ത്തവും സൈദ്ധാന്തികവുമായ എല്ലാ വിജ്ഞാനത്തെയും ഹണ്‍ടിംഗ്‌ടണ്‍ പൂര്‍ണ്ണമായും നിരസിക്കുന്നു . സിദ്ധാന്തവും പാണ്ഡിത്യവുമല്ല , പത്രപ്രവര്‍ത്തനവും വാചകക്കസര്‍ത്തുമാണ് ഹണ്ടിംഗ്‌ടണിന്റെ വാദമുഖങ്ങളുടെ മുഖ്യസ്രോതസ്സെന്ന്‌ അദ്ദേഹം ഉദ്ധരിക്കുന്ന വ്യക്തികളെയും അവരുടെ അഭിപ്രായങ്ങളെയും ശ്രദ്ധിച്ചാല്‍ നമുക്ക് എളുപ്പത്തില്‍ മനസ്സിലാകും . കാരണം , Charles Krauthammer , Sergei Stankevich , Bernard Lewis ആദിയായ പത്രപ്രവര്‍ത്തകരുടെയും പണ്ഡിതരുടെയും , പ്രചാരകരുടെയും വാദങ്ങള്‍ കടമെടുക്കുന്ന നിമിഷം തന്നെ , നിങ്ങള്‍ നിങ്ങളുടെ വാദത്തിനെ മുന്‍വിധിക്ക്‌ കീഴ്‌പ്പെടുത്തുകയും , സംഘട്ടനത്തിന്റെ പക്ഷത്ത്‌ നിലയുറപ്പിക്കുകയും ചെയ്യുന്നു . വിവേചനത്തിന്റെ ആവശ്യകതയെയോ , മനുഷ്യര്‍ തമ്മിലുള്ള സഹകരണത്തെ ഉറ്റുനോക്കുന്ന നമ്മുടെ ഭൂമിയെയോ നിങ്ങള്‍ കാണാന്‍ വിസമ്മതിക്കുകയാണ്‌ ചെയ്യുന്നത്‌ . സംസ്കാരങ്ങളല്ല ഹണ്‍ടിംഗ്‌ടണിന്റെ ആധാരം . വിരലിലണ്ണാവുന്ന ചില സംസ്കാരങ്ങളുടെ പക്ഷത്തും അതിന്റെ വിരുദ്ധ പക്ഷത്തും നിന്നുകൊണ്ട് അതിന്റെ ചില വക്താക്കള്‍ രൂപീകരിക്കുന്ന ഒറ്റപ്പെട്ട വാചകങ്ങളാണ്‌ അദ്ദേഹത്തിന്റെ സിദ്ധാന്തത്തിന്റെ ആധാരം . പ്രബന്ധത്തിന്റെ ശീര്‍ഷകമാണ്‌ എനിക്കത്‌ ചൂണ്ടിക്കാണിച്ചുതന്നത്‌ . ' സംസ്കാരങ്ങളുടെ സംഘട്ടനം ' എന്നത്‌ ഹണ്‍ടിംഗ്‌ടണിന്റെ പ്രയോഗമല്ല . ബര്‍ണാഡ്‌ ലൂയിസിനാണ്‌ അതിന്റെ പിതൃത്വം . The Atlantic Monthly - യുടെ ( ' രോഗാതുരവും ഭ്രാന്തവും , മനോനില തെറ്റിയതുമായ മുസ്ലിം - അറബ്‌ ജനതയെ ' ക്കുറിച്ചുള്ള പഠനലേഖനങ്ങള്‍ എന്ന മട്ടില്‍ പലപ്പോഴും നിരവധി ലേഖനങ്ങള്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച ഒരു മാസിക ) 1990 സെപ്തംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലൂയിസിന്റെ The Roots of Muslim Rage എന്ന പ്രബന്ധത്തിന്റെ അവസാന താളിലാണ്‌ ഇസ്ലാമിക ലോകം ഇന്ന്‌ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച്‌ ലൂയീസ്‌ സംസാരിക്കുന്നത്‌ . " സര്‍ക്കാരുകള്‍ ഇന്നു നേരിടുന്ന വിഷയങ്ങളെയും നയങ്ങളെയുമൊക്കെ ധാരാളമായി അതിവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനത്തെയും വികാരത്തെയുമാണ്‌ ഇന്ന്‌ നമ്മള്‍ അഭിമുഖീകരിക്കുന്നത്‌ എന്ന്‌ ഇതിനകം സുവ്യക്തമായിട്ടുണ്ടാകണം . സംസ്കാരങ്ങളുടെ സംഘട്ടനത്തില്‍ കുറഞ്ഞൊന്നുമല്ല ഇത്‌ . നമ്മുടെ ജൂത - ക്രിസ്ത്യന്‍ പാരമ്പര്യം , നമ്മുടെ മതേതര വര്‍ത്തമാനകാലം , ഇവയുടെ രണ്ടിന്റെയും ആഗോളമായ വ്യാപനം - ഇവയുടെയൊക്കെ പുരാതന ശത്രുവിന്റെ പ്രതികരണമാണിത്‌ . അയുക്തികമായ , എന്നാല്‍ തീര്‍ച്ചയായും ചരിത്രപരമായാമായ പ്രതികരണമാണ്‌ ( വികാരവും പ്രസ്ഥാനവും ) . അവരുടേതിന്‌ സമാനമായ ചരിത്രപരവും അയുക്തികവുമായ പ്രതികരണത്തിന്‌ നമ്മള്‍ ഒരിക്കലും വശംവദരാകാതിരിക്കാന്‍ അതിയായി ജാഗ്രത പാലിക്കേണ്ടതുണ്ട്‌ " . ലൂയീസിനെപ്പോലുള്ളവരുടെ വാദത്തിന്റെ അസംബന്ധം വിശദമായി ചര്‍ച്ച ചെയ്യാന്‍ ഞാനിവിടെ ഉദ്ദേശിക്കുന്നില്ല . മറ്റു പല സ്ഥലത്തും ഞാനത്‌ വിശദീകരിച്ചിട്ടുണ്ട്‌ - അലസമായ സാമാന്യവത്ക്കരണങ്ങളും , ചരിത്രത്തെ വളച്ചൊടിക്കലും , സംസ്കാരത്തെ മൊത്തമായി അയുക്തികമെന്നും വൈരാഗ്യനിരതമെന്നുമുള്ള മട്ടില്‍ തരംതിരിച്ചിടലും മറ്റും . അഞ്ചു ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചുകിടക്കുകയും നിരവധി ഭാഷകള്‍ സംസാരിക്കുകയും , വിവിധങ്ങളായ പാരമ്പര്യങ്ങളും ചരിത്രവും അവകാശപ്പെടുകയും ചെയ്യുന്ന നൂറു കോടിവരുന്ന മുസ്ലിമുകളെ ഒറ്റയടിക്ക്‌ സാമാന്യവത്ക്കരിക്കുന്ന ലൂയീസിന്റെ രീതിയെ , സാമാന്യ ബുദ്ധിയുള്ള ഒരാള്‍ക്കും സ്വീകരിക്കാനാവില്ല . പാശ്ചാത്യ ആധുനികതക്കെതിരെ വാളോങ്ങുന്നവര്‍ എന്ന മട്ടിലാണ്‌ നൂറു കോടി ആളുകളെ ലൂയീസ്‌ വിലയിരുത്തുന്നത്‌ . അതായത്‌ , നൂറു കോടി ആളുകളെ കേവലം ഒരാളായി കാണുകയും , പാശ്ചാത്യ സംസ്കാരം എന്നത്‌ ലളിതമായ ഒരു വാചകത്തേക്കാള്‍ ഒട്ടും സങ്കീര്‍ണ്ണമായ ഒന്നല്ല എന്നും അദ്ദേഹം ധരിക്കുന്നു . എങ്കിലും ഇവിടെ ഞാന്‍ പ്രധാനമായും ഊന്നാന്‍ ആഗ്രഹിക്കുന്ന രണ്ടു കാര്യങ്ങളില്‍ ആദ്യത്തേത്‌ , സംസ്കാരങ്ങളെല്ലാം ഏകശിലാരൂപവും ഏകസ്വഭാവവുമുള്ളതാണെന്ന ലൂയീസിന്റെ വാദം എങ്ങിനെയാണ്‌ ഹണ്‍ടിംഗ്‌ടണ്‍ സ്വീകരിക്കാന്‍ ഇടവന്നത്‌ എന്നതാണ്‌ . രണ്ടാമതായി , എങ്ങിനെയാണ്‌ , ' നമ്മള്‍ ' , ' അവര്‍ ' എന്ന ദ്വന്ദം - ഇതും ലൂയീസില്‍ നിന്നുതന്നെയാണ്‌ - മാറ്റങ്ങള്‍ക്കതീതമാണെന്ന്‌ ഹണ്ടിംടണ്‍ അനുമാനിക്കുന്നതെന്നും . മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ , ബര്‍ണാഡ്‌ ലൂയീസിനെപ്പോലെ ഹണ്ടിംഗ്‌ടണും , നിഷ്പക്ഷവും , വിശദവും , വസ്തുനിഷ്ഠവുമായ ഒരു ഗദ്യം എഴുതുകയല്ല ചെയ്യുന്നതെന്ന്‌ ഇവിടെ എടുത്തു പറയേണ്ടത്‌ ആവശ്യമായിവരുന്നു . ' എല്ലാവര്‍ക്കും എതിരായ എല്ലാവരുടെയും യുദ്ധ ' ത്തെക്കുറിച്ചുള്ള വാദങ്ങള്‍ മുഴക്കുക മാത്രമല്ല , അവയെ അനിവാര്യമാക്കുകകൂടി ചെയ്യുന്നു അദ്ദേഹം . സംസ്കാരങ്ങള്‍ക്കിടയിലെ മദ്ധ്യസ്ഥനാവുന്നതിനുപകരം , മറ്റു സംസ്കാരങ്ങള്‍ക്കെതിരെ ഒരു പ്രത്യേക സംസ്കാരത്തിന്റെ പക്ഷം പടിക്കുന്ന ആളാവുകയാണ്‌ ഹണ്ടിംഗ്‌ടണ്‍ . ബര്‍ണാഡ്‌ ലൂയിസിനെപ്പോലെ , ഹണ്ടിംഗ്‌ടണും ഇസ്ലാമിക സംസ്ക്കാരത്തെ ന്യൂനവത്ക്കരിക്കുകയും , ഏറ്റവും പ്രധാനമായത്‌ , ഇസ്ലാമിനുണ്ടെന്ന്‌ ആരോപിക്കപ്പെടുന്ന അതിന്റെ പാശ്ചാത്യവിരുദ്ധ സ്വഭാവമാണെന്നും കരുതുന്നു . ലൂയീസ്‌ തന്റെ വ്യാഖ്യാനത്തിന്‌ ചില കാരണങ്ങളെങ്കിലും നല്‍കുന്നുണ്ട്‌ . ഇസ്ലാം ഒരിക്കലും ആധുനികവത്ക്കരിക്കപ്പെട്ടിട്ടില്ല , പള്ളിയെയും ഭരണകൂടത്തെയും അത്‌ കൂട്ടിക്കലര്‍ത്തുന്നു , മറ്റു സംസ്കാരങ്ങളെ മനസ്സിലാക്കുന്നതിന്‌ ഇസ്ലാം അശക്തമാണ്‌ . അങ്ങിനെ പോകുന്നു അത്‌ . ഹണ്ടിംഗ്‌ടണെ സംബന്ധിച്ചിടത്തോളം അതൊക്കെ അപ്രസക്തമാണ്‌ . ഇന്ന്‌ നിലനില്‍ക്കുന്ന ഇസ്ലാം , കണ്‍ഫ്യൂഷ്യന്‍ സംസ്ക്കാരങ്ങളും മറ്റു ചില സംസ്കാരങ്ങളും ( ഹിന്ദു , ജപ്പാന്‍ , ആഫ്രിക്കന്‍ , ലാറ്റിന്‍ അമേരിക്കന്‍ , സ്ളോവാക്ക്‌ - ഓര്‍ത്തൊഡോക്സ്‌ എന്നിവ ) എല്ലാം ഒന്നിനൊന്ന്‌ വിഭിന്നമാണെന്നും തന്മൂലം അവ തമ്മില്‍ സംഘട്ടനത്തിലേര്‍പ്പെടുമെന്നുമാണ്‌ ഹണ്ടിംഗ്‌ടണിന്റെ വാദം . സംഘട്ടനം പരിഹരിക്കാനല്ല , അതിനെ നോക്കിനടത്താനാണ്‌ ( manage ) അദ്ദേഹത്തിന്റെ ശ്രമവും . സംസ്കാരങ്ങളെക്കുറിച്ച്‌ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിയുടെയോ അവക്കിടയിലെ മദ്ധ്യവര്‍ത്തിയുടെയോ സ്ഥാനത്തുനിന്നുകൊണ്ടല്ല , പകരം , ഒരു ക്രൈസിസ്‌ മാനേജരെപ്പോലെയാണ്‌ ഹണ്ടിംഗ്‌ടണ്‍ എഴുതുന്നത്‌ . അനാവശ്യമായ ഒട്ടുവളരെ വിശദാംശങ്ങളും , പാണ്ഡിത്യപ്രകടനങ്ങളും , എണ്ണമറ്റ സംഭവങ്ങളും കൂട്ടിക്കലര്‍ത്തുകയും ഒടുവില്‍ അവയെയെല്ലാം ഓര്‍ക്കാനും ഉദ്ധരിക്കാനും എളുപ്പമുള്ള കേവലം ഒന്നോ രണ്ടോ പരസ്യവാചകങ്ങളിലേക്ക്‌ ചുരുക്കിക്കൊണ്ടുവന്ന്‌ അവയെ പ്രായോഗികവും യാഥാര്‍ത്ഥ്യബോധമുള്ളതും , സാമാന്യബുദ്ധിക്ക്‌ നിരക്കുന്നതുമായി അവതരിപ്പിക്കുന്നത്‌ കാണുമ്പോഴാണ്‌ , ശീതയുദ്ധാനന്തര നയതന്ത്രജ്ഞന്‍മാരുമായി പ്രബന്ധത്തിന്‌ ഒരു പൊക്കിള്‍ക്കൊടി ബന്ധം ഉണ്ടെന്ന തോന്നല്‍ നമുക്ക് ബലപ്പെടുക . പക്ഷേ നമ്മള്‍ ജീവിക്കുന്ന ലോകത്തെ മനസ്സിലാക്കാന്‍ ഇതാണോ മാര്‍ഗ്ഗം ? ലോകത്തിന്റെ ഒരു ലഘുവായ ഭൂപടം നിര്‍മ്മിച്ച്‌ ജനറലുമാര്‍ക്കും പൌര നിയമ - നിര്‍മ്മാതാക്കള്‍ക്കും കൈമാറുകയും , അതിനെ മനസ്സിലാക്കാനും അതിന്‍മേല്‍ നടപടികളെടുക്കാനും അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നത്‌ , ബുദ്ധിജീവിയും പണ്ഡിതനുമായ ഒരാളെ സംബന്ധിച്ചിടത്തോളം എത്രത്തോളം വിവേകപൂര്‍വ്വമായിരിക്കും ? മാര്‍ഗ്ഗം , സംഘട്ടനത്തിന്റെ ദൈര്‍ഘ്യം കൂട്ടാനും , അതിനെ കൂടുതല്‍ തീവ്രമാക്കാനുമല്ലേ സഹായിക്കുക ? സാംസ്കരിക സംഘട്ടനങ്ങള്‍ ലഘൂകരിക്കാന്‍ അത്‌ എങ്ങിനെ സഹായിക്കും ? സംസ്കാരങ്ങളുടെ സംഘട്ടനം നമ്മള്‍ ആഗ്രഹിക്കുന്നുണ്ടോ ? ദേശീയവികാരങ്ങളെയും ദേശീയമായ നരഹത്യകളെയും വളര്‍ത്തുകയല്ലേ അത്‌ ചെയ്യുക ? ഇടപെടാനാണോ മനസ്സിലാക്കാനാണോ , സംഘര്‍ഷം ലഘൂകരിക്കാനാണോ അതിനെ വളര്‍ത്തി വലുതാക്കാനാണോ , എന്തിനാണ്‌ ഒരാള്‍ വിധത്തില്‍ പ്രവര്‍ത്തിക്കുന്നത്‌ എന്ന്‌ നമ്മള്‍ ഇനിയെങ്കിലും ചോദിക്കേണ്ടതല്ലേ ? മതം , വംശം , സ്വത്വം ആദിയായ മുദ്രകളെ , കൂടുതല്‍ വലുതും പ്രകോപനപരവും , ദുര്‍വ്യാഖ്യാനിക്കാന്‍ ഇടനല്‍കുന്നതുമായ , പാശ്ചാത്യം , ജാപ്പനികം , സ്ളാവ്‌ , ഇസ്ലാം , കണ്‍ഫ്യൂഷ്യന്‍ എന്നിങ്ങനെ അമൂര്‍ത്തമായ പ്രത്യയശാസ്ത്രങ്ങളാക്കുന്ന രീതി ആളുകളുടെയിടയില്‍ എങ്ങിനെ പ്രചാരം നേടിയിരിക്കുന്നു എന്ന്‌ വിശദീകരിച്ചുകൊണ്ട്‌ ലോക പരിതസ്ഥിതിയെ നമുക്ക്‌ നോക്കിക്കാണാം . വിചിത്രമെന്നു തോന്നുമെങ്കിലും , ആള്‍ക്കൂട്ട മനശ്ശാസ്ത്രത്തിന്റെ വന്യമായ ഉദാഹരണങ്ങള്‍ ഒട്ടും പുതിയതല്ല . തീര്‍ച്ചയായും ഒട്ടും ഗുണപരവുമല്ല അത്‌ . ആഴത്തിലുള്ള അരക്ഷിതാവസ്ഥയുടെ കാലത്താണ്‌ ഇത്തരത്തില്‍ സംഭവിക്കുന്നത്‌ . അതായത്‌ , വികാസത്തിന്റെയും , യുദ്ധത്തിന്റെയും , സാമ്രാജ്യത്വത്തിന്റെയും , പലായനത്തിന്റെയും , അപ്രതീക്ഷിതമായി വന്നെത്തുന്ന ചടുലമായ മാറ്റങ്ങളുടെയും സമയത്താണ്‌ ആളുകള്‍ വിധത്തില്‍ തമ്മിലൊട്ടിനില്‍ക്കാനും , കൂടുതല്‍ അടുക്കാനും ശ്രമിക്കുന്നത്‌ . ഒരു ഉദാഹരണം കൊണ്ട്‌ ഇത്‌ വിശദമാക്കാന്‍ ശ്രമിക്കാം . ആള്‍കൂട്ട സ്വത്വത്തിന്റെ ഭാഷ സവിശേഷമായി പ്രത്യക്ഷപ്പെടുന്നത്‌ പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിനും അവസാനത്തിനുമിടക്കാണ്‌ . ആഫ്രിക്കന്‍ - ഏഷ്യന്‍ പ്രദേശങ്ങളുടെ അധീശത്വത്തിനുവേണ്ടി യൂറോപ്പും അമേരിക്കയും നടത്തിയ ദശാബ്ദങ്ങളോളം നീണ്ട അന്താരാഷ്ട്ര മത്സരത്തിന്റെ പരിണിതിയെന്ന നിലക്കായിരുന്നു അത്‌ പ്രത്യക്ഷപ്പെട്ടത്‌ . ആഫ്രിക്ക എന്ന ഇരുണ്ട ഭൂഖണ്ഡത്തിലെ ശൂന്യമായ സ്ഥലികള്‍ പിടിച്ചെടുക്കാനുള്ള യുദ്ധങ്ങളില്‍ ഫ്രാന്‍സും ബ്രിട്ടനും , ജര്‍മ്മനിയും ബല്‍ജിയവും തങ്ങളുടെ ആയുധബലത്തിനെ മാത്രമല്ല ഉപയോഗിച്ചിരുന്നത്‌ . തങ്ങളുടെ കൊള്ളയെ ന്യായീകരിക്കാന്‍ പാകത്തിലുള്ള സിദ്ധാന്തങ്ങളെയും മുദ്രാവാക്യങ്ങളെയും സമര്‍ത്ഥമായി ഉപയോഗിക്കുകയും ചെയ്തു അവര്‍ . അവയില്‍ ഏറ്റവും പ്രശസ്തമായത്‌ , സാംസ്കാരിക ദൌത്യത്തെക്കുറിച്ചുള്ള ഫ്രാന്‍സിന്റെ ആശയമായിരുന്നു . ചില വംശങ്ങള്‍ക്കും സംസ്ക്കാരങ്ങള്‍ക്കും മറ്റുള്ളവയേക്കാള്‍ മഹത്തായ ലക്ഷ്യങ്ങള്‍ ജീവിതത്തിലുണ്ടെന്നും , മഹത്തായ ആദര്‍ശങ്ങളുടെ പിന്‍ബലത്തില്‍ ഇതര സംസ്ക്കാരങ്ങളെയും വംശങ്ങളെയും ഭരിക്കാന്‍ അവര്‍ അര്‍ഹരാണെന്നുമുള്ള വിശ്വാസമായിരുന്നു , സാംസ്കാരിക ദൌത്യം ( Cultural Mission ) എന്ന പേരിലുള്ള ഫ്രാന്‍സിന്റെ ആശയത്തിന്റെ കാതല്‍ . തന്റെ ഏറ്റവും പ്രശസ്ത രചനയായ The Heart of Darkness എന്ന നോവലില്‍ ജോസഫ്‌ കോണ്‍റാഡ്‌ ഇതിന്റെ ഭീകരത വിവരിക്കുന്നുണ്ട്‌ . മാര്‍ലോ എന്ന കഥാപാത്രത്തിലൂടെ . " ഭൂമിയെ ആക്രമിച്ച്‌ കീഴ്‌പ്പെടുത്തുക , എന്നുവെച്ചാല്‍ , നമ്മുടേതില്‍നിന്ന് വിഭിന്നമായ നിറമുള്ളവരില്‍നിന്നോ നമ്മുടെ മൂക്കിനേക്കാള്‍ പരന്ന മൂക്കുള്ളവരില്‍ നിന്നോ ഭൂമി പിടിച്ചടക്കുക എന്നത് , ശ്രദ്ധിച്ചുനോക്കിയാല്‍ അത്ര സുഖമുള്ള ഒരു സംഗതിയല്ല . എങ്കിലും അതിനെ യുക്തിഭദ്രമാക്കുന്നത്‌ അതിനു പിറകിലുള്ള ആശയമാണ്‌ . വൈകാരികമായ ഒരു നാട്യമല്ല ആശയം . നമുക്ക്‌ സൃഷ്ടിക്കാനും , ബഹുമാനത്തോടെ തലകുനിക്കാനും , വേണ്ടിവന്നാല്‍ നമ്മെത്തന്നെ ബലികൊടുക്കാന്‍ കഴിയുന്നതുമായ ഒരു ആശയത്തിലുള്ള നിസ്വാര്‍ത്ഥമായ വിശ്വാസമാണത്‌ " . ( തുടരും ) ബെല്‍ ലബോറട്ടറിയില്‍ ജോലി ചെയ്തിരുന്ന അമേരിക്കന്‍ എഞ്ചിനീയറായ കാള്‍ ജി ജാന്‍സ്കി ആണ് ബഹിരാകാശത്തു നിന്നുള്ള റേഡിയോ തരംഗങ്ങളെ തികച്ചും യാദൃശ്ചികമായി ആദ്യം കണ്ടെത്തിയത് . അറ്റ്ലാന്റിക്കിനു കുറുകേ പുതുതായി സ്ഥാപിച്ച റേഡിയോ ലിങ്കില്‍ ഉണ്ടാകുന്ന disturbance നെ കുറിച്ചു പഠിക്കുകയായിരുന്നു അദ്ദേഹം . ധനു രാശി ആകാശത്തിന്റെ ഉച്ചിയില്‍ എത്തുന്ന സമയത്ത് disturbance ഏറ്റവും അധികം ആണെന്നു അദ്ദേഹം കണ്ടു . ( നമ്മുടെ ഗാലക്സിയുടെ കേന്ദ്രം ധനു രാശിയില്‍ ആണ് . ) ബഹിരാകാശത്തു നിന്നുള്ള റേഡിയോ തരംഗങ്ങളാണ് തന്റെ ശ്രദ്ധയില്‍ പെട്ടതെന്ന് അദ്ദേഹത്തിനു ബോധ്യപ്പെട്ടു . അവിടെ റേഡിയോ ജ്യോതിശാസ്ത്രത്തിനു തുടക്കം കുറിച്ചു . നമുക്ക് ഇന്നു ആകാശഗംഗയെ കുറിച്ചുള്ള മിക്കവാറും എല്ലാ വിവരങ്ങളും റേഡിയോ തരംഗങ്ങള്‍ പഠിച്ചതു വഴി ലഭിച്ചതാണ് . ഉദാഹരണത്തിനു താഴെ കൊടുത്തിരിക്കുന്ന ചിത്രം നോക്കു . ഇതില്‍ ആദ്യത്തെത് ശനിയുടെ ദൃശ്യ പ്രകാശ കാഴ്ച ആണ് . രണ്ടാമത്തേതു റേഡിയോ തരംഗ കാഴ്ചയും . അഛന്‍ എന്ന ആളിന് രക്ഷകര്‍ത്താക്കളില്‍ വെച്ച് , എന്തേ ഇത്ര സജീവമായ ഒരു സാന്നിധ്യം , കല്‍പ്പിക്കുന്നത് ! അഛന്‍ എന്തു കൊണ്ട് മര്‍മ്മപ്രധാനമായ , ഒരു പങ്ക് എല്ലാവരും തന്നെ നല്‍കു‍ന്നു‍‍ ? അഛന്റെ കയ്യൊപ്പ് , അമ്മയുടെ കയ്യൊപ്പിനെക്കാള്‍ എന്തുകൊണ്ട് വിലമതിക്കുന്നു . ? രാഷ്ട്രീയത്തിന്റെ അതിപ്രസരം സഭയ്ക്കും സഭയുടെ അതിപ്രസരം രാഷ്ട്രീയത്തിനും ദോഷമാണെന്ന അഭിപ്രായം തിരുവനന്തപുരം ലത്തീന്‍ കത്തോലിക്കാ അതിരൂപത ആര്‍ച്ച് ബിഷപ് സൂസെപാക്യം നേരത്തെതന്നെ പ്രകടിപ്പിച്ചിട്ടുണ്ട് . കേരള കത്തോലിക്ക മെത്രാന്‍ സമിതിക്കുവേണ്ടി ഇടയലേഖനത്തിന്റെ ഏറ്റവും താഴെ നീട്ടിപ്പിടിച്ചു എഴുതിയിരിക്കുന്ന ആര്‍ച്ച് ബിഷപ് സൂസെപാക്യത്തിനെ പേര് തിരക്കിനിടയില്‍ കാണാതെ പോയതാണോ ! മണ്ഡലത്തിലെ സര്‍ക്കാര്‍ ആഫീസുകള്‍ , ബ്ളോക്ക് - ഗ്രാമപഞ്ചായത്തുകള്‍ , സഹകരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പണമിടപാടുകള്‍ നടത്തുന്ന സൌകര്യത്തിനു വേണ്ടി 19962001 കാലത്ത് ചേലക്കര സബ്ട്രഷറി സ്ഥാപിക്കപ്പെട്ടു . ഇടപാടുകാരുടെ സൌകര്യാര്‍ത്ഥം ട്രഷറി ഇപ്പോള്‍ കമ്പ്യൂട്ടറൈസ് ചെയ്തിട്ടുണ്ട് . പൊതുജനങ്ങള്‍ക്കും സര്‍വ്വീസില്‍ നിന്നും വിരമിച്ചയാളുകള്‍ക്കും ട്രഷറി വലിയൊരനുഗ്രഹമായി മാറിയിട്ടുണ്ട് . ജനങ്ങളുടെ ക്രയശേഷിയും സമ്പാദ്യശീലവും വര്‍ദ്ധിപ്പിക്കുന്നതിനും കര്‍ഷകര്‍ , വ്യാപാരി - വ്യവസായികള്‍ , പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ലഭിക്കുന്ന തരത്തില്‍ സഹകരണ ബാങ്കുകള്‍ക്ക് പുറമെ മണ്ഡലത്തില്‍ ദേശസാല്‍കൃത ബാങ്കുകളുടേയും ഷെഡ്യൂള്‍ഡ് ബാങ്കുകളുടേയും ശാഖകള്‍ ആരംഭിക്കുന്നതിനുള്ള പശ്ചാത്തല സൌകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട് . ഒരു കെട്ടിടത്തിണ്റ്റെ നിര്‍മ്മാണത്തില്‍ വാസ്തുശാസ്ത്രം പരിഗണിക്കുന്ന ചില മാനദണ്ഡങ്ങളുണ്ട്‌ . ആയം , വ്യയം , ഋഷ , യോനി , വാരം , തിഥി എന്നിവയാണവ . ആയം - വരവ്‌ അഥവാ ലാഭം ( ആയം എല്ലായ്‌പ്പോഴും വ്യയത്തേക്കാള്‍ കൂടുതല്‍ ആയിരിക്കണം ) വ്യയം - ചിലവ്‌ അഥവാ നഷ്ടം ഋഷ - നക്ഷത്രം യോനി - ദിശ വാരം - സൌരദിനം തിഥി - ചാന്ദ്രദിനം ഇവ കൂടാതെ മറ്റൊരു പ്രധാന സംഗതിയാണ്‌ വയസ്സ്‌ . ബാല്യം കൌമാരം , യൌവ്വനം , വാര്‍ദ്ധക്യം , മരണം എന്നിങ്ങനെ വയസ്സിനെ അഞ്ചായി തിരിച്ച്ച്ചിരിക്കുന്നു . ഇതില്‍ യൌവ്വനം ഏറ്റവും ഉത്തമമായും മരണച്ചുറ്റ്‌ തീര്‍ത്തും ഒഴിവാക്കേണ്ടതായും നിഷ്ക്കര്‍ഷിച്ച്ച്ചിരിക്കുന്നു . ( ഇവയെകണക്കാക്കുന്നതിനായി ഉപയോഗിക്കുന്ന ഒരു ചാര്‍ട്ട്‌ കൊടുക്കുന്നതാണ്‌ ) യാതൊരു സെന്‍സറിങ്ങുമില്ലാതെയാണ് സീരിയല്‍ പോലുള്ള ആഭാസങ്ങള്‍ ദിവസം നാലഞ്ച് മണിക്കൂര്‍ പ്രദര്‍ശിപ്പിക്കുന്നത് . കുട്ടികളെകൊണ്ട് അഭിനയിപ്പിച്ച് കുട്ടികളുടെ സീരിയല്‍ ന്ന പേരില്‍ പ്രചരിപ്പിക്കുമ്പോള്‍ നാം ഒരു തലമുറയുടെ തന്നെ ആത്മാവാണ് നശിപ്പിച്ച് അവരെ മൃഗങ്ങളാക്കുന്നത് . നീട്ടിപ്പിടിച്ചൊരു തുമ്മലിനു ശേഷം അയാൾ വലിഞ്ഞെഴുന്നേറ്റു . ക്യോട്ടോവിലെ അന്തിക്കുളിരു കൊണ്ടപ്പോൾ ഒരു നെരുപ്പോടിന്റെ കനൽച്ചൂടിന്‌ അയാളുടെ മനസ്സു കൊതിച്ചു . ഇരുട്ടത്ത്‌ കവാടത്തിന്റെ തൂണുകൾക്കിടയിലൂടെ തണുത്ത കാറ്റു മൂളിപ്പറന്നു . ചുവന്ന അരക്കു തേച്ച തൂണിന്മേൽ പറ്റിപ്പിടിച്ചിരുന്ന ചീവീടു പോലും പോയിക്കഴിഞ്ഞിരിക്കുന്നു . പറഞ്ഞു വന്നാല്‍ ഞാന്‍ പുനരുപയോഗത്തിന്‍റെ ആളാണു് . ഉപഭോഗവസ്തുക്കള്‍ അവയുടെ ആയുസ്സിന്‍റെ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഉപയോഗം കഴിഞ്ഞാല്‍ ഭൌമോപരിതലത്തില്‍ അനാഥമായി വലിച്ചെറിയാതെ , പുനരുപയോഗം സാധ്യമാക്കുന്ന രീതിയില്‍ വേണം ഉപേക്ഷിക്കാനെന്നും വാദിക്കുന്നവരുടെ മുന്‍‍പന്തിയില്‍ ഞാനുമുണ്ടു് . സഹിക്കവയ്യാണ്ടാണു് കഴിഞ്ഞയാഴ്ച കടയില്‍ പോയി ഒരു പുതിയ ചായയരിപ്പ വാങ്ങിയത് . എത്രനാളെന്നു കരുതിയാ തുളവീണ ചായയരിപ്പയിലൂടെ ചായക്കപ്പിലെത്തുന്ന തേയിലക്കൊത്ത് വലിച്ചു കുടിക്കുന്നത് ? ഇന്നും തേയിലക്കൊത്തുതന്നെ പ്രാതല്‍ . അതിനാല്‍ , പ്രിയതമേ , ഇനിയെങ്കിലും പഴയതു് ചവറ്റുകൊട്ടയിലിട്ടിട്ടു് പുതിയ ചായയരിപ്പ ഉപയോഗിച്ചുതുടങ്ങിയാല്‍ ഉപകാരമായിരുന്നു . നന്ദി , നമസ്കാരം ! അതായത് ഖുര്‍ആനിന്റെയും സുന്നത്തിന്റെയും ആശയങ്ങള്‍ക്ക് പിന്‍ബലം നല്‍കുന്ന ഇതരവേദവാക്യങ്ങളുദ്ധരിക്കുന്നതിന് ഹദീഥ് എതിരല്ല . ഖുര്‍ആനും ഹദീഥും കയ്യൊഴിച്ചുകൊണ്ടുള്ള ഇതര വേദ പഠനം പ്രോത്സാഹിപ്പിക്കുന്നുമില്ല . ഓരോ വിശ്വാസിയും തന്റെ കഴിവിനനുസരിച്ച് മറ്റുള്ളവരെ നന്മയിലേക്ക് ക്ഷണിക്കുവാന്‍ പരിശ്രമിക്കേണ്ടതുണ്ട് . ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടത് മുഹമ്മദ് നബി ( സ്വ ) ക്കാണ് . അദ്ദേഹമാണ് സ്വന്തം ജീവിതത്തിലൂടെയും വാക്കിലൂടെയും അനുവാദത്തിലൂടെയും അത് വ്യാഖ്യാനിച്ചത് . താന്‍ ഇബ്റാഹീമിന്റെ മതത്തിലാണെന്ന് മുഹമ്മദ് നബി ( സ്വ ) അവകാശപ്പെട്ടപ്പോള്‍ " ഇബ്റാഹീം യഹൂദിയായിരുന്നുവല്ലോ " യെന്ന് തര്‍ക്കിച്ച ജൂതന്മാരോട് " തൌറാത്ത് കൊണ്ടുവരൂ അത് നമുക്കിടയില്‍ വിധി പറയട്ടെയെന്ന് " പ്രവാചകന്‍ സംവദിച്ചതായി സൂറഃ ആലു ഇംറാനിലെ 23മത്തെ വചനത്തിന്റെ തഫ്സീറില്‍ , ഇബ്നു അബ്ബാസില്‍ നിന്ന് ഇബ്നുജരീര്‍ ഉദ്ധരിക്കുന്നുണ്ട് . 1965ൽ " ഞാൻ " എന്ന കവിത പ്രസിദ്ധപ്പെടുത്തി . 1976ലാണ് ആദ്യ പുസ്തകം പുറത്തിറങ്ങിയത് . കേരള കവിതാ ഗ്രന്ഥവരിയായിരുന്നു പ്രസാധകർ . കവിതയിലെ ആധുനികതയെ ഒഴിഞ്ഞുമാറലിന്നതീതമായ ഒരാഘാതമാക്കിത്തീർത്ത കവിയാണ്‌ കടമ്മനിട്ടയെന്നും അദ്ദേഹത്തിന്റെ കവിതയിലെ ഭാവമേതായാലും അതിന് അപ്രതിമമായ രൂക്ഷതയും ദീപ്തിയും ഊഷ്മളതയുമുണ്ടെന്നും [ 1 ] വിമർശകർ അഭിപ്രായപ്പെടുന്നു . മലയാള കവിതാസ്വാദകരെ നടുക്കിയുണർത്തിയ കവിതകളായിരുന്നു അദ്ദേഹത്തിന്റേത് . ഭാഷാപരമായ സഭ്യതയേയും സദാചാരപരമായ കാപട്യത്തേയും ബൗദ്ധികമായ ലഘുത്വത്തേയും കാല്പനികമായ മോഹനിദ്രയേയും അതിലംഘിച്ച കവിതകളായിരുന്നു കടമ്മനിട്ടയുടേത് . ആധുനിക കവിതയുടെ സംവേദനപരമായ എല്ലാ സവിശേഷതകളും പ്രകടിപ്പിക്കുമ്പോൾതന്നെ തികച്ചും കേരളീയമായ ഒരു കാവ്യാനുഭവം സൃഷ്ടിക്കുന്നതിൽ അദ്ദേഹം ഏറെ വിജയം നേടി . വൈദേശികമായ ഇറക്കുമതിച്ചരക്കാണ്‌ ആധുനികകവിത എന്ന് വാദിച്ച പരമ്പരാഗത നിരൂപന്മാർക്കുപോലും കടമ്മനിട്ടക്കവിത ആവിഷ്കരിച്ച കേരളീയ ഗ്രാമീണതയുടേയും വനരൗദ്രതയുടേയും വയൽമണങ്ങളുടേയും ചന്ദനത്തൈമരയൗവനത്തിന്റേയും മൗലികസൗന്ദര്യത്തിനു മുൻപിൽ നിശ്ശബ്ദരാകേണ്ടിവന്നു . ഫിലിംസ് ഡിവിഷന്‍ കല്‍ക്കട്ട ഓഫീസില്‍ ജോലി ചെയ്യുന്ന കൊച്ചിക്കാരനായ മിടുക്കനായ ഒരു സം‌വി‌ധായകനുണ്ട് . പേര് ജോഷി . ഡോക്യുമെന്‍റെറി ചിത്രങ്ങള്‍ക്ക് രൂപം നല്‍കാന്‍ ശക്തന്‍ . മണിപ്പൂര്‍ നൃത്തത്തെ അധാരമാക്കി ഇപ്പോള്‍ ഒരു ചിത്രം ഒരുങ്ങുന്നു . നൃത്തത്തിനും സംഗീതത്തിനുമാണ് പ്രാധാന്യമെങ്കിലും നൃത്തവും സംഗീതവും ഒത്തിണങ്ങി ഒരു രാഷ്ട്രീയ ഹൃസ്വചിത്രത്തിന് രൂപം കൊള്ളുന്നു എന്നു പറയുന്നതായിരിക്കും ശരി . കൊച്ചിയില്‍ ഒരു ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുന്ന കാലത്ത് എറണാകുളം ബോട്ട് ജെട്ടിയില്‍ വെച്ച് ജോണ്‍ ഏബ്രഹാമിനോടുള്ള ആരാധന മൂലം ജോഷി ജെട്ടിയിലെത്തി . ഒന്നുകാണാന്‍ വേണ്ടി മാത്രം . രാവിലെ ഒരു തെരുവുനാടകത്തിന്‍റെ പോസ്റ്ററൊട്ടിക്കുന്ന തിരക്കിലായിരുന്നു ജോണ്‍ ഏബ്രഹാം . അദ്ദേഹത്തിന്‍റെ സമീപം ജോഷി എത്തി . തിരിച്ചു വരുമ്പോള്‍ ശരിക്കും തളര്‍ന്നിരുന്നു . ഭയങ്കര വിഷമവും തോന്നി . ഇതോടു കൂടി യാത്ര അവസാനിക്കുകയാണ്‌ . . എന്റെ ബസ്‌ രാത്രി 8 മണിയ്ക്കെ പുറപ്പെടൂ . ഇനിയും രണ്ടു മൂന്നു മണിക്കൂറുണ്ട്‌ . എനിക്കിഷ്ടമുള്ള സ്ഥലത്ത്‌ കൊണ്ടു പോയി ഇറക്കാന്‍ ഡ്രൈവര്‍ക്ക്‌ നിര്‍ദ്ദേശം കൊടുത്ത്‌ ചാച്ചനും കുടുംബവും റെയില്‍വേസ്റ്റേഷനിലിറങ്ങി . അവരും അന്നു തന്നെ തിരുവനന്തപുരത്തേയ്ക്കു തിരിച്ചു പോവുകയാണ്‌ . ' എങ്ങോട്ടാണ്‌ പോവേണ്ടത്‌ " എന്നു ഡ്രൈവര്‍ ചോദിച്ചപ്പോള്‍ അറിയാതെ പറഞ്ഞു പോയത്‌ ` ' മറൈന്‍ ഡ്രൈവ്‌ ' എന്നായിരുന്നു . പിന്നെ തിരുത്താനൊന്നും പോയില്ല . പക്ഷെ തലേ ദിവസത്ത അനുഭവം കൊണ്ട്‌ മറൈന്‍ഡ്രൈവിലേക്കു പോവാന്‍ എനിക്കു തീരെ താല്‍പര്യമുണ്ടായിരുന്നില്ല . സമയത്ത്‌ കൊച്ചിയിലൂടെ ഒറ്റയ്ക്കു നടക്കാനും തീരെ വിശ്വാസമില്ല . കൊച്ചി : സംസ്ഥാന ബജറ്റിനെക്കുറിച്ചുള്ള എംഎല്‍എമാരുടെ പരാതികള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും ബജറ്റില്‍ എന്തെങ്കിലും പോരായ്മകള്‍ ഉണ്ടണ്ടെങ്കില്‍ നിയമസഭയില്‍ പൊതുചര്‍ച്ചയ്ക്ക് ശേഷം ആവശ്യമെങ്കില്‍ ബജറ്റില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തുമെന്നും ധനമന്ത്രി കെ . എം മാണി വ്യക്തമാക്കി . സംസ്ഥാന ബജറ്റ് അവതരിപ്പിച്ചതില്‍ തെറ്റുപറ്റിയെന്ന് കരുതുന്നില്ല . ജനങ്ങള്‍ ആഗ്രഹിച്ച ജനപ്രീതിയുള്ള ബജറ്റാണ് അവതരിപ്പിച്ചത് . കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . ചുരുങ്ങിയ കാലയളവിലെ ഏറ്റവും മികച്ച ബജറ്റായിരുന്നു ഇത്തവണത്തേത് . അതില്‍ തനിക്ക് അഭിമാനമുണ്ട് . കേരളത്തിലെ ജനങ്ങള്‍ സ്വീകരിച്ച ബജറ്റായിരുന്നു ഇത് . ബജറ്റിനെ എല്ലാ വിഭാഗക്കാരും സ്വാഗതം ചെയ്തു . എന്നാല്‍ [ . . . ]

Download XMLDownload text